tag:blogger.com,1999:blog-39949166671928286162024-03-14T09:12:43.159+03:00അവിചാരിതംM. Ashrafhttp://www.blogger.com/profile/03844389163144165801noreply@blogger.comBlogger188125tag:blogger.com,1999:blog-3994916667192828616.post-34056316422946592032016-06-30T14:40:00.002+03:002016-06-30T14:40:18.493+03:00മാടായിപ്പളളി: കമ്മിറ്റിക്ക് ചെയ്യാനുണ്ട് <br />
<div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgLIGGEW81RFr5kY2rWa088nYO9e9qVclaWl_DTi0u6IXnUsRlM0czTv5dwbQ9EZRTxxtNglqfbPunu0F1iBE9UNaaWAWBcj3ac4Dy4xB_lMBEqz-FDNYWYOtJANnwUsGaFOmUuV_c24YJS/s1600/madayi.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" height="430" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgLIGGEW81RFr5kY2rWa088nYO9e9qVclaWl_DTi0u6IXnUsRlM0czTv5dwbQ9EZRTxxtNglqfbPunu0F1iBE9UNaaWAWBcj3ac4Dy4xB_lMBEqz-FDNYWYOtJANnwUsGaFOmUuV_c24YJS/s640/madayi.jpg" width="640" /></a></div>
മാടായിപ്പള്ളിയുടെ ചരിത്രപ്രാധാന്യം ഉള്‍ക്കൊണ്ട് പുതുതലമുറക്ക് പകര്‍ന്നു നല്‍കാനും സംരക്ഷിക്കാനും നടപടികളുണ്ടാകണമെന്ന പ്രശസ്ത എഴുത്തുകാരന് ജമാല്‍ കടന്നപ്പള്ളി എഴുതിയ കുറിപ്പിന് വന്‍ പ്രതികരണമാണ് ലഭിച്ചത്. <br />പള്ളിക്കമ്മിറ്റിക്ക് എന്തു ചെയ്യാന്‍ പറ്റുമെന്ന് അദ്ദേഹം വീണ്ടും നിര്‍ദേശിക്കുന്നു.<br />
<br />
<a href="http://kaanappuram.blogspot.com/2016/06/blog-post.html" target="_blank">ആദ്യകുറിപ്പുകളും പ്രതികരണങ്ങളും ഇവിടെ വായിക്കാം. </a><br />
<b></b><i></i><u></u><sub></sub><sup></sup><strike></strike><br />
<br />
സ്വര്‍ണത്തകിടിലെ <br />ചരിത്രരേഖ വെളിച്ചം കാണണം<br />
<br />'മലബാറിലെ ഇസ് ലാമിന്റെ ആധുനിക പൂര്‍വ്വ ചരിത്രം' എന്ന കൃതിയില്‍ യുവ ചരിത്രകാരനായ അഞ്ചില്ലത്ത് അബ്ദുല്ല എഴുതുന്നു:<br />' മാടായിപ്പളളിയുടെ ഗ്രന്ഥശേഖരത്തില്‍ നൂറ്റാണ്ടുകളായി സൂക്ഷിച്ചു വരുന്ന ഒരപൂര്‍വ്വ ഗ്രന്ഥമാണ് താരീഖു സുഹുറില്‍ ഇസ്ലാം ഫീമലൈബാര്‍ (മലബാറിലെ ഇസ് ലാമിക ആവിര്‍ഭാവ ചരിത്രം).<br />മുഹമ്മദ് ബ്നു മാലിക് സ്വര്‍ണത്തകിടില്‍ എഴുതിത്തയ്യാറാക്കിയ തങ്ങളുടെ കുടുംബ ചരിത്രവും മാലിക് ബ്നു ദീനാറിന്റെ പളളി നിര്‍മാണവും ചേരമാന്‍ പെരുമാളുടെ മതപരിവര്‍ത്തനവും വളരെ വിശദമായി വിവരിക്കുന്ന ഈ അറബിഗ്രന്ഥത്തിന്റെ കയ്യെഴുത്ത് പ്രതിയാണ് മാടായിപ്പളളിയില്‍ സൂക്ഷിച്ചിട്ടുളളത്.<br />ഈ ഗ്രന്ഥം സൈനുദ്ദീന്‍ മഖ്ദുമിന്റെ തുഹ്ഫത്തുല്‍ മുജാഹിദിനേക്കാളും ( 1583) കേരളോല്‍പത്തിയേക്കാളും പ്രശസ്ത അറബിഗ്രന്ഥമായ രിഹ്ലത്തുല് മു ലൂകിനേക്കാളും പഴക്കമുളളതാകാന്‍ സാധ്യത നിലനില്‍ക്കുന്നുണ്ട്.'<br />ഇനി ഒരു ചരിത്ര കുതുകിയെന്ന നിലയില്‍ പറയട്ടെ:<br />കേരള ചരിത്രത്തില്‍തന്നെ നിരവധി വെട്ടിത്തിരുത്തലുകള്‍ക്ക് സാധ്യതയുളള ചിരപുരാതനമായഈ ഗ്രന്ഥം മാടായിപ്പളളി കമ്മറ്റിക്ക് ഔദ്യോഗികമായി പ്രസിദ്ധീകരിച്ചു കൂടെ ? (മലയമ്മയുടെ ഒരു 'പാവം അച്ചടി' യല്ല വേണ്ടത് )<br />മറിച്ച് കേരളത്തിലെ തലയെടുപ്പുളള ഒരറബി പണ്ഡിതനെ കൊണ്ട് ഗ്രന്ഥം സൂക്ഷ്മമാ യി പരിഭാഷപ്പെടുത്തിക്കുക. അത്തരം കാര്യങ്ങള്‍ക്ക് കേരളത്തിലെ ഏതെങ്കിലും ഒരു യുനിവേഴ്സിറ്റിയുടെ ഉപദേശവും സഹായവും തേടുക. തുടര്‍ന്ന് ഡോ: കെ.കെ.എന്‍.കുറുപ്പ് എം.ജി.എസ്.മേനോന് പോലുളള പ്രമുഖ ചരിത്രകാരന്മാരെ കൊണ്ട് ആമുഖങ്ങളും അനുബന്ധങ്ങളും എഴുതിക്കുക. അങ്ങനെ ഒരു ബ്രഹദ് ചരിത്ര ഗ്രന്ഥമായി അതിനെ അണിയിച്ചൊരുക്കുക.<br /> കേന്ദ്ര-കേരള ചരിത്ര വിഭാഗങ്ങളുമായി ബന്ധപ്പെട്ട് മന്ത്രിമാര്‍ ഉള്‍പ്പെടെ പരമാവധി പ്രമുഖരെ പങ്കെടുപ്പിച്ച് നമ്മുടെ മാടായിപ്പളളി അങ്കണത്തിലോ കണ്ണൂര്‍ ജില്ലാ ആസ്ഥാനത്തോ വെച്ച് ഈ ഗ്രന്ഥത്തിന്റെ പ്രൗഢമായ പ്രകാശനച്ചടങ്ങും ചരിത്ര സെമിനാറും സംഘടിപ്പിക്കുക .<br />ഇതിന് മാടായിപ്പളളി കമ്മറ്റി മുന്‍കൈയെടുത്താല്‍ മാത്രം മതി. കേരളത്തിലുടനീളമുളള പ്രമുഖരെ ഉള്‍പ്പെടുത്തി വിവിധ കമ്മറ്റികള്‍ രൂപീകരിക്കാവുന്നതാണ്. മാധ്യമങ്ങളെ ഉപയോഗപ്പെടുത്തി നല്ല പ്രചാരണവും വാര്‍ത്താപ്രാധാന്യവും നല്‍കാവുന്നതാണ്.<br />
<br />
ജമാല്‍ കടന്നപ്പളളി<br />
<br />
<br />
<br />
<div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhs3gIVueIYbCe6ZqZZSO7AhYHHfW1PHE1NL3_dAUuR2mfG1quzvFV8YnZugcc5LM9Rz_h62qz_h2L3LUT_1_gtOOP9Mly7ezKSo53ju2ERZtN5vIz209ppu8tXTttTF4GGmXuEhcigbevc/s1600/malbu.jpg" imageanchor="1" style="clear: left; float: left; margin-bottom: 1em; margin-right: 1em;"><img border="0" height="307" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhs3gIVueIYbCe6ZqZZSO7AhYHHfW1PHE1NL3_dAUuR2mfG1quzvFV8YnZugcc5LM9Rz_h62qz_h2L3LUT_1_gtOOP9Mly7ezKSo53ju2ERZtN5vIz209ppu8tXTttTF4GGmXuEhcigbevc/s320/malbu.jpg" width="320" /></a></div>
<br />
<br />
ഹൈദ്രോസ് വാട്ട്സപ്പ് <br />
വിരുദ്ധനായ കഥ <br />
<a href="http://malbuandmalbi.blogspot.com/2015/12/blog-post_5.html">മല്‍ബു കഥകളില്‍ </a><br />വായിക്കാം.<br />
<br />
<br />
<br />
<br />
<br />
<br />
<br />
<br />M. Ashrafhttp://www.blogger.com/profile/03844389163144165801noreply@blogger.com0tag:blogger.com,1999:blog-3994916667192828616.post-18149417721860291592016-06-26T14:40:00.001+03:002016-06-26T14:40:15.061+03:00കാര്യങ്ങളുടെ ഒരു പോക്ക്<div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjSTzPBsIH44-BR_CWbjjm50j0BRfi1gkxqLdUxpZX43J-fJ_54k-z8jfQERqqO8RAPlqNhUthjrKNC-rgdsuxCohyklzTFvax5Z_5Qc2llsyjJUbt7RVsHzYjBAdO_6Vb6ANivDaw2_hlT/s1600/ihthiakf.jpg" imageanchor="1" style="clear: left; float: left; margin-bottom: 1em; margin-right: 1em;"><img border="0" height="640" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjSTzPBsIH44-BR_CWbjjm50j0BRfi1gkxqLdUxpZX43J-fJ_54k-z8jfQERqqO8RAPlqNhUthjrKNC-rgdsuxCohyklzTFvax5Z_5Qc2llsyjJUbt7RVsHzYjBAdO_6Vb6ANivDaw2_hlT/s640/ihthiakf.jpg" width="481" /></a></div>
<span style="font-size: large;">പള്ളിയില്‍ ഭജനമിരിക്കാന്‍ രജിസ്ട്രേഷനും തിരക്കും</span><br />
<span style="font-size: large;">വാര്‍ത്ത വായിക്കാം</span>.<br />
<div>
<div>
മക്ക- വിശുദ്ധ റമദാനില്‍ ഭൗതിക ചിന്തകളില്‍ നിന്ന് മനസ്സിനെ മുക്തമാക്കി ദൈവിക പ്രീതിയും പുണ്യവും കാംക്ഷിച്ച് ആരാധനാ കര്‍മങ്ങളില്‍ മുഴുകാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇഅ്തികാഫ് ഇരിക്കുന്നതിന് (ഭജനമിരിക്കല്‍) മക്ക പ്രവിശ്യയിലെ ഏറ്റവും വലിയ ജുമാമസ്ജിദായ ആയിശ അല്‍റാജ്ഹി മസ്ജിദില്‍ പഞ്ചനക്ഷത്ര സൗകര്യങ്ങള്‍. ബെഡും തലയിണയും അലമാരയും മറ്റു അനുബന്ധ സൗകര്യങ്ങളും ഒരുക്കിയാണ് റമദാനിലെ അവസാന ഭാഗം മസ്ജിദില്‍ ചെലവഴിക്കാന്‍ ആഗ്രഹിക്കുന്ന വിശ്വാസികളെ അല്‍റാജ്ഹി മസ്ജിദ് മാടിവിളിക്കുന്നത്. ഇഅ്തികാഫ് ഇരിക്കുന്നവര്‍ക്ക് ഇഫ്താറും അത്താഴവും മുത്താഴവും മസ്ജിദില്‍ സൗജന്യമായി വിതരണം ചെയ്യുന്നുമുണ്ട്. </div>
<div>
ഒരേസമയം 47,000 പേര്‍ക്ക് നമസ്കാരം നിര്‍വഹിക്കാന്‍ മാത്രം വിശാലമാണ് ആയിശ അല്‍റാജ്ഹി മസ്ജിദ്. ഈ വര്‍ഷം ഇഅ്തികാഫ് ഇരിക്കുന്നതിന് 12,000 പേര് മസ്ജിദിലെ ഇഅ്തികാഫ് വിഭാഗത്തെ സമീപിച്ചിരുന്നു. ആദ്യമാദ്യം രജിസ്റ്റര്‍ ചെയ്തവര്‍ക്കാണ് ഇഅ്തികാഫിന് അനുമതി നല്‍കുന്നത്. ഇവര്‍ക്ക് പ്രത്യേക കാര്‍ഡ് വിതരണം ചെയ്യും. രണ്ടായിരം പേര്‍ക്ക് ഇഅ്തികാഫ് ഇരിക്കുന്നതിനാണ് മസ്ജിദില്‍ സൗകര്യമുള്ളത്. ഓണ്‍ലൈന്‍ വഴി ഇഅ്തികാഫിന് രജിസ്റ്റര്‍ ചെയ്യുന്നതിനും സൗകര്യമേര്‍പ്പെടുത്തിയിട്ടുണ്ട്. </div>
<div>
ഇഅ്തികാഫിന് മസ്ജിദിലെത്തുന്ന ഓരോരുത്തരെയും അധികൃതര്‍ പ്രത്യേകം സ്വീകരിച്ച് കാപ്പിയും ചായയും ഈത്തപ്പഴവും ജ്യൂസും വെള്ളവും പലഹാരങ്ങളും വിതരണം ചെയ്യും. ഇതിനു ശേഷം ഇഅ്തികാഫ് കാര്‍ഡും ഓരോരുത്തര്‍ക്കുമുള്ള അലമാരയുടെ താക്കോലും കൈമാറും. ടൂത്ത് ബ്രഷ്, പേസ്റ്റ്, ചീര്‍പ്പ്, ഷാംപു, സോപ്പ്, നെയില്‍ കട്ടര്‍, സുഗന്ധത്തില്‍ കുതിര്‍ത്ത ടിഷ്യു പേപ്പര്‍ എന്നിവ അടങ്ങിയ ബാഗും വിശ്വാസികള്‍ക്ക് നല്‍കും. ഓരോരുത്തര്‍ക്കുമുള്ള ബെഡ് പ്രത്യേകം നിര്‍ണയിച്ച് നല്‍കും. ഇഅ്തികാഫ് ഇരിക്കുന്നവര്‍ക്കുള്ള ടോയ്ലെറ്റുകളില് സോപ്പും ടിഷ്യു പേപ്പറും ആവശ്യാനുസരണം ഒരുക്കിയിട്ടുണ്ട്.</div>
<div>
ഇഅ്തികാഫ് ഇരിക്കുന്നവരുടെ ചികിത്സക്ക് ക്ലിനിക്കും മസ്ജിദിലുണ്ട്. ഒരു ഡോക്ടറാണ് ക്ലിനിക്കിലുള്ളത്. ഇഫ്താര്‍, ഇശാ നമസ്കാരത്തിനു ശേഷം മുത്താഴം, പുലര്‍ച്ചെ മൂന്ന് മണി മുതല്‍ അത്താഴം എന്നിങ്ങനെ മൂന്നു തവണ ഭക്ഷണം വിതരണം ചെയ്യും. ഇതിനു പുറമെ കാപ്പി, ചായ, ജ്യൂസുകള്‍, മിനറല്‍ വാട്ടര്‍, മോര്, പലഹാരങ്ങള്‍ എന്നിവ രാത്രി മുഴുവന്‍ ഇഷ്ടാനുസരണം സ്വയം എടുത്തു കഴിക്കുന്നതിന് ബുഫെയും മസ്ജിദിലുണ്ട്. പ്രമേഹ രോഗികള്‍ക്ക് പ്രത്യേക ഭക്ഷണവും വിതരണം ചെയ്യുന്നുണ്ട്. കര്‍മനിരതരായ സെക്യൂരിറ്റി ജീവനക്കാരുടെ സേവനം 24 മണിക്കൂറും വൃദ്ധ•ാര്‍ക്കും മറ്റും ലഭിക്കും. </div>
<div>
ശൈഖ് സുലൈമാന്‍ അല്‍റാജ്ഹി ഫൗണ്ടേഷനു കീഴിലുള്ള മസ്ജിദുകളില്‍ ഒന്നാണ് ആയിശ അല്‍റാജ്ഹി മസ്ജിദ്. മക്ക പ്രവിശ്യയിലെ ഏറ്റവും വലിയ മസ്ജിദായ ഇത് മക്ക ഗവര്‍ണര്‍ ഖാലിദ് അല്‍ഫൈസല്‍ രാജകുമാരന്റെ സാന്നിധ്യത്തില്‍ മൂന്നു വര്‍ഷം മുമ്പാണ് ഉദ്ഘാടനം ചെയ്തത്. 60,864 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണമുള്ള മസ്ജിദ് ഉസ്മാനിയ വാസ്തുശില്പ മാതൃകയിലാണ് നിര്‍മിച്ചിരിക്കുന്നത്. </div>
<div>
<br /></div>
<div>
<br /></div>
</div>
M. Ashrafhttp://www.blogger.com/profile/03844389163144165801noreply@blogger.com0tag:blogger.com,1999:blog-3994916667192828616.post-21253606791296975462016-06-24T14:56:00.000+03:002016-06-24T17:30:37.737+03:00ഇഫ്താര്‍ ഒരു പോരാട്ടമാക്കാം<div class="" data-block="true" data-editor="4ocsj" data-offset-key="9jh0e-0-0" style="background-color: white;">
<div class="separator" style="clear: both; text-align: center;">
<br /></div>
<div class="_1mf _1mj" data-offset-key="9jh0e-0-0" style="direction: ltr; position: relative;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiq-Wp8JJcAZsIfVTvpfuQFZtNj3rVf4muremJ8yyMsDYgni0EYT87sb1lSLQYW7jsu-C9CNfd1U3gmuHXbIsL1nqK4Ac3igWa8NIqKg2yQoWFDAyLMcSD-r8pQfeegT1yECMTkd76hLZJ3/s1600/ifthar+porattam.jpg" imageanchor="1" style="clear: left; float: left; margin-bottom: 1em; margin-right: 1em; text-align: center;"><img border="0" height="640" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiq-Wp8JJcAZsIfVTvpfuQFZtNj3rVf4muremJ8yyMsDYgni0EYT87sb1lSLQYW7jsu-C9CNfd1U3gmuHXbIsL1nqK4Ac3igWa8NIqKg2yQoWFDAyLMcSD-r8pQfeegT1yECMTkd76hLZJ3/s640/ifthar+porattam.jpg" width="360" /></a><span style="color: #1d2129; font-family: "helvetica" , "arial" , sans-serif;"><span style="font-size: 14px; line-height: 18px; white-space: pre-wrap;">നോമ്പ് തുറക്കാനുള്ള വിഭവങ്ങള്‍ നിരത്തിയ സുഫ്രക്ക് മുന്നില്‍ പ്രാര്‍ഥന നിറഞ്ഞ മനസ്സുമായി ഇരുന്ന അഹമ്മദിന് തൊട്ടടുത്തിരുന്ന അനൂപ് ഒരു കാരയ്ക്ക എടുത്തു നല്കി. ഒരെണ്ണം അനൂപും കൈയില്‍ കരുതി. സമീപത്തെ പള്ളിയില്‍നിന്നുള്ള ബാങ്ക് വിളിക്ക് കാതോര്‍ക്കുകയാണ് ഇരുവരും. ബാങ്ക് വിളി തുടങ്ങിയപ്പോള്‍ ഇരുവരും ഒരുമിച്ച് നോമ്പ് തുറന്നു.</span></span><br />
<span style="color: #1d2129; font-family: "helvetica" , "arial" , sans-serif;"><span style="font-size: 14px; line-height: 18px; white-space: pre-wrap;">
തുറന്ന മൈതാനത്ത് വിരിച്ചിരിക്കുന്ന സുഫ്രകള്‍ക്ക് ഇരുവശവും നോമ്പെടുത്തവരോടൊപ്പം നോമ്പെടുക്കാത്തവരും നിരന്നിരിക്കുന്നു. പേരു കൊണ്ട് മുസ്്ലിം അല്ലെങ്കിലു കൂട്ടുകാര്‍ സംഘടിപ്പിക്കുന്ന ഇഫ്താറില്‍ പങ്കെടുക്കാനുളളതുകൊണ്ട് നോമ്പെടുത്തവരും അക്കൂട്ടത്തിലുണ്ട്. ജീവതത്തില്‍ സൂക്ഷ്മത പരിശീലിക്കുന്നതിന് വിശ്വാസികള്‍ക്ക് നിര്‍ബന്ധമാക്കപ്പെട്ട വ്രതാനുഷ്ഠാനത്തിന്റെ ഒരു പ്രത്യേകത, പ്രകടനപരതയിലെ അര്‍ഥമില്ലായ്മയാണ്. നോറ്റവരേയും നോല്‍ക്കാത്തവരേയും വേര്‍തിരിക്കാനാവില്ല.</span></span><br />
<span style="color: #1d2129; font-family: "helvetica" , "arial" , sans-serif;"><span style="font-size: 14px; line-height: 18px; white-space: pre-wrap;">
മുസ്്ലിംകളുടെ നിര്‍ബന്ധ അനുഷ്ഠാനമാണ് റമദാനിലെ വ്രതമെങ്കിലും നോമ്പ് നോല്‍ക്കാത്ത അനേകം സുഹൃത്തുക്കളുടെ സാന്നിധ്യം നോമ്പ്തുറ വേളകളില്‍ പുതുമയുള്ള സംഗതിയല്ല. </span></span><br />
<span style="color: #1d2129; font-family: "helvetica" , "arial" , sans-serif;"><span style="font-size: 14px; line-height: 18px; white-space: pre-wrap;"><br /></span></span>
<span style="color: #1d2129; font-family: "helvetica" , "arial" , sans-serif;"><span style="font-size: 14px; line-height: 18px; white-space: pre-wrap;">അയല്‍ക്കാരായ മുസ്്ലിംകളല്ലാത്തവരെ പല ദിവസങ്ങളിലായി വീട്ടിലേക്ക് വിളിച്ച് നോമ്പ് തുറയില്‍ പങ്കെടുപ്പിക്കുകയെന്നത് കണിശമായും തുടരുന്നവരാണ് പലരും. നാട്ടില്‍ മാത്രമല്ല, പ്രവാസ ലോകത്തും ഇതു തന്നെയാണ് സ്ഥിതി. </span></span><br />
<span style="color: #1d2129; font-family: "helvetica" , "arial" , sans-serif;"><span style="font-size: 14px; line-height: 18px; white-space: pre-wrap;"><br /></span></span>
<span style="color: #1d2129; font-family: "helvetica" , "arial" , sans-serif;"><span style="font-size: 14px; line-height: 18px; white-space: pre-wrap;">മുസ്്ലിംകളല്ലാത്ത അയല്‍ക്കാരേയും കൂട്ടുകാരേയും ഇവിടേയും നോമ്പ്തുറ വിരുന്നിന് വീട്ടിലേക്ക് വിളിക്കുന്നവരാണ് ചുറ്റും.</span></span><br />
<span style="color: #1d2129; font-family: "helvetica" , "arial" , sans-serif;"><span style="font-size: 14px; line-height: 18px; white-space: pre-wrap;">
ഒരേ ഫഌറ്റില്‍ താമസിക്കുന്ന വിവിധ മതക്കാരുടെ കാര്യം എടുത്തുപറയേണ്ടതുമില്ല. ഡൈനിംഗ് ടേബിളുകളിലെ വിഭവങ്ങളുടെ വ്യത്യാസം പോലെ അതു കഴിക്കുന്നുവരിലും വീക്ഷണ വ്യത്യാസങ്ങളുണ്ട്. പക്ഷേ, കടല്‍ കടന്നവനു മുമ്പില്‍ മതമോ രാഷ്ട്രീയമോ സംഘടനാ വ്യത്യാസമോ അതിര്‍വരമ്പുകള്‍ സൃഷ്ടിക്കാറില്ല.</span></span><br />
<span style="color: #1d2129; font-family: "helvetica" , "arial" , sans-serif;"><span style="font-size: 14px; line-height: 18px; white-space: pre-wrap;">
വ്യക്തികള്‍ മാത്രമല്ല, നാട്ടിലേതു പോലെ പ്രവാസി കൂട്ടായ്മകളും തങ്ങള്‍ സംഘടിപ്പിക്കുന്ന ഇഫ്താറുകളിലേക്ക് ഇതര മതസ്ഥരായ സുഹൃത്തുക്കളെ ക്ഷണിക്കാറും പങ്കെടുപ്പിക്കാറുമുണ്ട്. കഴിഞ്ഞ ദിവസം യൂത്ത് ഇന്ത്യ ജിദ്ദയില്‍ സംഘടിപ്പിച്ച ഇഫ്താറില്‍ പങ്കെടുത്തത് അമുസ്്ലിം സുഹൃത്തുക്കളോടൊപ്പമാണ്.</span></span><br />
<span style="color: #1d2129; font-family: "helvetica" , "arial" , sans-serif;"><span style="font-size: 14px; line-height: 18px; white-space: pre-wrap;">
ഇതൊക്കെ ഓര്‍മിക്കാന്‍ കാരണം, ആര്.എസ്.എസ് നേതാവ് ഇന്ദ്രേഷ്കുമാര് കഴിഞ്ഞ ദിവസം നടത്തിയ ആഹ്വാനമാണ്. നാട്ടിലെ സൗഹാര്‍ദവും സമാധാനവും തിരിച്ചുപിടിക്കുന്നതിന് മുസ്്ലിംകള്‍ അയല്‍ക്കാരായ ഹിന്ദുക്കളേയും മറ്റു മതസ്ഥരേയും വീടുകളിലേക്ക് ഇഫ്താറിനു ക്ഷണിക്കണമെന്നാണ് അദ്ദേഹം ആഹ്വാനം ചെയ്തിരിക്കുന്നത്.
സാമൂഹിക ബന്ധങ്ങള്‍ ശക്തമാക്കാന്‍ സഹായകമാകുന്ന ഈ നിര്‍ദേശത്തില്‍ നാം കേരളീയര്‍ക്ക് പുതുമ തോന്നില്ലെങ്കിലും സാമൂഹികാന്തരീക്ഷം കലുഷിതമാക്കാന്‍ ആസൂത്രിത ശ്രമം നടക്കുന്ന ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളെ സംബന്ധിച്ചിടത്തോളം പ്രസക്തമാണ്. രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി ഹിന്ദുത്വ സംഘടനകളുടെ പേരില്‍ സ്വാമിമാരും സന്യാസിനികളും നടത്തിയ വിദ്വേഷ പ്രചാരണങ്ങള്‍ തകര്‍ത്തുകളഞ്ഞ ഹിന്ദു-മുസ്്ലിം ബന്ധങ്ങള്‍ തിരിച്ചുപിടിക്കാന്‍ ഇതേക്കാളും നല്ലൊരു മാര്‍ഗമില്ല. ഇഫ്താറുകളും അതുപോലെ മറ്റു ആഘോഷ അവസരങ്ങളും സൗഹൃദങ്ങളും അയല്പക്ക ബന്ധങ്ങളും ദൃഢമാക്കാനുള്ള മാര്‍ഗമായി മാറേണ്ടതുണ്ട്. </span></span><br />
<span style="color: #1d2129; font-family: "helvetica" , "arial" , sans-serif;"><span style="font-size: 14px; line-height: 18px; white-space: pre-wrap;">
പട്ടിണി കിടക്കുന്ന പാവങ്ങള്‍ ഏതു നാട്ടിലാണെങ്കിലും തങ്ങളുടെ വ്യതിരിക്തമായ മതവിശ്വാസം നിലനിര്‍ത്തിക്കൊണ്ടുതന്നെ കാത്തു സൂക്ഷിച്ചുപോരുന്ന ബന്ധങ്ങള്‍ വഷളാക്കാന്‍ മുന്‍പന്തിയിലുള്ളത് ഹിന്ദുത്വ സംഘടനകളാണെന്ന കാര്യത്തില്‍ ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ കേന്ദ്രത്തില്‍ അധികാരത്തില്‍ വന്ന ശേഷം വിവിധ നേതാക്കള്‍ നടത്തിയ പ്രസ്താവനകള്‍ മാത്രം പരിശോധിച്ചാല്‍ മതി. ഉത്തര്‍പ്രദേശിലെ ദാദ്രിയില്‍ മുഹമ്മദ് അഖ്ലാഖിന്റെ വീട്ടില്‍ സദ്യക്കു പോയവര്‍ തന്നെയാണ് പിന്നീട് വൈകാരികതക്ക് അടിപ്പെട്ട് ആ പാവം മനുഷ്യനെ കരിങ്കല്ല് കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തിയത്. </span></span><br />
<span style="color: #1d2129; font-family: "helvetica" , "arial" , sans-serif;"><span style="font-size: 14px; line-height: 18px; white-space: pre-wrap;">
ആര്.എസ്.എസിന്റെ മുസ്്ലിം വിഭാഗമായ മുസ്്ലിം രാഷ്ട്രീയ മഞ്ചിന്റെ രക്ഷാധികാരി കൂടിയായ ഇന്ദ്രേഷ് കുമാര്‍, മഞ്ചിന്റെ നേതൃത്വത്തില്‍ വിദേശനയതന്ത്ര പ്രതിനിധികളെയടക്കം പങ്കെടുപ്പിച്ച് ജൂലൈ രണ്ടിന് നടത്താനിരിക്കുന്ന ഗ്രാന്റ് ഇഫ്താറിന്റെ കാര്യം വിശദീകരിക്കുമ്പോഴാണ് സൗഹാര്‍ദത്തിന്റെ ടൂളായി ഇഫ്താറിനെ മാറ്റണമെന്ന നിര്‍ദേശം മുന്നോട്ടുവെച്ചത്. </span></span><br />
<span style="color: #1d2129; font-family: "helvetica" , "arial" , sans-serif;"><span style="font-size: 14px; line-height: 18px; white-space: pre-wrap;">
ബാബ്രി മസ്ജിദില്‍ തുടങ്ങി ഗോധ്രയും ദാദ്രിയും പിന്നിട്ട് തുടരുന്ന വെറുപ്പിന്റെ രാഷ്ട്രീയം അവസാനിക്കാതെ എങ്ങനെ സാമൂഹികാന്തരീക്ഷം സൗഹാര്‍ദപൂര്‍ണമാകുമെന്ന ചോദ്യത്തിനു ഉത്തരം നല്‍കേണ്ടവരാണ് മറുഭാഗത്ത് ഇത്തരത്തിലുള്ള കാപട്യ നിര്‍ദേശങ്ങളും മുന്നോട്ടുവെക്കുന്നത്. മദ്രസകളില്‍ രാജ്യസ്നേഹികളായ മുസ്്ലിംകളെ കുറിച്ച് പഠിപ്പിച്ച് കുട്ടികളെ ദേശസ്നേഹമുള്ളവരാക്കണമെന്ന് ആഹ്വാനം ചെയ്ത് ഇന്ദ്രേഷ് കുമാര്‍ തന്നെയാണ് ജവഹര്‍ലാല്‍ നെഹ്റുവിനെ രാജ്യദ്രോഹിയായി ചിത്രീകരിക്കുന്നതും. </span></span><br />
<span style="color: #1d2129; font-family: "helvetica" , "arial" , sans-serif;"><span style="font-size: 14px; line-height: 18px; white-space: pre-wrap;"><br /></span></span>
<span style="color: #1d2129; font-family: "helvetica" , "arial" , sans-serif;"><span style="font-size: 14px; line-height: 18px; white-space: pre-wrap;">പാക്കിസ്ഥാനടക്കം നൂറിലേറെ രാജ്യങ്ങളില്‍നിന്നുള്ള അംബാസഡര്‍മാരെ പങ്കെടുപ്പിച്ച് നടത്തുന്ന ഇഫ്താറിലൂടെ ഇന്ത്യയിലെ ജനങ്ങള്‍ക്കിടയില്‍ സ്വരച്ചേര്‍ച്ചയുണ്ടെന്ന് ലോകത്തിനു കാണിച്ചുകൊടുക്കുമെന്നാണ് ആര്.എസ്.എസ് അവകാശപ്പെടുന്നത്. ഇഷ്ടമുള്ള ഭക്ഷണം കഴിക്കുന്നതിനു പോലും വിലക്കുളള രാജ്യമാക്കി മാറ്റി ഇന്ത്യയെ ലോകരാജ്യങ്ങള്‍ക്കു മുന്നില്‍ നാണം കെടുത്തിയവര്‍ തന്നെയാണ് പ്രതിഛായ വീണ്ടെടുക്കാനുള്ള മറുവിദ്യകള്‍ കണ്ടെത്തുന്നതും. </span></span><br />
<span style="color: #1d2129; font-family: "helvetica" , "arial" , sans-serif;"><span style="font-size: 14px; line-height: 18px; white-space: pre-wrap;"><br /></span></span>
<span style="color: #1d2129; font-family: "helvetica" , "arial" , sans-serif;"><span style="font-size: 14px; line-height: 18px; white-space: pre-wrap;">1992 ല്‍ ബാബ്്രി മസ്ജിദ് തകര്‍ത്തതിനുശേഷം ഹിന്ദുത്വ ഭീകരര്‍ ഒളിഞ്ഞും തെളിഞ്ഞും ഇന്ത്യയെ അസഹിഷ്ണുതയുടെ രാജ്യമാക്കി മാറ്റാന്‍ ശ്രമിച്ചുവരികയാണ്. ഗുണ്ടാസംഘങ്ങള്‍ ഒരു ഭാഗത്ത് ജനങ്ങളെ കൈകാര്യം ചെയ്യുമ്പോള്‍ മറുഭാഗത്ത് എല്ലാ മേഖലകളിലും ഹിന്ദുത്വ നിര്‍ബന്ധങ്ങള്‍ അടിച്ചേല്പിക്കാന് കേന്ദ്ര സര്‍ക്കാര്‍ വഴിയൊരുക്കുന്നു. നമ്മള് എന്തു കഴിക്കണം, എന്തു ധരിക്കണം, എന്ത് വായിക്കണം, എന്ത് കാണണം, ആരെ കാണണം, ആരെ വിവാഹം കഴിക്കണം, ആരെ ആരാധിക്കണം എന്നുതുടങ്ങി എന്ത് ചിന്തിക്കണമെന്നുവരെ തീരുമാനിക്കാനുള്ള അവകാശമാണ് ആവശ്യപ്പെട്ടുകൊണ്ടിരിക്കുന്നത്. </span></span><br />
<span style="color: #1d2129; font-family: "helvetica" , "arial" , sans-serif;"><span style="font-size: 14px; line-height: 18px; white-space: pre-wrap;">
ഇങ്ങനെ പൊതു അന്തരീക്ഷം വെറുപ്പിനാല്‍ വഷളാക്കിക്കൊണ്ടിരിക്കെ, വിഭജനത്തിന്റെ മുറിവുകള്‍ ഇപ്പോഴും പേക്കിനാവായി തുടരുന്ന, അല്ലെങ്കില്‍ അതിനുള്ള സാഹചര്യം സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന ഉത്തരേന്ത്യയില്‍ അതിനെ മറികടക്കാന്‍ ഏറ്റവും അനയോജ്യമായ ആയുധം തന്നെയാണ് ആഘോഷവേളകളിലെ പങ്കാളിത്തം. പറഞ്ഞത് കുതന്ത്രങ്ങളുടെ ആശാനായ ഇന്ദ്രേഷ് കുമാറായതുകൊണ്ട് അതിന്റെ പ്രസക്തി നഷ്ടപ്പെടുന്നില്ല. </span></span><br />
<span style="color: #1d2129; font-family: "helvetica" , "arial" , sans-serif;"><span style="font-size: 14px; line-height: 18px; white-space: pre-wrap;"><br /></span></span>
<span style="color: #1d2129; font-family: "helvetica" , "arial" , sans-serif;"><span style="font-size: 14px; line-height: 18px; white-space: pre-wrap;">അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് ബി.ജെ.പിയുടേയും ആര്.എസ്.എസിന്റേയും നേതൃത്തില്‍ കേരളത്തില്‍ പോലും ഇപ്പോഴേ ആസൂത്രണവും പരിപാടികളും ആരംഭിച്ചിരിക്കെ, വിദ്വേഷ പ്രചാരണമാണ് കരുതിയിരിക്കേണ്ട ഏറ്റവും പ്രധാന വിഷയം. മുസ്്ലിംകളല്ലാത്തവരുമായി ബന്ധം സ്ഥാപിക്കാനും സൗഹൃദം പുതുക്കാനും ലഭിക്കുന്ന ഒരവസരവും മുസ്്ലിംകള്‍ പാഴാക്കാന്‍ പാടുള്ളതല്ല. കാരണം, സംഘ്്പരിവാറിന്റെ നേതൃത്വത്തില്‍ മുസ്്ലിം ന്യൂനപക്ഷത്തെ എതിര്‍പക്ഷത്തു നിര്‍ത്തിക്കൊണ്ടാണ് വെറുപ്പിന്റെ രാഷ്ട്രീയം പ്രചരിപ്പിക്കുന്നത്.</span></span><br />
<span style="color: #1d2129; font-family: "helvetica" , "arial" , sans-serif;"><span style="font-size: 14px; line-height: 18px; white-space: pre-wrap;"><br /></span></span>
<span style="color: #1d2129; font-family: "helvetica" , "arial" , sans-serif;"><span style="font-size: 14px; line-height: 18px; white-space: pre-wrap;"> വെറുപ്പിനെ മറികടക്കാനുള്ള ഏറ്റവും ഫലപ്രദമായ ജിഹാദാണ് ആഘോഷവേളകളിലെ പരസ്പര പങ്കാളിത്തമെന്ന തിരിച്ചറിവ് നേടാനാണ് കാലം ആവശ്യപ്പെടുന്നത്. ഇഫ്താറും പെരുന്നാളുമൊക്കെ വെറുപ്പിന്റെ ശക്തികള്‍ക്കെതിരായ പോരാട്ടമാക്കി മാറ്റണം.
</span></span><span style="color: #1d2129; font-family: "helvetica" , "arial" , sans-serif;"><span style="font-size: 14px; line-height: 18px; white-space: pre-wrap;">
</span></span><span style="color: #1d2129; font-family: inherit; font-size: 14px; line-height: 18px; white-space: pre-wrap;">
</span></div>
</div>
M. Ashrafhttp://www.blogger.com/profile/03844389163144165801noreply@blogger.com6tag:blogger.com,1999:blog-3994916667192828616.post-50478908926992241702016-06-21T17:15:00.004+03:002016-06-21T17:30:36.570+03:00കോഴിക്കോട് കലക്ടര്‍ ഉറങ്ങുകയാണോ <table align="center" cellpadding="0" cellspacing="0" class="tr-caption-container" style="margin-left: auto; margin-right: auto; text-align: center;"><tbody>
<tr><td style="text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEi80atfqZzyu_RnogHODAFMUxPE4IQ2zCBb0xGKiLAMKh3uYoNPOxEFsUAYM25ULv89so8DhfJHfapOdIDBAWrA0jHUaagoBIYR5a-1NIU4KtHSjN0S9A3CldyH66LXLIEbY_BsMImXwip6/s1600/Calicut_medical_college_view_from_inside.jpg" imageanchor="1" style="margin-left: auto; margin-right: auto;"><img border="0" height="480" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEi80atfqZzyu_RnogHODAFMUxPE4IQ2zCBb0xGKiLAMKh3uYoNPOxEFsUAYM25ULv89so8DhfJHfapOdIDBAWrA0jHUaagoBIYR5a-1NIU4KtHSjN0S9A3CldyH66LXLIEbY_BsMImXwip6/s640/Calicut_medical_college_view_from_inside.jpg" width="640" /></a></td></tr>
<tr><td class="tr-caption" style="text-align: center;"><span style="font-size: small; text-align: start;">കോഴിക്കോട് മെഡിക്കല്‍ കോളേജ്</span></td></tr>
</tbody></table>
കോഴിക്കോട് കലക്ടര്‍ക്കും ജില്ലാ അധികൃതര്‍ക്കുമെതിരെ രൂക്ഷ വിമര്‍ശവുമായി മലബാര്‍ ഡെവലപ്്മെന്റ് ഫോറം സ്ഥാപകനും വര്‍ക്കിംഗ് ചെയര്‍മാനുമായ കെ.എം. ബീഷര്‍.<br />
<br />
ഇവിടെ വായിക്കാം.<br />
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEh9S5YQ3_PPVnxvDU3tnRBh2TDTGkgg0w0hD6Z16AJwa_V5-Mf1sG_hdCrJa4a1wWkVbVuEjWU_hKyQHAxa13wrFY7wdX0Q6AFHZ6-nOKYKs_kYLVulnycVF4gAzzlfWwdGbq1GFRtTPJkp/s1600/km+basheer.jpg" imageanchor="1" style="margin-left: 1em; margin-right: 1em; text-align: center;"><img border="0" height="164" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEh9S5YQ3_PPVnxvDU3tnRBh2TDTGkgg0w0hD6Z16AJwa_V5-Mf1sG_hdCrJa4a1wWkVbVuEjWU_hKyQHAxa13wrFY7wdX0Q6AFHZ6-nOKYKs_kYLVulnycVF4gAzzlfWwdGbq1GFRtTPJkp/s200/km+basheer.jpg" width="200" /></a><br />
കോഴിക്കോട്ടെ ജില്ലാ ഭരണകൂടം നിശ്ചലം, പ്രവര്‍ത്തനരഹിതം.ഫെയ്സ് ബുക്കിലും, മാധ്യമങ്ങളെ കൂട്ടുപിടിച്ചും പബ്ലിസിറ്റി 'സ്റ്റണ്ടില്‍ ' മാത്രം ശ്രദ്ധ കേന്ദ്രീകരിച്ച് ആരാധക വലയത്തെ സൃഷ്ടി<br />
ക്കുന്ന പുതിയ തന്ത്രം. ഒറ്റവാക്കില്‍ ഡിജിറ്റല്‍ ലോകത്ത് മാത്രംഒതുങ്ങി പോകുന്ന കാര്യങ്ങള്‍, നാട്ടിനും ജനങ്ങള്‍ക്കും തീരാ നഷ്ടത്തില്‍ പര്യവസാനം.<br />
കോഴിക്കോട് ജില്ലയില്‍ ജില്ലാ ഭരണാധികാരി ഉറങ്ങുകയാണോ?<br />
<div class="separator" style="clear: both; text-align: center;">
<br /></div>
ജനങ്ങള്‍ നികുതി പണം ശമ്പളമായി നല്കി പോറ്റുന്ന ഉദ്യോഗസ്ഥര്‍ ഉറങ്ങുമ്പോള്‍ അവരെ ഉണര്‍ത്തേണ്ട കടമ നമ്മില്‍ നിക്ഷി പ്തമാണ്. അത് നിറവേറ്റാനാണ് ലേഖകന്‍ ശ്രമിക്കുന്നത്.<br />
ജില്ലാ കലക്ടര്‍ നേതൃത്വം നല്കുന്ന നിരവധി കമ്മറ്റികള്‍ ഉണ്ട്. അതില്‍ എത്രയെണ്ണം പ്രവര്‍ത്തിക്കുന്നു.? എത്ര കമ്മറ്റികള്‍ യോഗം ചേരുന്നു. എല്ലാം താറുമാറായി കിടക്കുന്നതായി കൃത്യമായ വിവരം.<br />
ഏററവും സുപ്രധാനമായ കോഴിക്കോട് മെഡിക്കല്‍ കോളജ് വികസന സമിതിയുടെ യോഗം 4 മാസമായി നടന്നിട്ടില്ല.തന്മൂലം മെഡിക്കല്‍ കോളജിനെ ആശ്രയിച്ചു കൊണ്ടിരിക്കുന്ന ആയിരക്കണക്കിന് പാവ<br />
പെട്ട രോഗികളാണ് വെള്ളം കുടിക്കുന്നതെന്ന് കണ്ണില്‍ ചോരയില്ലാത്ത ഉദ്യോഗസ്ഥന്മാര്ക്ക് അറിയുമോ?? പാവപ്പെട്ട രോഗികളുടെ കണ്ണീരിന്റെ<br />
കഥകള്‍ !!!<br />
സാധാരണ രോഗികള്‍ക്ക് മരുന്നും, മറ്റു അനുബന്ധ സൗകര്യങ്ങള്‍, നിയമനങ്ങള്‍, മാലിന്യനീക്കം, തുടങ്ങിയ കാര്യങ്ങള്‍ നീങ്ങണമെങ്കില്‍<br />
ആശുപത്രി വികസന സമിതി സജീവമായി നടക്കണം.കഴിഞ്ഞ 4 മാസമായി സമിതി യോഗം ചേര്‍ന്നിട്ടില്ലെന്ന് പറയുമ്പോള്‍ അതിന്റെ ചെയര്‍<br />
മാനായ ജില്ലാ കലക്ടര്‍ സാധാരണക്കാരായ രോഗികളോട്, കോഴിക്കോട് മെഡിക്കല്‍ കോളേജിനോട്, നാട്ടുകാരോട് ചെയ്യുന്ന അനീതി യല്ലേ??? അത് ചര്‍ച്ചാ വിധേയമാവണം. ബന്ധപ്പെട്ടവര്‍ക്കെതിരെ കര്<br />
ശന നടപടിയും വേണം.<br />
ഇത്രയും വലിയ അനാസ്ഥ പ്രകടിപ്പിച്ചിട്ട് നല്ല ആരോഗ്യമുള്ളവര്‍ക്ക് സുലൈമാനി വിതരണം ചെയ്തിട്ട് എന്താണ് പുണ്യം കിട്ടുക.?<br />
ഇവിടെയാണ് പാവപ്പെട്ടവന്റെ രക്ഷകന് ആവേണ്ടത്. വര്‍ഷങ്ങളായി നല്ല നിലയില്‍ നടക്കുന്ന കോഴിക്കോട്ടെ പാലിയേറ്റീവ് സെക്ഷനില്‍ ചെന്ന് ഫോട്ടോയെടുത്ത് അതിന്റെ പിതൃത്വം ഏറ്റെടുത്ത് ഫെയ്സ് ബുക്കിലും ചാനലുകളിലും നല്കി പ്രശസ്തി നേടിയുള്ള നാടകമല്ലവേണ്ടത്. പകരം സജീവമായ ഇടപെടലുകളാണ് അത്യാവശ്യം.<br />
അത് പോലെ കഴിഞ്ഞ വേനല്‍ക്കാലത്ത് കുടിവെള്ള ക്ഷാമം കൊടുമ്പിി കൊള്ളാന്‍ മുഖ്യകാരണം ജില്ലാ കലക്ടരുടെ നിരുത്തരവാദപ<br />
രമായ ശൈലിയാണ്. കുറ്റിയാടി ഇറിഗേഷനോടനുബന്ധമായുള്ള പെരുവണ്ണാമുഴി ഡാമിന്റെ നായകനും ജില്ലാ കലക്ടര്‍ തന്നെയാണ്. ഡാമിന്റെ പ്രവര്‍ത്തനങ്ങള്‍ നിത്യേന പരിശോധിക്കാനും, കാര്യക്ഷമമാക്കാനുംവേണ്ട അടിയന്തിര നടപടികള്‍ സ്വീകരിക്കേണ്ട കമ്മറ്റിയുടെ ചെയര്‍മാനും കലക്ടര്‍ തന്നെ.<br />
എന്നാല്‍ കമ്മറ്റി യോഗങ്ങളോ, നടപടിക്രമങ്ങളോ കൃത്യമായി നടക്കുന്നില്ല.റിവ്യൂ മീറ്റിങ്ങുകള്‍ നടക്കാത്തതിനാല്‍ കുറ്റിയാടി ഇറിഗേഷന്റെ കീഴിലുള്ള പെരുവണ്ണാമൂഴി മുതല്‍ കോഴിക്കോട് ജില്ലയുടെ വിവിധ ഭാഗങ്ങളിലേക്ക് ജലമൊഴുകുന്ന കനാലുകളുടെ ഞീൗശേില ങമശിമേിമിരല സ്തംഭിച്ചു.<br />
<br />
ജലവിതരണം താറുമാറായി. ജില്ലയുടെ വേങ്ങേരി, കക്കോടി,കണ്ണാടിക്കല്‍ ചേളന്നൂര്‍, കുരുവട്ടൂര്‍, തുടങ്ങിയ പല കേന്ദ്രങ്ങളിലും രൂക്ഷമായ ജലക്ഷാമംഅനുഭവപ്പെട്ടു. കൃഷിപാടങ്ങള്‍ ഉണങ്ങിയമര്‍ന്നു. വേങ്ങേരിയില്‍ താമസക്കാരനായ കേരളത്തിലെ ആദ്യത്തെ ടി.വി. വാര്‍ത്താചാനലിന്റെ ബ്യൂറോ ചീഫ് വരെ വെള്ളം കിട്ടാതെ കുത്തിയിരിക്കേണ്ടി വന്നു. അപ്പോള്‍ സാധാര ണക്കാരന്റെ സ്ഥിതി എന്താവും??<br />
ജില്ലയില്‍ കനാലുകള്‍ കടന്നു പോകുന്ന പ്രദേശങ്ങളില്‍ ഭൂഗര്‍ഭ ജലസ്രോതസും ഈ കനാലുകള്‍ തന്നെയായിരുന്നു. കനാലുകള്‍ പ്രവര്‍ത്തന ക്ഷമമല്ലാതായതോടെ ആയിരക്കണക്കിന് കിണറുകളാണ് വരണ്ട് വറ്റിയത്.<br />
ബന്ധപ്പെട്ടവര്‍ ഉറങ്ങിയപ്പോള്‍ വറ്റിപ്പോയ കനാലുകള്‍ ലക്ഷക്കണക്കിന് രൂപയുടെ ജൈവ പച്ചക്കറി കൃഷികള്‍ നശിച്ചുപോകാന്‍ കാരണമായി.<br />
ജനങ്ങള്‍ക്ക് കുടിവെള്ളം നല്കാന് പോലും പ്രാപ്തരല്ലാത്തവര്‍ സാധാരണക്കാരന്റെ നായകനായി ഡിജിറ്റല്‍ ലോകത്ത് സ്വയം വേഷമിടുന്നതാണ് ശരിയായ കാപട്യമെന്ന് വിലയിരുത്തേണ്ടത്.<br />
<br />
കോഴിക്കോട് ജില്ലാ ഭരണകൂടം സ്തംഭനാവസ്ഥയിലാണ്.ആര്‍ജവവും പ്രാപ്തിയുമുള്ള ജില്ലാ ഭരണാധികാരിയാണ് മലബാറിന്റെ പ്രധാന ജില്ലയായ കോഴിക്കോടിനാവശ്യം.<br />
<br />
വനിതാ കലക്ടറായിരുന്ന ലത ചെയ്തതിന്റെ 10% പ്രവര്‍ത്തനങ്ങള്‍<br />
നടക്കുന്നില്ല. 2015 ഫിബ്ര23 ന് ചാര്‍ജെടുത്ത കലക്ടര്‍ ഒരു വര്‍ഷവും<br />
നാലു മാസവുമായി ജില്ലയെ മുന്നോട്ടേക്കല്ല നയിക്കുന്നത്.<br />
കൈത്തുമ്പില്‍ കിട്ടിയ കോടികളുടെ പദ്ധതികള്‍ പ്രാബല്യത്തിലാക്കാന്‍ കഴിയാതെ പദ്ധതികളും ഫണ്ടുകളും കൈവിട്ടു പോകുന്നു.<br />
വളരണം കോഴിക്കോടിന്, അതിനായ് ആര്‍ജവമുള്ള ഒരു ജില്ലാ കലക്ടറെ കാത്തിരിക്കുകയാണ് കോഴിക്കോട്...<br />
ജയ് ഹിന്ദ്<br />
<br />M. Ashrafhttp://www.blogger.com/profile/03844389163144165801noreply@blogger.com1tag:blogger.com,1999:blog-3994916667192828616.post-77113611168616856722016-06-21T15:30:00.002+03:002016-06-21T15:30:26.528+03:00മാടായിപ്പള്ളിയില്‍ മുക്രി ചൂണ്ടിക്കാണിച്ച കല്ല്<h2 style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiILjLxgjnvd-Pjr5tNJGeQgazjmR69Ll8S89aHflc8KQFPUcceM2J3I-k72Hvbo6mH2xQJNtKerztXruIObqKIXlqGozpAlBK0lmV0sf717JgVWk0Gz2mZApfbnpqGe4iTxaGuUR5EpcV0/s1600/madayi+masjix.gif" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" height="387" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiILjLxgjnvd-Pjr5tNJGeQgazjmR69Ll8S89aHflc8KQFPUcceM2J3I-k72Hvbo6mH2xQJNtKerztXruIObqKIXlqGozpAlBK0lmV0sf717JgVWk0Gz2mZApfbnpqGe4iTxaGuUR5EpcV0/s640/madayi+masjix.gif" width="640" /></a></h2>
<div class="separator" style="clear: both; text-align: center;">
<br /></div>
<div class="separator" style="clear: both; text-align: center;">
മാടായിപ്പള്ളി ചരിത്രാന്വേഷികളെ നിരാശപ്പെടുത്തുന്നുവെന്ന </div>
<div class="separator" style="clear: both; text-align: center;">
കുറിപ്പിന് ജമാല്‍ കടന്നപ്പള്ളി ഒരു അനുബന്ധം കൂടി എഴുതിയിരിക്കുന്നു. </div>
<div class="separator" style="clear: both; text-align: center;">
ഇവിടെ വായിക്കാം</div>
<div class="separator" style="clear: both; text-align: center;">
<br /></div>
<div class="separator" style="clear: both; text-align: center;">
മാടായിപ്പളളി: മക്കത്തെ കല്ലിന്റെ ദുര്‍ഗതി</div>
<div class="separator" style="clear: both; text-align: center;">
-ജമാല്‍ കടന്നപ്പള്ളി</div>
<div class="separator" style="clear: both; text-align: center;">
കേരള മുസ്ലിം ചരിത്രം എന്ന വിഖ്യാത കൃതിയില്‍ പി.എ.സെയ്തു മുഹമ്മദ് എഴുതുന്നു:</div>
<div class="separator" style="clear: both; text-align: center;">
'മാലിക്ബ്നു ദീനാര്‍ തന്റെ ചരിത്രപ്രസിദ്ധമായ കേരള യാത്രയില്‍ വിശിഷ്ടതരമായ കാഴ്ച വസ്തുക്കളും മറ്റും കേരളത്തിലേക്ക് കൊണ്ടു പോന്നു.13 മാര്‍ബിള്‍ കല്ലുകള്‍ അതില്‍ ഉള്‍പ്പെട്ടിരുന്നു' (പുറം: 58)ഇനി ഐ.പി.എച്ച് പുറത്തിറക്കിയ ഇസ് ലാമിക വിജ്ഞാനകോശം കാണുക: </div>
<div class="separator" style="clear: both; text-align: center;">
'എണ്ണൂറോളം മുസ് ലീം മഹല്ലുകളുളള കണ്ണൂരിലാണ് മലബാറിലെ ആദ്യത്തെ പളളിയായ മാടായിപ്പളളി. മാലികുബ്നു ദീനാറും സംഘവും പണിത പളളികളില്‍ മൂന്നാമത്തേതാണിത്. അവര്‍ അറേബ്യയില്‍ നിന്ന് കൊണ്ടുവന്ന മൂന്നു മാര്‍ബിളുകളില്‍ ഒന്ന് ഇവിടെയാണ് സ്ഥാപിച്ചത് ' (ഇസ് ലാമിക വിജ്ഞാനകോശം: ഭാഗം: 7 പുറം :363)</div>
<div class="separator" style="clear: both; text-align: center;">
ഖേദകരമെന്നു പറയട്ടെ പ്രസിദ്ധമായ ചരിത്ര പുസ്തകങ്ങളില്‍ ഇടം പിടിച്ച ഈ കല്ലിന് പക്ഷെ നാം ഒരു കൗതുക വസ്തുവിന്റെ വില പോലും നല്‍കിയില്ല.</div>
<div class="separator" style="clear: both; text-align: center;">
മക്കത്തുനിന്നു വന്ന ഇത്തരം ഒരു കല്ല് മാടായിപ്പളളിയില്‍ ഉളളതായി പളളിക്കകത്തോ പുറത്തോ ഒരു ലിഖിതം പോലുമില്ല.</div>
<div class="separator" style="clear: both; text-align: center;">
സംഗതി പളളി മുക്രിയുമായി സംസാരിച്ചപ്പോള്‍ അദ്ദേഹം എന്നെ കൂട്ടി പളളി വരാന്തയിലെ മാര്‍ബിള്‍ സ്വല്പം പൊക്കി ആ കല്ല് കാണിച്ചു തന്നു.</div>
<div class="separator" style="clear: both; text-align: center;">
പണ്ട് ഹജറുല്‍ അസ്വദി നെ നോക്കി ഉമര്‍(റ) പറഞ്ഞതുപോലെ കല്ലുകളോടൊന്നും നമുക്ക് പ്രത്യേകമായ ഒരാദരവും ഇല്ലെന്നിരിക്കേ തന്നെ ചരിത്രപ്രസിദ്ധമായ ആ കല്ല് എന്നെ വല്ലാതെ വേദനിപ്പിച്ചു.</div>
<div class="separator" style="clear: both; text-align: center;">
ഇസ്ലാമിക പ്രബോധനാര്‍ത്ഥം കടലാഴങ്ങള്‍ താണ്ടി വന്ന ആത്മത്യാഗികളായ ഏതാനും ആളുകള്‍ .. പോരുമ്പോള്‍ കൈയിലു ളള സമ്പാദ്യമത്രയും അവര്‍ അല്ലാഹു വിന്റെ മാര്‍ഗത്തില്‍ കൊണ്ടുവന്നു..അതില്‍ പെട്ട അതിവിശിഷ്ടമായ ഒരു മാര്‍ബിള്‍ കല്ല്.. ഇന്നും നമ്മുടെ കൈയില്‍ അത് കേടുകൂടാതെ ഉണ്ടായിട്ടും അതിന്റെ ചരിത്രം വ്യക്തമാക്കുന്ന ഒരു വരി .. അല്ലെങ്കില്‍ ഇത്രയും ത്യാഗം സഹിച്ച് ആയിരം വര്‍ഷ ങ്ങള്‍ക്ക് മുമ്പ് അതീവ ദുര്‍ഘടമായ പാതയിലൂടെ അത് പൊക്കിക്കൊണ്ടു വന്ന മഹാവിപ്ലവകാരിയായ ആ പരിഷ്കര്‍ത്താവിന്റെ പേര് പോലും നമുക്ക് പളളിയുടെ ഏതെങ്കിലും ഒരു ഭാഗത്തെങ്കിലും എഴുതി വെക്കാനായില്ലല്ലോ !!!കഷ്ടം!!! ലജ്ജിക്കുക നാട്ടുകാരേ..!!!</div>
<div>
<br /></div>
M. Ashrafhttp://www.blogger.com/profile/03844389163144165801noreply@blogger.com0tag:blogger.com,1999:blog-3994916667192828616.post-32949911111034733752016-06-18T18:12:00.000+03:002016-06-21T15:26:44.813+03:00മാടായിപ്പള്ളിയില്‍ മുക്രി ചൂണ്ടിക്കാണിച്ച കല്ല്<div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhNHjn4Q-zR9SzjEjiApnzaXdQ5dyY3LpOvS_f7FE1cD91Y9yE7rcaQ_WuKgiBDnZWar3-n5RnWcw8Z6ffgWm3lp3kg35pBS6otBgXzAFX9JbOqH7WZpoU8pbDZUymy6Sqx5YGD96S5sdR8/s1600/madayi+masjix.gif" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" height="388" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhNHjn4Q-zR9SzjEjiApnzaXdQ5dyY3LpOvS_f7FE1cD91Y9yE7rcaQ_WuKgiBDnZWar3-n5RnWcw8Z6ffgWm3lp3kg35pBS6otBgXzAFX9JbOqH7WZpoU8pbDZUymy6Sqx5YGD96S5sdR8/s640/madayi+masjix.gif" width="640" /></a></div>
<div class="separator" style="clear: both; text-align: center;">
<br /></div>
<h2 style="clear: both; text-align: center;">
മാടായിപ്പള്ളിയില്‍<br />മുക്രി ചൂണ്ടിക്കാണിച്ച കല്ല്</h2>
<div class="separator" style="clear: both; text-align: center;">
<br /></div>
<div class="separator" style="clear: both; text-align: center;">
മാടായിപ്പള്ളി ചരിത്രാന്വേഷികളെ നിരാശപ്പെടുത്തുന്നുവെന്ന കുറിപ്പിന് ജമാല്‍ കടന്നപ്പള്ളി ഒരു അനുബന്ധം കൂടി എഴുതിയിരിക്കുന്നു. </div>
<div class="separator" style="clear: both; text-align: center;">
ഇവിടെ വായിക്കാം</div>
<div class="separator" style="clear: both; text-align: center;">
<br /></div>
<div class="separator" style="clear: both; text-align: center;">
മാടായിപ്പളളി: മക്കത്തെ കല്ലിന്റെ ദുര്‍ഗതി</div>
<div class="separator" style="clear: both; text-align: center;">
-ജമാല്‍ കടന്നപ്പള്ളി</div>
<div class="separator" style="clear: both; text-align: center;">
കേരള മുസ്ലിം ചരിത്രം എന്ന വിഖ്യാത കൃതിയില്‍ പി.എ.സെയ്തു മുഹമ്മദ് എഴുതുന്നു:</div>
<div class="separator" style="clear: both; text-align: center;">
'മാലിക്ബ്നു ദീനാര്‍ തന്റെ ചരിത്രപ്രസിദ്ധമായ കേരള യാത്രയില്‍ വിശിഷ്ടതരമായ കാഴ്ച വസ്തുക്കളും മറ്റും കേരളത്തിലേക്ക് കൊണ്ടു പോന്നു.13 മാര്‍ബിള്‍ കല്ലുകള്‍ അതില്‍ ഉള്‍പ്പെട്ടിരുന്നു' (പുറം: 58)</div>
<div class="separator" style="clear: both; text-align: center;">
ഇനി ഐ.പി.എച്ച് പുറത്തിറക്കിയ ഇസ് ലാമിക വിജ്ഞാനകോശം കാണുക: </div>
<div class="separator" style="clear: both; text-align: center;">
'എണ്ണൂറോളം മുസ് ലീം മഹല്ലുകളുളള കണ്ണൂരിലാണ് മലബാറിലെ ആദ്യത്തെ പളളിയായ മാടായിപ്പളളി. മാലികുബ്നു ദീനാറും സംഘവും പണിത പളളികളില്‍ മൂന്നാമത്തേതാണിത്. അവര്‍ അറേബ്യയില്‍ നിന്ന് കൊണ്ടുവന്ന മൂന്നു മാര്‍ബിളുകളില്‍ ഒന്ന് ഇവിടെയാണ് സ്ഥാപിച്ചത് ' (ഇസ് ലാമിക വിജ്ഞാനകോശം: ഭാഗം: 7 പുറം :363)</div>
<div class="separator" style="clear: both; text-align: center;">
ഖേദകരമെന്നു പറയട്ടെ പ്രസിദ്ധമായ ചരിത്ര പുസ്തകങ്ങളില്‍ ഇടം പിടിച്ച ഈ കല്ലിന് പക്ഷെ നാം ഒരു കൗതുക വസ്തുവിന്റെ വില പോലും നല്‍കിയില്ല.</div>
<div class="separator" style="clear: both; text-align: center;">
മക്കത്തുനിന്നു വന്ന ഇത്തരം ഒരു കല്ല് മാടായിപ്പളളിയില്‍ ഉളളതായി പളളിക്കകത്തോ പുറത്തോ ഒരു ലിഖിതം പോലുമില്ല.</div>
<div class="separator" style="clear: both; text-align: center;">
സംഗതി പളളി മുക്രിയുമായി സംസാരിച്ചപ്പോള്‍ അദ്ദേഹം എന്നെ കൂട്ടി പളളി വരാന്തയിലെ മാര്‍ബിള്‍ സ്വല്പം പൊക്കി ആ കല്ല് കാണിച്ചു തന്നു.</div>
<div class="separator" style="clear: both; text-align: center;">
പണ്ട് ഹജറുല്‍ അസ്വദി നെ നോക്കി ഉമര്‍(റ) പറഞ്ഞതുപോലെ കല്ലുകളോടൊന്നും നമുക്ക് പ്രത്യേകമായ ഒരാദരവും ഇല്ലെന്നിരിക്കേ തന്നെ ചരിത്രപ്രസിദ്ധമായ ആ കല്ല് എന്നെ വല്ലാതെ വേദനിപ്പിച്ചു.</div>
<div class="separator" style="clear: both; text-align: center;">
ഇസ്ലാമിക പ്രബോധനാര്‍ത്ഥം കടലാഴങ്ങള്‍ താണ്ടി വന്ന ആത്മത്യാഗികളായ ഏതാനും ആളുകള്‍ .. പോരുമ്പോള്‍ കൈയിലു ളള സമ്പാദ്യമത്രയും അവര്‍ അല്ലാഹു വിന്റെ മാര്‍ഗത്തില്‍ കൊണ്ടുവന്നു..അതില്‍ പെട്ട അതിവിശിഷ്ടമായ ഒരു മാര്‍ബിള്‍ കല്ല്.. ഇന്നും നമ്മുടെ കൈയില്‍ അത് കേടുകൂടാതെ ഉണ്ടായിട്ടും അതിന്റെ ചരിത്രം വ്യക്തമാക്കുന്ന ഒരു വരി .. അല്ലെങ്കില്‍ ഇത്രയും ത്യാഗം സഹിച്ച് ആയിരം വര്‍ഷ ങ്ങള്‍ക്ക് മുമ്പ് അതീവ ദുര്‍ഘടമായ പാതയിലൂടെ അത് പൊക്കിക്കൊണ്ടു വന്ന മഹാവിപ്ലവകാരിയായ ആ പരിഷ്കര്‍ത്താവിന്റെ പേര് പോലും നമുക്ക് പളളിയുടെ ഏതെങ്കിലും ഒരു ഭാഗത്തെങ്കിലും എഴുതി വെക്കാനായില്ലല്ലോ !!!കഷ്ടം!!! ലജ്ജിക്കുക നാട്ടുകാരേ..!!!</div>
<div class="separator" style="clear: both; text-align: center;">
<br /></div>
<div style="text-align: center;">
<br /></div>
<div class="separator" style="clear: both; text-align: center;">
<br /></div>
<div class="separator" style="clear: both; text-align: center;">
<br /></div>
<div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjrMdgIIpzulo0o5QyI0gd6g_mpAhcDz56WfnbZMgBuLpSJiVyjUw7A85bz1n0PqrFntte27ZVwco3N7Tg-7eU2O6zkoDLwBnOZpfmmI2xVETmzBVmIJ6vd8vcpUo85Btwo_BICMf3fMpW3/s1600/Madayi-Mosque-%252810%2529_original_watermark.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" height="480" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjrMdgIIpzulo0o5QyI0gd6g_mpAhcDz56WfnbZMgBuLpSJiVyjUw7A85bz1n0PqrFntte27ZVwco3N7Tg-7eU2O6zkoDLwBnOZpfmmI2xVETmzBVmIJ6vd8vcpUo85Btwo_BICMf3fMpW3/s640/Madayi-Mosque-%252810%2529_original_watermark.jpg" width="640" /></a></div>
<br />
ഇന്ത്യയില്‍ സ്ഥാപിക്കപ്പെട്ട മൂന്നാമത്തെ മുസ്്ലിം പള്ളിയാണ് മാലിക് ബിന്‍ ദീനാര്‍ നിയോഗിച്ച സംഘം നിര്‍മിച്ച പഴയങ്ങാടിയിലെ മാടായിപ്പള്ളി.<br />
ഈ ചരിത്രപ്രധാന്യം ഉള്‍ക്കൊള്ളുന്ന നടപടികള്‍ നിര്‍ഭാഗ്യവശാല്‍ പള്ളിക്കമ്മിറ്റിയുടെ ഭാഗത്തുനിന്നില്ലെന്ന് ചൂണ്ടിക്കാണിക്കുന്നു എഴുത്തുകാരനായ ജമാല്‍ കടന്നപ്പള്ളി. അദ്ദേഹത്തിന്റു കുറിപ്പും മറ്റുള്ളവരുടെ പ്രതികരണങ്ങളും ഇവിടെ വായിക്കാം.<br />
<br />
മാടായിപ്പളളിചരിത്രം<br />
മാപ്പ് നല്‍കില്ല<br />
-ജമാല്‍ കടന്നപ്പള്ളി<br />
ഇന്ത്യയിലെയും കേരളത്തിലെയും ഇസ്ലാം ആഗമനത്തെ കുറിച്ച് നമുക്ക് ചുറ്റും ഏറെ ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. പ്രവാചകന് (സ) യുടെ കാലത്ത് തന്നെ കേരളത്തിലൂടെ ഇന്ത്യയില്‍ ഇസ് ലാം എത്തിയിരുന്നുവെന്നതാണ് ഒരു വാദം.<br />
എന്നാല്‍ ഒന്‍പതാം നൂറ്റാണ്ടിന് മുമ്പ്വരെ ഇവിടെ ഇസ് ലാം എത്തിയിരുന്നില്ലായെന്നതാണ് മറു വാദം.<br />
രസകരമായ വസ്തുത ഇരു വിഭാഗവും തങ്ങളുടെ വാദഗതികള്‍ സ്ഥാപിക്കാന്‍ ഏറെ അവലംബിക്കുന്നത് നമ്മുടെ മാടായിപ്പളളിയുടെ ചുമരിലുളള ഒരു അറബി ലിഖിതമാണ് !<br />
(സംശയ നിവൃത്തി ആഗ്രഹിക്കുന്നവര്‍ന്യൂഡല്‍ഹി കേന്ദ്രമായി പ്രവൃത്തിക്കുന്ന 'ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് ഹിസ് റ്റോറിക്കല്‍ റിസര്‍ച്ച് ' പുറത്തിറക്കിയ ' എ ടോപോ ഗ്രാഫിക്കല്‍ ലിസ്റ്റ് ഓഫ് അറബിക് പേര്‍ഷ്യന്‍ & ഉര്‍ദു ഇന്സ്ക്രിപ്ഷന് സ് ഓഫ് സൗത്തിന്ത്യ' എന്ന സിയാവുദ്ദീന് എ. ദേശായിയുടെ ഗ്രന്ഥം മുതല്‍അടുത്തിടെ നടന്ന 'കേരള മുസ് ലിം ഹിസ്റ്ററി കോണ്‍ഫ്രന്‍സ് ' പ്രബന്ധ സമാഹാരം വരെ നോക്കുക. കൂടാതെ റോബര്‍ട്ട് സ്വീവെല്‍ (1882 ), വില്യം ലോഗന്, രംഗാ ചാര്യ, ചാള്‍സ് അലക്സാണ്ടര്‍ ഇന്നസ്സ്, എം.ജി.എസ്.നാരായന്, സി.എന്‍.അഹ്മദ് മൗലവി, പി.വി.സൈതു മുഹമ്മദ് തുടങ്ങിയ ഒട്ടനേകം പ്രതിഭകള്‍ തങ്ങളുടെ ഗ്രന്ഥങ്ങളില്‍ മാടായിപ്പളളി പരാമര്‍ശ വിധേയമാക്കായിട്ടുണ്ട്. )<br />
എന്നാല്‍ ദൗര്‍ഭാഗ്യകരമെന്നു പറയട്ടെ ഇതെ കുറിച്ചൊന്നും യാതൊരു പിടിപാടുമില്ലാത്ത ഒരു കൂട്ടര് നമ്മുടെ ഭൂമി മലയാളത്തിലുണ്ട്.. മറ്റാരുമല്ല മാടായിപ്പളളി കമ്മറ്റിക്കാര്..!!!<br />
അവരോടുളള മുഴുവന്‍ ബഹുമാനാദരവുകളും നിലനിര്‍ത്തിക്കൊണ്ടു തന്നെയാണ് ഇത് പറയുന്നത്.<br />
കേരളത്തിലെ പ്രാചീന പളളികള്‍ പലതും വിനീതനായ ഈ കുറിപ്പുകാരന് സന്ദര്‍ശിച്ചിട്ടുണ്ട്. അവിടങ്ങളിലെല്ലാം രണ്ട് സവിശേഷതകള്‍ കാണാം. പളളി പുതുക്കിപ്പണിയേണ്ടിവന്നാലും അതിന്റെ പഴമ നഷ്ടപ്പെടാത്ത വിധം അത് ചെയ്യും. അതുപോലെ പളളിയുടെ മുന്‍ഭാഗത്തു തന്നെ അതിന്റെ ചരിത്ര പ്രാധാന്യം വിവരിക്കുന്ന ബോര്‍ഡ് സ്ഥാപിച്ചിരിക്കും.<br />
എന്നാല്‍ മാടായിപ്പളളിയില്‍ ഇത് രണ്ടുമില്ല..<br />
അതിനാല്‍ ബഹുമാന്യരായ മാടായിപ്പളളിക്കമ്മറ്റിയോട് ഈ കുറിപ്പുകാരനും ഇതിനെ 'ലൈക്ക് 'ചെയ്യുന്ന മുഴുവന്‍ പേരും സ്നേഹപൂര്‍വ്വം അവശ്യപ്പെടുന്നു:<br />
പളളിയു ടെ ചരിത്ര പ്രാധാന്യം വിവരിക്കുന്ന ഒരു ഫ്ളക്സ് ബോര്‍ഡെങ്കിലും എത്രയും വേഗം പളളിയുടെ മുന്‍ഭാഗത്ത് സ്ഥാപിക്കാന്‍ ദയവു ചെയ്ത് നിങ്ങള്‍ക്ക് സന്മനസ്സുണ്ടാവണം.<br />
<br />
<div>
"റിസോർട്ട് " !!!<br />
MGSന്റെ<br />
പരിദേവനം<br />
<br />
ചരിത്രപ്രസിദ്ധമായ മാടായിപ്പളളിയുടെ ഇന്നത്തെ ദുരവസ്ഥയെ പറ്റി പ്രമുഖ ചരിത്രകാരനായ ശ്രീ.എം.ജി.എസ് നാരായണൻ "സത്യധാര " ദ്വൈവാരിക 2014 ഒക്ടോബർ 26-31 ലക്കത്തിൽ പറയുന്നത് കാണുക:<br />
<br />
"മാടായിപ്പളളി കേരളത്തിലെ മനോഹരമായ ഒരു പഴയ പളളിയായിരുന്നു. അവിടെ മരത്തിന്റെ പലകയിൽ ഒരു "ഇൻസ്ക്രിപ്ഷൻ " ഉണ്ടായിരുന്നു. കഴിഞ്ഞ വർഷം അതൊന്നു വായിച്ചു മനസ്സിലാക്കാൻ വേണ്ടി അറബി അറി യുന്ന ഒരു പ്രൊഫസറെയും കൂട്ടി ഞാൻ പോയി.നോക്കുമ്പോൾ അതൊക്കെയും അവർ നശിപ്പിച്ചു കളഞ്ഞിരിക്കുന്നു. ഇന്ന് ആ പളളി അവിടെയില്ല. ഒന്നാന്തരം ഒരു റിസോർട്ടു മോഡൽ കെട്ടിടമാണ് അവിടെ കാണുന്നത് "<br />
(ഉദ്ധരണം: ഏഴിമല ദേശം ചരിത്രം പുറം: 75-കെ.കെ.അസൈനാർ - ഇസ് ലാമിക സാഹിത്യ അക്കാദമി കോഴിക്കോട്)<br />
<br />
<div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhNyrxqsgZP4Qtsh8w-MW9OYCg9mMydUDf11R_4pOtd-0vbekOoTq4zLEkl4o_1fn75yurt95SDGD4YeiBhbQdyXvGt-djm4XsCfd_PVGYiwE7hLw0Lx1CEOjWQAOwJRAuuNGLweBytQA0C/s1600/tp+musthafa+master.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" height="200" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhNyrxqsgZP4Qtsh8w-MW9OYCg9mMydUDf11R_4pOtd-0vbekOoTq4zLEkl4o_1fn75yurt95SDGD4YeiBhbQdyXvGt-djm4XsCfd_PVGYiwE7hLw0Lx1CEOjWQAOwJRAuuNGLweBytQA0C/s200/tp+musthafa+master.jpg" width="200" /></a></div>
<b>ടി.പി. മുസ്തഫ മാസ്റ്റര്‍ </b><br />
<br />
<b>മാടായിപ്പള്ളി ചരിത്ര പുനര്‍നിര്‍മിതി </b><br />
<b>ആവശ്യപ്പെടുന്നു</b><br />
കേരളത്തിലെ ആദ്യത്തെ പള്ളിയായിരിക്കുമോ മാടായിപ്പള്ളി? കോലത്തിരിയില്‍നിന്ന് ലഭിച്ച ഭൂമിയില്‍ മാലിക് ഇബ്നു ദിനാര്‍ പണി കഴിപ്പിച്ചതാണ് ഈ പള്ളി എന്ന ചരിത്രബോധമാണ് പൊതുവിലുള്ളത്. എന്നാല്‍ പുതിയങ്ങാടിയില്‍ അബ്ദുല്ല ഇബ്നു മാലിഖിനെ ഖാസിയായി മാലിക് ഇബ്നു ദിനാര്‍ നിയമിച്ചതായി 'രിഹാലത്തുല്‍ മുലൂക്ക് ' എന്ന ഗ്രന്ഥത്തില്‍ കാണുന്നു. മാടായിയില്‍ മുഹമ്മദ് ഇബ്നു മാലിക്കും.<br />
പുതിയങ്ങാടിക്ക് മുമ്പേ ജനവാസ കേന്ദ്രമായിരുന്നു മാടായി എന്നുള്ളതും പുതിയ അങ്ങാടി വന്നപ്പോഴാണ് പഴയ അങ്ങാടിയായി പഴയങ്ങാടി മാറിയതെന്ന സ്ഥലനാമ ചരിത്രവും മാടായി പ്രദേശങ്ങളിലെ മഹാശാലാ യുഗ കാലത്തോളം പഴക്കമുള്ള നിര്‍മിതികളും ഖബറുകളും ഈ പ്രദേശത്തിന്റെ മുസ്്ലിം ചരിത്രം വീണ്ടെടുക്കേണ്ടതിലേക്ക് വിരല്‍ ചൂണ്ടുന്നു. പക്ഷെ മഹത്തായ ഈ പൈതൃകത്തിന്റെ പിന്മുറക്കാര് കുറ്റകരമായ ആലസ്യത്തിലോ ചരിത്ര അവബോധമില്ലായ്മയുടെ അന്ധകാരത്തിലോ ആണ്.<br />
അഭിമാനിക്കാന്‍ ഒരു പാരമ്പര്യവും കൈമാറാന്‍ ഒരു മഹാ ചരിത്രവും സംസ്കാരവും ഉണ്ടായിട്ടും, അത് രേഖപ്പെടുത്താന്‍ ഒരു പേനയും കടലസും ഇവര്‍ക്കില്ല പോലും. കഷ്ടം. ഉത്തരാധുനിക നിര്‍മിതിക്ക് വടിവും വര്‍ണവും ചേര്‍ക്കാന്‍ ആളും അര്‍ത്ഥവുമുണ്ട്. ചരിത്രത്തിന്റെ തിരുശേഷിപ്പുകള്‍ കൂടി ഓലിച്ച് പോവും മുമ്പ്, നമുക്ക് ഒരുമിച്ച് മാടായിപ്പള്ളി ചരിത്രം പുനര്‍നിര്‍മിക്കാം.</div>
<div>
<br /></div>
<div>
<br /></div>
<div>
<div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEifhBI4I3XMYAdCWXCjYpSRV7FRqW7ZGzfGYKcSzXzO7eFQJ3uaKYhnUl4LmlqQJxn2HgVxXPHwOD82SzBEyhbknQxsNv4v-mQBElVmevcLgbcTsXek1rthkQitJi27UJOwhyOtIz9WfZU7/s1600/shabeer.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" height="200" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEifhBI4I3XMYAdCWXCjYpSRV7FRqW7ZGzfGYKcSzXzO7eFQJ3uaKYhnUl4LmlqQJxn2HgVxXPHwOD82SzBEyhbknQxsNv4v-mQBElVmevcLgbcTsXek1rthkQitJi27UJOwhyOtIz9WfZU7/s200/shabeer.jpg" width="200" /></a></div>
<div>
<br /></div>
<div>
<b> </b>ശബീര്‍ അബൂബക്കര്‍, കുഞ്ഞിമംഗലം</div>
<div>
<br /></div>
<div>
ചരിത്ര പുസ്തങ്ങള്‍ വായിക്കുമ്പോള്‍ വളരേയേറെ പ്രാധാന്യം നല്‍കിയാണ് മാടായിപ്പള്ളിയുടെ സ്ഥാനം കാണാറുള്ളത്.. കേരളത്തിലെ മൂന്നാമത്തെ പള്ളിയെന്ന നിലയിലും മാലിക്ിബ്നു ദിനാര്‍ പണികഴിപ്പിച്ച പള്ളിയെന്ന നിലയിലും സവിശേഷതയുള്ള പള്ളിയാണ് മാടായിപ്പള്ളി. പഴമയുള്ള മിമ്പറും, ഖിബ് ല അടയാളപ്പെടുത്തിയ കല്ലും, മക്കയില്‍നിന്നും കൊണ്ട് വന്ന മാര്‍ബിള്‍ കല്ലുകളുമുള്ള ഈ പള്ളിയെ കുറിച്ച് ആദ്യ കാലങ്ങളില്‍ ചരിത്രങ്ങളില്‍നിന്ന് കേട്ടപ്പോള്‍ ചേരമാന്‍ പള്ളിയെ പോലെയും മാലിക് ദിനാര്‍ പള്ളിയെ പോലെയും ഒരു പഴയ ഓട് കൊണ്ടുള്ള പള്ളിയുടേ രൂപമാണ് ഓര്മവന്നിരുന്നത്.. നമ്മുടെ അടുത്തുണ്ടായിട്ടും ആ പള്ളി കണ്ടില്ലല്ലൊ എന്ന് കരുതി മാടായിപ്പള്ളിയില്‍ എത്തിയപ്പോള്‍ മനസ്സിലുള്ള ചിത്രങ്ങളും ചരിത്രങ്ങളും മറഞ്ഞ് നാട്ടിലെ സാധാരണ പള്ളികളിലൊന്നായിമാറി മാടായിപ്പള്ളിയും.. </div>
<div>
കേരളത്തിലെ മറ്റ് പല ആദ്യ കാല പള്ളികള്‍, അതിന്റെ പഴമയും ചരിത്രവും പ്രാധാന്യവും മനസ്സിലാക്കിക്കൊടുത്ത്കൊണ്ട് വളരെ പ്രാധാന്യത്തോടെയാണ് നില നിര്‍ത്തി കൊണ്ടു പോകുന്നത്. മാടായിപ്പള്ളിയും ചരിത്ര പുസ്തകങ്ങളില്‍ മാത്രം ഒതുങ്ങിപ്പോകാതെ അതിന്റെ ചരിത്രവും പ്രാധാന്യവും അനുസ്മരിപ്പിക്കുന്ന കാര്യങ്ങള്‍ ഉണ്ടാകേണ്ടിയിരിക്കുന്നു.</div>
</div>
<div>
<br /></div>
M. Ashrafhttp://www.blogger.com/profile/03844389163144165801noreply@blogger.com0tag:blogger.com,1999:blog-3994916667192828616.post-39383453788350846102015-06-16T15:11:00.002+03:002015-06-16T15:11:32.848+03:00ദിശാബോധത്തിന്റെ വീണ്ടെടുപ്പ് <span style="font-size: large;"><span style="color: magenta;"><br />മുസ്ലിം സമൂഹത്തിന്റെ പൊതുപ്രശ്നങ്ങളില്‍ നിലപാട് വ്യക്തമാക്കാനും ശിഥിലീകരണത്തില്‍നിന്ന്മുതലെടുക്കപ്പെടാതിരിക്കാനും പേഴ്സണല്‍ ലോ ബോര്‍ഡ് സജീവമാകുന്നതിലൂടെ കഴിയുമെന്ന കാര്യത്തില്‍ സംശയമില്ല. വൈകാരികതക്കപ്പുറം ഇസ്ലാമിന്റെ ശരിയായ പ്രതിനിധാനത്തിലേക്ക് മുസ്ലിംകളെ നയിക്കാനും അങ്ങനെ തെറ്റിദ്ധാരണകള്‍ സ്വയമേവ ഇല്ലാതാകുന്നതിന് വഴിയൊരുക്കാനും മുസ്ലിം പൊതുവേദിക്ക് സാധിക്കണം. </span></span><br /><br />ഇന്ദ്രപ്രസ്ഥത്തില്‍ ഹിന്ദുത്വ സര്‍ക്കാരാണെന്ന ആത്മവിശ്വാസം ഹിന്ദുത്വ സംഘടനകളുടെ വിദ്വേഷ പ്രചാരണത്തിന്റെ ശക്തി കൂട്ടിക്കൊണ്ടിരിക്കയാണ്. പത്രങ്ങളിലും ടെലിവിഷനിലും മാത്രമല്ല, നവ സാമൂഹിക മാധ്യമങ്ങളിലും രാജ്യത്തെ ന്യൂനപക്ഷങ്ങളുടെ ചിഹ്നങ്ങള്‍ക്കും വിശ്വാസങ്ങള്‍ക്കുമെതിരായ പ്രചാരണം മുമ്പെങ്ങുമില്ലാത്ത വിധം വര്‍ധിച്ചിരിക്കുന്നു. <br />വര്‍ഗീയ ഭാഷ ഉപയോഗിക്കില്ലെന്നും ജനങ്ങളെ സാമുദായികാടിസ്ഥാനത്തില്‍ വിഭജിക്കുന്ന രാഷ്ട്രീയത്തില്‍ താന്‍ വിശ്വസിക്കുന്നില്ലെന്നും പ്രധാനമന്ത്രി നരേന്ദ്ര മോഡി ആവര്‍ത്തിച്ചു പറയാറുണ്ട്. സ്വാഗതം ചെയ്യപ്പെടേണ്ട പ്രസ്താവനയാണിതെന്ന കാര്യത്തില്‍ സംശയമില്ലെങ്കിലും ഈ വാക്കുകളില്‍ ആത്മാര്‍ഥതയുടെ കണികയെങ്കിലുമുണ്ടെന്ന് രാജ്യത്തെ ന്യൂനപക്ഷ വിഭാഗങ്ങള്‍ കരുതുന്നില്ല. സംഘ്പരിവാര്‍ സംഘടനകളും അതിന്റെ നേതാക്കളും ഇപ്പോള്‍ നടത്തിക്കൊണ്ടിരിക്കുന്ന വിവാദ പ്രസ്താവനകളോ അവരെ ശക്തമായി തടയാന്‍ കേന്ദ്ര സര്‍ക്കാരിനു സാധിക്കാത്തതോ മാത്രമല്ല പ്രധാനമന്ത്രിയുടെ വാക്കുകളില്‍ ആത്മാര്‍ഥതയില്ലെന്ന് വിശ്വസിക്കാന്‍ കാരണം. ഹിന്ദുത്വ ദേശീയതയുടെ അടിസ്ഥാനത്തിലാണ് രാജ്യം നിലകൊള്ളേണ്ടതെന്നും ന്യൂനപക്ഷങ്ങള്‍ അതിനു കീഴില്‍ രണ്ടാംകിട പൗര•ാരായിരിക്കണമെന്നുമുള്ള പ്രത്യയശാസ്ത്രമാണ് മൊത്തം സംഘ്പരിവാറിന്റെ അടിത്തറ. ഇങ്ങനെ കീഴടങ്ങി ജീവിക്കാന്‍ സാധ്യമല്ലെങ്കില്‍ നാടുവിടണമെന്ന പ്രസ്താവനകളുടെ മര്‍മം ഈ പ്രത്യയശാസ്ത്ര അടിത്തറയിലാണ് കാണേണ്ടത്.<br />ഹിന്ദുത്വ സര്‍ക്കാരാണ് രാജ്യം ഭരിക്കുന്നതെന്നും ഹിന്ദുരാഷ്ട്ര പ്രഖ്യാപനം വൈകിക്കൂടെന്നും വിശ്വസിക്കുന്നവരാണ് പല ഹിന്ദുത്വ നേതാക്കളും. തങ്ങള്‍ മുന്നോട്ടുവെക്കുന്ന ചിന്താഗതികള്‍ അംഗീകരിക്കാത്തവര്‍ പാക്കിസ്ഥാനിലേക്ക് പോകണമെന്ന് ഇത്തരം നേതാക്കള്‍ ഇടയ്ക്കിടെ ആവര്‍ത്തിക്കുന്നത് മാധ്യമങ്ങള്‍ ഒട്ടും അവഗണിക്കന്നുമില്ല. വിദ്വേഷ തീപ്പൊരികള്‍ നിഷേധിക്കാന്‍ വരുന്ന സര്‍ക്കാര്‍ വക്താക്കളും ബി.ജെ.പി നേതാക്കളുമാകട്ടെ വിവാദങ്ങളില്‍നിന്ന് തലയൂരാനുള്ള താല്‍ക്കാലിക ശ്രമങ്ങള്‍ മാത്രമാണ് നടത്തുന്നത്.<br />പ്രത്യക്ഷത്തില്‍ ഹിന്ദുത്വം അടിച്ചേല്പിക്കുന്നതിനു പകരം വിശ്വാസത്തിലും സംസ്കാരത്തിലും അസ്തിത്വത്തിലും ദീര്‍ഘകാലാടിസ്ഥാനത്തില്‍ വിള്ളല്‍ വരുത്താനുള്ള ആസൂത്രിത ശ്രമങ്ങളായിരിക്കും നരേന്ദ്ര മോഡിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാര്‍ നടത്തുകയെന്ന് മുസ്ലിം, ക്രൈസ്തവ നേതാക്കള്‍ മാത്രമല്ല, എല്ലാ മതങ്ങള്‍ക്കും തുല്യ സ്വാതന്ത്ര്യം ലഭിക്കണമെന്ന് വാദിക്കുന്ന സെക്കുലര്‍ നേതാക്കളും ചൂണ്ടിക്കാണിച്ചിട്ടുണ്ട്. വിദ്യാഭ്യാസ സമ്പ്രദായത്തില്‍ ദേശീയതയുടേയും സംസ്കാരത്തിന്റേയും പേരില്‍ പരിഷ്കരണങ്ങള്‍ നടപ്പിലാക്കാന്‍ ആസൂത്രിത ശ്രമം തുടരുകയാണ്. കരിക്കുലത്തിനു പുറത്തും ന്യൂനപക്ഷങ്ങള്‍ക്ക് താല്പര്യമില്ലാത്തതും അവരുടെ വിശ്വാസത്തിനെതിരുമായ സാംസ്കാരിക പരിപാടികള്‍ അടിച്ചേല്പിക്കാനും ശ്രമിക്കുന്നു. ഹിന്ദുത്വ ശക്തികള്‍ക്ക് ആവശ്യമായ തരത്തിലുള്ള ഹിന്ദുമതം പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നതിനു പകരം വളഞ്ഞ വഴിയിലുള്ള സാംസ്കാരിക അധിനിവേശമാണ് വിദ്യാര്‍ഥികളില്‍ ലക്ഷ്യമിടുന്നത്. <br />വിദ്വേഷ പ്രചാരണങ്ങളിലൂടെ സാമൂഹികാന്തരീക്ഷം കലുഷിതമായിക്കൊണ്ടിരിക്കെ അതു തിരിച്ചറിഞ്ഞ് പ്രതിരോധിക്കാനുളള ആസൂത്രിത ശ്രമങ്ങള്‍ ന്യൂനപക്ഷങ്ങളുടെ ഭാഗത്തുനിന്ന് ഇനിയും ഉണ്ടായിട്ടില്ല. മുസ്ലിം, ക്രൈസ്തവ വിഭാഗങ്ങളിലെ ശിഥിലീകരണം മുതലെടുക്കാന്‍ ഹിന്ദുത്വ സംഘടനകള്‍ മാത്രമല്ല, കേന്ദ്ര സര്‍ക്കാര്‍ തന്നെയും ശ്രമം നടത്തുന്നു. <br />യോഗയും സൂര്യനമസ്കാരവും ഉയര്‍ത്തിവിട്ട വിദ്വേഷവും വിവാദവും അവസാനിച്ചിട്ടില്ല. ഹിന്ദുത്വ നേതാക്കള്‍ ഒരു ഭാഗത്തും അവരുടെ ഇരകള്‍ മറുഭാഗത്തും വിദ്വേഷ പ്രസംഗങ്ങളും പ്രചാരണങ്ങളുമായി മുന്നോട്ടുപോയാല്‍ രാജ്യത്തെ സാമൂഹികാന്തരീക്ഷത്തില്‍ ഇപ്പോള്‍ കാണുന്ന സമാധാനം അധികകാലം നിലനില്‍ക്കില്ല. <br />ഇക്കാര്യങ്ങള്‍ തിരിച്ചറിഞ്ഞുകൊണ്ട് മുസ്ലിംകളുടെ പൊതുവേദിയായ അഖിലേന്ത്യാ വ്യക്തിനിയമ ബോര്‍ഡ് (ആള് ഇന്ത്യ മുസ്ലിം പേഴ്സണല്‍ ലോ ബോര്‍ഡ്) ചില ചുവടുവെപ്പുകള്‍ നടത്തുന്നത് ശുഭോദര്‍ക്കമാണ്. രാജ്യത്തെ മുസ്ലിം സമൂഹത്തിന്റെ ശിഥിലീകരണത്തിനിടയില്‍ വരാനിരിക്കുന്ന ഭീഷണിയെ കുറിച്ച് ഉണര്‍ത്താനെങ്കിലും ഈ ശ്രമം സഹായകമാണ്. <br />സോഷ്യല്‍ മീഡിയയിലും വിപുലമായ തോതില്‍തന്നെ ഇടപെടാന്‍ ബോര്‍ഡ് തീരുമാനിച്ചിരിക്കയാണ്. വിദ്വേഷ പ്രചാരണത്തിന്റെ ഏറ്റവും വലിയ ആയുധമായി സോഷ്യല്‍ മീഡിയ മാറിയിരിക്കെ, അതില്‍ മുസ്ലിംകളുടെ പൊതുപ്രശ്നങ്ങളിലുള്ള നിലപാട് വ്യക്തമാക്കപ്പെടുന്നത് വലിയൊരളവോളം തെറ്റിദ്ധാരണകള്‍ നീങ്ങാന്‍ സഹായകമാകും. ശരീഅത്തുമായി ബന്ധപ്പെട്ട പ്രശ്നങ്ങളില്‍ സോഷ്യല്‍ മീഡിയ നിരീക്ഷിക്കാന്‍ ബോര്‍ഡിന്റെ പ്രത്യേക സെല്‍ പ്രവര്‍ത്തിക്കും. കഴിഞ്ഞയാഴ്ച ചേര്‍ന്ന ബോര്‍ഡ് എക്സിക്യുട്ടീവ് യോഗമാണ് ഇക്കാര്യം സജീവമായി ചര്‍ച്ച ചെയ്തതും തീരുമാനമെടുത്തതും. സൂര്യനമസ്കാരവും യോഗയും ഗീതാ പഠനവുമൊക്കെ നിര്‍ബന്ധമാക്കാനും അടിച്ചേല്പിക്കാനുമുള്ള സര്‍ക്കാരിന്റെ നീക്കത്തെ രാജ്യത്തെ എല്ലാ സമൂഹങ്ങള്‍ക്കിടയിലും ബോധവല്‍കരിക്കാനാണ് ബോര്‍ഡിന്റെ മറ്റൊരു തീരുമാനം. സര്‍ക്കാര്‍ സ്കൂളൂകളിലെ പാഠ്യപദ്ധതിയില്‍ ഇത്തരം മാറ്റങ്ങള്‍ വരുത്തുന്നത് രാജ്യം പിന്തുടരുന്ന നിയമവ്യവസ്ഥക്ക് എതിരാണെന്ന് ബോധ്യപ്പെടുത്തി പൊതുസമൂഹത്തിന്റെ അഭിപ്രായ രൂപീകരണമാണ് പ്രസക്തം. ഹിന്ദുത്വ നേതാക്കളുടെ വിദ്വേഷ പ്രചാരണത്തിനു മറുപടി നല്കാന് മുസ്ലിം സംഘടനകളും അതേ വിദ്വേഷത്തിന്റെ മാര്‍ഗം സ്വീകരിക്കുന്നതിനു പകരം എന്തുകൊണ്ടും ക്രിയാത്മകമാണ് ബോര്‍ഡിന്റെ തീരുമാനം. രാജ്യത്തെ മതേതര നേതാക്കളുടെ പിന്തുണ കൂടി നേടിക്കൊണ്ട് മാത്രമേ, ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കെതിരായ ഹിന്ദുത്വ കടന്നുകയറ്റം തടയാന്‍ സാധിക്കൂ. <br />ശരീഅത്തുമായി ബന്ധപ്പെട്ട് മാധ്യമങ്ങളില്‍ വരുന്ന വാസ്തവ വിരുദ്ധവും തെറ്റിദ്ധാരണാ ജനകവുമായ പ്രചാരണങ്ങളെ ഫലപ്രദമായി നേരിടാനും വ്യക്തിനിയമ ബോര്‍ഡ് വഴി കണ്ടിരിക്കുന്നു. ശരീഅത്തുമായി ബന്ധപ്പെട്ട് വിവിധ കോടതികളില്‍ നിലവിലുള്ള കേസുകളില്‍ ബോര്‍ഡ് കക്ഷി ചേരുന്നതിനു പുറമെ, മാധ്യമങ്ങളുടെ സംശയങ്ങള്‍ക്ക് മറുപടി പറയാന്‍ മേഖലാതലത്തില്‍ വക്താക്കളെ നിയോഗിക്കാനും പരപാടിയുണ്ട്. <br />അയോധ്യയില്‍ ബാബ്രി മസ്ജിദ് തകര്‍ത്ത സ്ഥലത്ത് രാമക്ഷേത്രം നിര്‍മിക്കുന്നതിന് നിയമനിര്‍മാണം നടത്തണമെന്ന് വിശ്വ ഹിന്ദു പരിഷത്തും മറ്റു ഹിന്ദുത്വ സംഘടനകളും കേന്ദ്ര സര്‍ക്കാരിനുമേല്‍ സമ്മര്‍ദം ചെലുത്തി വരികയാണ്. കോടതിയാണ് തീര്‍പ്പ് കല്പിക്കേണ്ടതെന്നും നിയമനിര്‍മാണമല്ലെന്നുമാണ് പ്രശ്നത്തില്‍ മുസ്ലിം നിലപാടായി ബോര്‍ഡ് നല്‍കിയിരിക്കുന്ന മറുപടി. മുസ്ലിം സമൂഹത്തിന്റെ പൊതുപ്രശ്നങ്ങളില്‍ നിലപാട് വ്യക്തമാക്കാനും ശിഥിലീകരണത്തില്‍നിന്ന് മുതലെടുക്കപ്പെടാതിരിക്കാനും പേഴ്സണല്‍ ലോ ബോര്‍ഡ് സജീവമാകുന്നതിലൂടെ കഴിയുമെന്ന കാര്യത്തില്‍ സംശയമില്ല. വൈകാരികതക്കപ്പുറം ഇസ്ലാമിന്റെ ശരിയായ പ്രതിനിധാനത്തിലേക്ക് മുസ്ലിംകളെ നയിക്കാനും അങ്ങനെ തെറ്റിദ്ധാരണകള്‍ സ്വയമേവ ഇല്ലാതാകുന്നതിനന് വഴിയൊരുക്കാനും മുസ്ലിം പൊതുവേദിക്ക് സാധിക്കണം. <br />
<span style="color: magenta;"><span style="font-size: large;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgoZ3xJiPllIIhJ-948URQg71fZ1aFWkWZYCHk82t3HhB7g2jKSf52uLXf4B6mDpP9Tf4fi44klLj5ooi52VdQDWs4Mk-Ot6GkaUBBTrlTLDtkk8MYfY_lLUtF6KF__P72XMrks_GAhsTz2/s1600/ashraf+dishabodham.jpg" style="margin-left: 1em; margin-right: 1em;"><img border="0" height="259" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgoZ3xJiPllIIhJ-948URQg71fZ1aFWkWZYCHk82t3HhB7g2jKSf52uLXf4B6mDpP9Tf4fi44klLj5ooi52VdQDWs4Mk-Ot6GkaUBBTrlTLDtkk8MYfY_lLUtF6KF__P72XMrks_GAhsTz2/s320/ashraf+dishabodham.jpg" width="320" /></a></span></span><br /><br /><br />M. Ashrafhttp://www.blogger.com/profile/03844389163144165801noreply@blogger.com1tag:blogger.com,1999:blog-3994916667192828616.post-26441086015272800312015-03-16T15:19:00.000+03:002015-03-16T15:19:03.433+03:00പോര്‍ക്കളത്തില്‍ ഇനി നവമാധ്യമങ്ങള്‍<div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEh2fxzYGYVZvvL6pm_VU0O0Mxw3QALGAtlSf927TTEaf9H-GpqZzd-WNSa0TyTQ5aaMchWVrcSfK_jcf37GxikI9P4Uvc5pMOsHavtE2YAcVxOwT-567NmuwLqgnsvNwC6jveDUvsc5CTkY/s1600/porkalam.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEh2fxzYGYVZvvL6pm_VU0O0Mxw3QALGAtlSf927TTEaf9H-GpqZzd-WNSa0TyTQ5aaMchWVrcSfK_jcf37GxikI9P4Uvc5pMOsHavtE2YAcVxOwT-567NmuwLqgnsvNwC6jveDUvsc5CTkY/s1600/porkalam.jpg" height="640" width="212" /></a></div>
<br /><br />ഏറ്റവും കൂടുതല്‍ മുസ്ലിം ജനസംഖ്യയുള്ള രാജ്യമാണ് ഇന്തോനേഷ്യ. പരിഷ്കാരത്തിന്റെ കാപട്യങ്ങള്‍ വലുതായൊന്നും എടുത്തണിയാത്ത പാവങ്ങളെന്ന് മറുനാട്ടില്‍ ജോലിക്കെത്തിയ ഇവരെ ചൂണ്ടി പറയാറുണ്ട്. സമ്പത്ത് വലിയ ജീവിത സൗകര്യങ്ങളിലേക്ക് നീക്കുന്നതിനു മുമ്പ് ഹജ്ജും ഉംറയും നിര്‍വഹിക്കാനുള്ള കൊതി ഇവരെ ചെറുപ്പത്തില്‍തന്നെ പുണ്യഭൂമിയിലെത്തിക്കാറുമുണ്ട്. <br />ഇസ്ലാമിക് സ്റ്റേറ്റില്‍ (ഐ.എസ്) ചേരുന്നതിന് സിറിയയിലേക്ക് കടക്കാന്‍ ശ്രമിച്ച 16 ഇന്തോനേഷ്യക്കാര്‍ കഴിഞ്ഞ ദിവസം തുര്‍ക്കിയില്‍ പിടിയിലായി. ഒരു പുരുഷനും നാല് സ്ത്രീകളും 11 കുട്ടികളുമടങ്ങുന്ന സംഘമാണ് സിറിയന്‍ അതിര്‍ത്തിയില്‍ വെച്ച് അറസ്റ്റിലായത്. ഇസ്ലാമിക ശരീഅത്ത് അനുസരിച്ച് മെച്ചപ്പെട്ട ജീവിതം സ്വപ്നം കണ്ടാണ് ഇവര്‍ അതിര്‍ത്തി കടക്കാന്‍ ശ്രമിച്ചതെന്നും 16 പേരടങ്ങിയ മറ്റൊരു സംഘം അപ്രത്യക്ഷമായിട്ടുണ്ടെന്നും തുര്‍ക്കി വിദേശമന്ത്രാലയം പറയുന്നു. ഐ.എസുകാരോടൊപ്പം ചേര്‍ന്ന് പൊരുതാന്‍ 500-ലേറെ ഇന്തോനേഷ്യക്കാര്‍ പോയിട്ടുണ്ടെന്നും തുര്‍ക്കിയോടൊപ്പം ചേര്‍ന്ന് അന്വേഷണം നടത്താന്‍ ഒരു സംഘത്തെ അയച്ചതായി ഇന്തോനേഷ്യയും വെളിപ്പെടുത്തിയിട്ടുണ്ട്.<br />സിറിയയിലും ഇറാഖിലും എണ്ണപ്പാടങ്ങള്‍ അടക്കം പിടിച്ചെടുത്തുകൊണ്ട് സ്വയം ഇസ്ലാമിക ഖിലാഫത്ത് പ്രഖ്യാപിച്ച ഒരുപിടി ചട്ടമ്പികള്‍ക്ക് പിന്നില്‍ ശക്തമായ കരങ്ങളുണ്ടെന്നല്ലാതെ, മറ്റുവിവരങ്ങളൊക്കെ ഇപ്പോഴും ദുരൂഹമായി തുടരുകയാണ്. ഐ.എസുകാരുടെ പിന്നാമ്പുറം അേന്വഷിച്ചുകൊണ്ടുള്ള പുസ്തകങ്ങള്‍ ധാരാളം ഇറങ്ങുന്നുണ്ടെങ്കിലും ഒക്കെ അനുമാനങ്ങളാണ്. ഐ.എസ് ഒരു പാശ്ചാത്യ നിര്‍മിതിയാണെന്ന സംശയങ്ങള്‍ നിരാകരിക്കുന്നതാണ് കൂടുതല്‍ ഗ്രന്ഥങ്ങളുമെന്നത് വീണ്ടും ദുരൂഹത വര്‍ധിപ്പിക്കുന്നു. <br />കഴിഞ്ഞ മാസം മൂന്ന് ബ്രിട്ടീഷ് വിദ്യാര്‍ഥിനികളെ സിറിയയിലേക്ക് കടക്കാന്‍ സഹായിച്ചതിന് തുര്‍ക്കി അധികൃതര്‍ വിദേശ ഇന്റലിജന്‍സ് ഏജന്‍സിക്കുവേണ്ടി പ്രവര്‍ത്തിക്കുന്ന ഒരു സിറിയന്‍ ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്തിരുന്നു. വിദേശരാജ്യം ഐ.എസിനെതിര യുദ്ധം തുടരുന്ന അമേരിക്കന്‍ സഖ്യത്തില്‍ ഉള്‍പ്പെടുന്നുവെന്നതായിരുന്നു ഈ വാര്‍ത്തയിലെ കൗതുകം. <br />ലിബിയ വഴി ഐ.എസ് ഇതാ യൂറോപ്പിലേക്ക് വരുന്നു എന്ന പുതിയ വാര്‍ത്തകള്‍ക്കിടെ, അമേരിക്കന്‍ ചാരസംഘടനയായ സി.ഐ.എയുടെ തലവന്‍ ജോണ്‍ ബ്രണ്ണന്‍ മറ്റൊരു യുദ്ധപ്രഖ്യാപനം കൂടി നടത്തിയിരിക്കുന്നു. കൂടുതല്‍ ആളുകളെ ആകര്‍ഷിക്കാനും ആക്രമണങ്ങള്‍ നടത്താനും പുതിയ സാങ്കേതിക വിദ്യകളാണ് ഐ.എസ് പോലുള്ള ഗ്രൂപ്പുകളെ സഹായിക്കുന്നതെന്ന് അദ്ദേഹം പറയുന്നു. വിവരങ്ങള്‍ കൈമാറാന്‍ ആധുനിക സാങ്കേതിക വിദ്യകള്‍ ഉപയോഗിക്കുന്നതുകാരണം തീവ്രവാദികള്‍ക്കെതിരായ പോരാട്ടം പ്രയാസകരമാക്കിയിരിക്കുന്നു എന്നാണ് പുതിയ സി.ഐ.എ മേധാവിയുടെ അഭിപ്രായം. ലോകത്തിന്റെ എല്ലാ ഭാഗങ്ങളിലും അനുഭാവികളെ നേടാനും ആക്രമണങ്ങള്‍ സംഘടിപ്പിക്കാനും ഇതുവഴി സാധിക്കും. <br />ബുഷ് ഭരണകൂടത്തിന്റെ പീഡന പരിപാടികള്‍ക്ക് നേതൃത്വം നല്കിയ ബ്രണ്ണന്‍ ഇതു രണ്ടാം തവണയാണ് സി.ഐ.എയുടെ തലപ്പത്ത് എത്തുന്നത്.<br />പൗരാവകാശങ്ങള്‍ക്ക് മുഖ്യസ്ഥാനം നല്‍കേണ്ടതില്ലെന്ന പ്രഖ്യാപിത നിലപാടുകാരനായ അദ്ദേഹം നവ സാമൂഹിക മാധ്യമങ്ങള്‍ക്കെതിരായ യുദ്ധം എങ്ങനെ മുന്നോട്ടു കൊണ്ടുപോകുമെന്ന് വ്യക്തമാക്കിയിട്ടില്ല. തീവ്രവാദത്തിനും ഭീകരതക്കുമെതിരായ നടപടികളെ രാജ്യാന്തരതലത്തില്‍ ഏകോപിപ്പിച്ച് പരിചയമുള്ള അദ്ദേഹത്തിന് എതിര്‍ശബ്ദങ്ങളെ എങ്ങനെ ഇല്ലാതാക്കാമെന്ന് ഭരണകൂടങ്ങളെ പഠിപ്പിക്കാന്‍ എളുപ്പം സാധിക്കും. അതുകൊണ്ടുതന്നെ ഇപ്പോള്‍ തന്നെ അങ്ങിങ്ങായി സാമൂഹിക മാധ്യമങ്ങളിലെ പ്രതികരണങ്ങള്‍ക്ക് കടിഞ്ഞാണിടാന്‍ ശ്രമിക്കുന്ന രാഷ്ട്രങ്ങള്‍ കൂടുതല്‍ ശക്തമായ നടപടികളിലേക്ക് നീങ്ങും. കിരാതമായ ആക്രമണമുറകള്‍ സ്വീകരിച്ച് ഇസ്ലാമിന്റെ പ്രതിഛായ തകര്‍ക്കുന്ന ഐ.എസ്. ഭീകരരെ ന്യായീകരിക്കുന്നവര്‍ മാത്രമല്ല, രാഷ്ട്രങ്ങളുടെ പരമാധികാരത്തിലും പൗരാവകാശങ്ങളിലും ഇടപെടുന്ന അമേരിക്കയുടെ ഇരട്ടത്താപ്പുകള്‍ ചോദ്യം ചെയ്യുന്നവരും സി.ഐ.എ മേധാവി പ്രഖ്യാപിച്ചിരിക്കുന്ന യുദ്ധത്തിന്റെ പരിധിയില്‍ വരും. <br />സൈബര്‍സ്പേസില്‍ കൂടുതല്‍ കേന്ദ്രീകരിക്കാനുള്ള നടപടികള്‍ സി.ഐ.എ സ്വീകരിച്ചുവരികയാണ്. പ്രത്യേക ഭീഷണികള്‍ നേരിടുന്നതിന് ഏജന്‍സിക്കു കീഴില്‍ മിഷന് സെന്ററുകള്‍ തുടങ്ങിയിട്ടുണ്ട്. <br />ലോകത്തിന്റെ ഏതെങ്കിലും ഒരുകോണിലുണ്ടാകുന്ന സംഭവം ഉടന്‍ തന്നെ ആയിരക്കണക്കിനു കിലോമീറ്ററുകള്‍ അകലെയാണ് അനുരണനങ്ങളുണ്ടാക്കുന്നതെന്നും വീട്ടില്‍നിന്ന് പുറത്തിറങ്ങാതെ തന്നെ ഇന്ന് ഒരു തീവ്രവാദിക്ക് ഓണ്‍ലൈനില്‍നിന്ന് ആക്രമണം എങ്ങനെ നടത്താമെന്ന് പഠിക്കാമെന്നും ബ്രണ്ണന്‍ ചൂണ്ടിക്കാണിക്കുന്നു. ഭീകരാക്രമണ ഭീഷണി ഉടന്‍തന്നെ വികേന്ദ്രീകരിക്കപ്പെടുന്നത് വലിയ വെല്ലുവിളിയാണെന്നും അദ്ദേഹം പറയുന്നു. <br />സ്വതന്ത്ര്യം, സാമൂഹ്യ നീതി പോലുള്ള അടിസ്ഥാന മനുഷ്യാവകാശങ്ങള്‍ക്കുവേണ്ടി സിറിയന്‍ ജനത ആരംഭിച്ച പ്രക്ഷോഭം നാല് വര്‍ഷം പിന്നിട്ടപ്പോള്‍ രണ്ടു ലക്ഷത്തിലേറെ പേരാണ് കൊല്ലപ്പെട്ടത്. 80 ലക്ഷത്തോളം ആളുകള്‍ ഭവനരഹിതരായി. ഏകാധിപത്യത്തില്‍നിന്ന് മോചിതരായി ജനാധിപത്യത്തിലേക്കു നീങ്ങാമെന്ന് സ്വപ്നം കണ്ട സിറിയന്‍ ജനതയല്ല ഇപ്പോള്‍ അവിടെ യുദ്ധം ചെയ്യുന്നത്. വിവിധ രാഷ്ട്രങ്ങളുടെ താല്പര്യങ്ങളാണ് അവിടെ ഏറ്റുമുട്ടുന്നത്. <br />അമേരിക്കയും സഖ്യരാഷ്ട്രങ്ങളും വലിയ പോര്‍വിമാനങ്ങള്‍ ഉപയോഗിച്ച് രാപകലില്ലാതെ നടത്തുന്ന ആക്രമണങ്ങളില്‍ നൂറുകണക്കിനു സിവിലിയ•ാര്‍ കൊല്ലപ്പെടുന്നതല്ലാതെ യഥാര്‍ഥ ഭീഷണിയായ ഐ.എസുകാര്‍ക്ക് ഒരു ചുക്കും സംഭവിക്കുന്നില്ല. കവചിത വാഹനങ്ങളില്ലാതെ, സാദാ ട്രക്കുകളില്‍ അവര്‍ തോക്കേന്തി വിലസുന്നു, എണ്ണ വില്‍ക്കുന്നു, മറ്റുരാജ്യങ്ങളിലേക്ക് ഭീകരത കയറ്റി അയക്കുന്നു. <br />സിറിയയില്‍ അസദിന്റെ ഏകാധിപത്യ ഭരണകൂടം പീഡിപ്പിച്ച് കൊലപ്പെടുത്തിയവരുടെ കണക്കുകള്‍ പുറംലോകം അറിഞ്ഞത് ഔദ്യോഗിക മാധ്യമങ്ങളിലൂടെയല്ല. അതുപോലെ ലോകത്തിന്റെ പലഭാഗങ്ങളിലും നടക്കുന്ന കൂട്ടക്കൊലകളും പൗരാവകാശ നിഷേധങ്ങളും പുറംലോകം അറിയുന്നതും നവ മാധ്യമങ്ങളിലൂടെയാണ്. <br />ഐ.എസിനെതിരായ സൈനിക നടപടികളുടെ മറവില്‍ ഈയൊരു സ്വാതന്ത്ര്യം കൂടിയാണ് നിഷേധിക്കപ്പെടാന്‍ പോകുന്നത്. നിരപരാധികളെ കൊലപ്പെടുത്തിയും ചരിത്രസ്മാരകങ്ങള്‍ തകര്‍ത്തും ഇസ്ലാമിന്റെ പ്രതിഛായ തകര്‍ത്തുകൊണ്ട് മുന്നേറുന്ന ഐ.എസ് അങ്ങനെ സൈബര്‍ ലോകത്തും വലിയ സംഭാവനയാണ് നല്കാന് പോകുന്നത്. ഇസ്ലാമിനോടൊപ്പം തളികയിലാക്കി അവര്‍ സാമൂഹിക മാധ്യമങ്ങളേയും ആധുനിക സാങ്കേതിക വിദ്യകളേയും സമര്‍പ്പിച്ചിരിക്കുന്നു. ഫേസ് ബുക്കിനും വാട്ട്സ്ആപ്പിനും ഇനി അങ്കിള്‍ സാമിന്റെ സമ്പൂര്‍ണ നിരീക്ഷണം.<br /><br /><br /><br /><br /><br />M. Ashrafhttp://www.blogger.com/profile/03844389163144165801noreply@blogger.com1tag:blogger.com,1999:blog-3994916667192828616.post-85153272068941952642015-03-09T15:25:00.000+03:002015-03-09T15:25:40.833+03:00രാഹുല്‍ നെഹ്റുവാകുമ്പോള്‍<div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjThV2ZMe8hEfgLv0UYH1vGKNGQCGP-utcL4pMRuZz2hP7GYRviXS0e_7xHjQujYaSbK3ZDUDzcnvomcYcdFHEnewJxMefCx3bRwIIe1Odwe2-oCSvKZcb_uK7FIQOX3HS-LIWQFaw_V6eB/s1600/rahul+nehruvakuumbol.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjThV2ZMe8hEfgLv0UYH1vGKNGQCGP-utcL4pMRuZz2hP7GYRviXS0e_7xHjQujYaSbK3ZDUDzcnvomcYcdFHEnewJxMefCx3bRwIIe1Odwe2-oCSvKZcb_uK7FIQOX3HS-LIWQFaw_V6eB/s1600/rahul+nehruvakuumbol.jpg" height="320" width="257" /></a></div>
<br />
മാധ്യമങ്ങളേയും സ്വന്തം പാര്‍ട്ടിക്കാരേയും അഭ്യൂഹങ്ങളിലേക്ക് തള്ളിവിട്ട് വനവാസത്തിനു പോയിരിക്കുന്ന കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി അടുത്ത മാസം പാര്‍ട്ടി അധ്യക്ഷ സ്ഥാനം ഏറ്റെടുക്കുമെന്നും കോണ്‍ഗ്രസിനെ വീണ്ടും കോണ്‍ഗ്രസാക്കുമെന്നും വിശ്വസിക്കാനാണ് കൂടുതല്‍ പേര്‍ക്കും ഇഷ്ടം. അതുകൊണ്ടാണ് രാഹുല്‍ പോയ സ്ഥലത്തെ കുറിച്ചുള്ള തമാശകള്‍ കേള്‍ക്കുമ്പോള്‍ കൂടുതല്‍ ചിരി പടരാത്തത്.<br />
ബി.ജെ.പി ഉയര്‍ത്തിപ്പിടിക്കുന്ന ആദര്‍ശങ്ങളുടെ മഹിമയല്ല, മറിച്ച് കാലം തൂത്തെറിയാനിരുന്ന കോണ്‍ഗ്രസിന്റെ ജീര്‍ണതയാണ് നരേന്ദ്ര മോഡിയെ അധികാരത്തിലെത്തിച്ചതെന്ന വസ്തുത പോലെ തന്നെ, രാജ്യത്തെ മഹാവിപത്തിലേക്ക് കൊണ്ടുപോയിക്കൊണ്ടിരിക്കുന്ന ബി.ജെ.പി സര്‍ക്കാരിനെ പിടിച്ചുകെട്ടാന്‍ ശക്തിയുള്ള ഒരു കോണ്‍ഗ്രസിനെ ഇപ്പോള്‍ ഇന്ത്യക്കാര്‍ ആഗ്രഹിക്കുന്നു എന്നതും ഒരു വസ്തുതയാണ്.<br />
വര്‍ഗീയതയും ഫാസിസവും നടപ്പിലാക്കുന്ന മോഡി സര്‍ക്കാരിനു കടിഞ്ഞാണിടാനും ഇന്ത്യയുടെ അധികാരക്കസേരകളില്‍നിന്ന് താഴെയിറക്കാനും നെഹ്റുവിയന്‍ പാരമ്പര്യത്തില്‍ ഉറച്ചുനിന്നുകൊണ്ടുള്ള പോരാട്ടത്തിലൂടെ സാധിക്കുമെന്ന് കോണ്‍ഗ്രസില്‍ ഇപ്പോഴും എഴുന്നേറ്റു നില്ക്കുന്ന ചില നേതാക്കള്‍ പറയുന്നു. ആ ഒരു പോരാട്ട നിറവിലേക്ക് വളര്‍ന്നു വികസിച്ച് ഭാവിയിലെ നെഹ്റുവായി രാഹുല്‍ ഗാന്ധി ഉയിര്‍ത്തെഴുന്നേല്‍ക്കുമെന്നുമുള്ള പ്രതീക്ഷയും അവര്‍ നല്കുന്നു.<br />
അധികാരമുണ്ടെങ്കില്‍ മാത്രമേ, സംസാരിക്കാന്‍ പോലും കോണ്‍ഗ്രസിലെ ഖദര്‍ധാരികള്‍ തയാറാവുകയുള്ളൂ എന്നാണ് മോഡി സര്‍ക്കാരിന്റെ ബലത്തില്‍ ഹിന്ദുത്വ സംഘടനകളും നേതാക്കളും ഉയര്‍ത്തിവിട്ട പല വിദ്വേഷ പ്രചാരണങ്ങള്‍ക്കെതിരെയും രംഗത്തു വരുന്നതിന് അവര്‍ കാണിച്ച വൈമുഖ്യം വെളിപ്പെടുത്തുന്നത്.<br />
സര്‍ക്കാരിന്റെ ഏകാധിപത്യ പ്രവണതയും ജനവിരുദ്ധ നയങ്ങളും ശക്തമായ ബഹുജനപ്രക്ഷോഭങ്ങള്‍ക്ക് വഴി തുറക്കുമായിരുന്നിട്ടും മുഖ്യ പ്രതിപക്ഷ പാര്‍ട്ടിയായ കോണ്‍ഗ്രസ് ഒളിച്ചു കഴിയുകയായിരുന്നു.<br />
കോര്‍പറേറ്റുകള്‍ക്ക് അനുകൂലമായും പാവങ്ങള്‍ക്ക് എതിരായും ഭൂമി ഏറ്റെടുക്കല്‍ ഭേദഗതി ഉത്തരവ് കൊണ്ടുവന്നപ്പോള്‍ അതിനെതിരെ അണ്ണാ ഹസാരെയുടെ നേതൃത്വത്തില്‍ കര്‍ഷകരും ജനങ്ങളും രംഗത്തു വന്ന ശേഷമാണ് കോണ്‍ഗ്രസ് ദല്‍ഹിയില്‍ ഉണര്‍ന്നത്.<br />
അധികാരം നഷ്ടമായ കോണ്‍ഗ്രസിനും അന്തരിച്ച പ്രധാനമന്ത്രി ഇന്ദിരാ ഗന്ധിക്കും ചിക്്മാംഗ്ലൂര്‍ വിജയം നല്കിയ പുതുജീവന്‍ പോലെ ഓര്‍ഡിനന്‍സ് വിരുദ്ധ പ്രക്ഷോഭം കോണ്‍ഗ്രസിന്റെ ഉയര്‍ത്തിന്നെഴുന്നേല്‍പിന് കാരണമാകുമെന്ന് അവിടെ പ്രസംഗിച്ച രണ്ടാംനിര നേതാക്കള്‍ പറഞ്ഞുവെങ്കിലും പാര്‍ട്ടി അധ്യക്ഷ സോണിയയെ അവിടെ കണ്ടിരുന്നില്ല. ഒളി ജീവിതത്തിനു പോയതിനാല്‍ രാഹുല്‍ ഗാന്ധി ദല്‍ഹിയില്‍ ഉണ്ടായിരുന്നുമില്ല.<br />
<br />
രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധി കഴിഞ്ഞാല്‍ രാജ്യത്തെ ഏറ്റവും വിസ്മയിപ്പിച്ച നേതാവായ ജവാഹര്‍ലാല്‍ നെഹ്റുവിന്റെ പാരമ്പര്യം ഉയര്‍ത്തിപ്പിടിച്ച് മോഡിയെ നേരിടാനാണ് കോണ്‍ഗ്രസ് ഒരുങ്ങുന്നത്. നെഹ്റുവിന്റെ യശസ്സ് ഇല്ലാതാക്കി ജനമനസ്സുകളില്‍നിന്ന് അദ്ദേഹത്തെ കുടിയിറക്കി കുഴിച്ചുമൂടാനുള്ള ആസൂത്രിത ശ്രമം കേന്ദ്ര സര്‍ക്കാരും സംഘ്പരിവാര്‍ മേധാവികളും നടത്തിക്കൊണ്ടിരിക്കുമ്പോഴാണ് നെഹ്റുവിനെ വില്‍ക്കാനുള്ള കോണ്‍ഗ്രസിന്റെ ശ്രമം.<br />
വില്‍ക്കുക എന്നു പറയുമ്പോള്‍, ഉദാരീകരണത്തിന്റെ ഭാഗമായി പൊതുമേഖലാ സ്ഥാപനങ്ങള്‍ വന്‍കിട കുത്തകകള്‍ക്ക് വിറ്റു തുലക്കാന്‍ ആരംഭിച്ച മുന്‍ പ്രധാനമന്ത്രി മന്മോഹന് സിംഗിന്റെ കൈയൊഴിയലല്ല. വര്‍ഗീയ ശക്തികളെ പിടിച്ചുകെട്ടാന്‍ നെഹ്റു മുന്നോട്ടുവെച്ച മതേതരത്വവും സോഷ്യലിസവും എങ്ങനെ ഉപയോഗപ്പെടുത്താമെന്ന പരീക്ഷണമാണ്. ഇന്ത്യയുടെ മനസ്സില്‍നിന്ന് മതേതരത്വും സോഷ്യലിസവും ഇല്ലായ്മ ചെയ്യുന്നതിന് തങ്ങള്‍ നല്കിയ സംഭാവനകള്‍ വിസ്മരിച്ചുകൊണ്ടാണ് നെഹ്റുവിനെ<br />
പൊതുസ്വത്താക്കാനും ഭാരതീയരെ ചാച്ചാജിയുടെ പേരില്‍ അണിനിരത്താനും കോണ്‍ഗ്രസ് ശ്രമിക്കുന്നത്. ഇന്ത്യയുടെ മതേതര പ്രതീകമായിരുന്ന ബാബ്രി മസ്ജിദിന്റെ കാര്യത്തില്‍ കാണിച്ച അലംഭാവവും പൊതുമേഖലാ സ്ഥാപനങ്ങളുടെ വിറ്റൊഴിക്കലിനും ഇന്ത്യയുടെ മിശ്ര സമ്പദ്വ്യവസ്ഥക്ക് അവസാനത്തെ ആണിയടിച്ചതുമുള്‍പ്പെടെയുള്ള നടപടികള്‍ മതി കുടുംബ വാഴ്ചക്കപ്പുറം നെഹ്്റുവിനെ വിസ്മരിച്ച കോണ്‍ഗ്രസിനെ വിലയിരുത്താന്‍.<br />
സ്വാതന്ത്ര്യ സമര പ്രക്ഷോഭത്തിന്റെ മുന്നണി പോരാളിയും സ്വതന്ത്ര ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രിയും ഇന്ത്യക്കാരായ ഇംഗ്ലീഷ് എഴുത്തുകാരില്‍ ഏറ്റവും സൂക്ഷ്മവും വശ്യവുമായ ഭാഷയുടെ ഉടമയുമായ ജവാഹര്‍ലാല്‍ നെഹ്റു എക്കാലവും ഇന്ത്യയുടെ യശസ്സ് ലോക രാഷ്ട്രങ്ങള്‍ക്കിടയില്‍ ഉയര്‍ത്തിപ്പിടിച്ച നേതാവാണെന്ന കാര്യത്തില്‍ തര്‍ക്കമില്ല. സന്ദര്‍ശന വിലക്ക് നീക്കാന്‍ അമേരിക്ക പറയുന്നിടത്ത് ഒപ്പിട്ട പ്രധാനമന്ത്രി മോഡിയുമായി നെഹ്റുവിനെ താരതമ്യപ്പെടുത്താനാവില്ല. ഹിന്ദുത്വ ശക്തികളെ തൃപ്തിപ്പെടുത്തുന്നതിന് സ്വീകരിച്ചുകൊണ്ടിരിക്കുന്ന വര്‍ഗീയ നിലപാടുകള്‍ മോഡിയെ വിവിധ രാജ്യങ്ങള്‍, അമേരിക്ക പോലും വിമര്‍ശിച്ചു തുടങ്ങിയിരിക്കുന്നു. ഈ വിമര്‍ശത്തെ മറികടക്കാന്‍ രാജ്യത്തിന്റെ പരമാധികാരത്തെ അടിയറ വെക്കുക മാത്രമാണ് മോഡിക്കു മുന്നിലുള്ള വഴി.<br />
നരേന്ദ്ര മോഡിയുടെ നേതൃത്വത്തിലുള്ള വര്‍ഗീയ ശക്തികളെ പിടിച്ചുകെട്ടാന്‍ നെഹ്റുവിയന്‍ രീതിശാസ്ത്രത്തിനു മാത്രമേ സാധിക്കൂ എന്നും നെഹ്റുവിനെ കണ്ടെത്താനുള്ള ശ്രമങ്ങളില്‍ പങ്കാളികളാകണമെന്നും കോണ്‍ഗ്രസ് മറ്റു പാര്‍ട്ടികളെ ആഹ്വാനം ചെയ്യുന്നു. ഇക്കാര്യത്തില്‍ ഇടതു കക്ഷികളുടെ പിന്തുണ അഭ്യര്‍ഥിച്ചുകൊണ്ട് പാര്‍ട്ടി നേതാവും മുന്‍മന്ത്രിയുമായ ജയറാം രമേശ് തൃശൂരില്‍ സി.അച്ചുതമേനോന് കേന്ദ്രം സംഘടിപ്പിച്ച പരിപാടിയില്‍ നടത്തിയ പ്രസ്താവന ദേശീയ ശ്രദ്ധ ആകര്‍ഷിച്ചു. ഇതൊരു ചരിത്ര സന്ധിയാണെന്നും ഈ ഘട്ടത്തില്‍ ഇടതു പാര്‍ട്ടികള്‍ കോണ്‍ഗ്രസിനോടൊപ്പം നില്‍ക്കണമെന്നുമാണ് സി.പി.എം എം.പി പി. രാജീവിനേയും സി.പി.ഐ നേതാവ് ബിനോയ് വിശ്വത്തേയും സാക്ഷികളാക്കി ജയറാം രമേശ് നടത്തിയ അഭ്യര്‍ഥന.<br />
ദേശീയ രാഷ്ട്രീയത്തില്‍ കോണ്‍ഗ്രസിനു മാപ്പു നല്കി ഹിന്ദുത്വ ശക്തികളുടെ ഏകാധിപത്യ പ്രവണതക്കെതിരായ പോരാട്ടത്തില്‍ ഒന്നിക്കണമോ എന്നത് ഇടതു പാര്‍ട്ടികളുടെ ആഭ്യന്തര കാര്യമാണെങ്കിലും നെഹ്റുവിനെ പൊതുസ്വത്താക്കി ചര്‍ച്ചക്ക് സമര്‍പ്പിക്കാനുള്ള കോണ്‍ഗ്രസിന്റെ തീരുമാനം സ്വാഗതാര്‍ഹമാണ്.<br />
നെഹ്റുവിന്റെ പാരമ്പര്യം അവകാശപ്പെടുമ്പോള്‍ തന്നെ അദ്ദേഹം ഉയര്‍ത്തിപ്പിച്ച ആശയ, ആദര്‍ശങ്ങളില്‍നിന്ന് ഭിന്നമായിരുന്നു കോണ്‍ഗ്രസിന്റെ നയപരിപാടികളെന്ന് ജനങ്ങള്‍ക്ക് വ്യക്തതയോടെ മനസ്സിലാക്കാന്‍ ഈ ചര്‍ച്ച ഉപകരിക്കും.<br />
പ്രധാനമന്ത്രിയെന്ന നിലയിലും ജനാധിപത്യ ഇന്ത്യ കെട്ടിപ്പടുക്കുന്നതിലും നെഹ്റു കൈവരിച്ച വിജയം അംഗീകരിക്കുമ്പോള്‍ തന്നെ അദ്ദേഹത്തോട് വിയോജിപ്പ് പ്രകടിപ്പിക്കാനുള്ള ധാരാളം മേഖലകളുണ്ട്. ഇതില്‍ ഏറ്റവും പ്രധാനമാണ് കോണ്‍ഗ്രസ് ഇന്ന് അനുഭവിക്കുന്ന നേതൃപ്രതിസന്ധിയും കുടുംബ വാഴ്ചാ സങ്കല്പവും. സോണിയാ ഗാന്ധിയുടെ പിന്‍ഗാമിയായി രാഹുല്‍ അടുത്ത മാസം കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്ത് എത്താനിരിക്കയാണ്. സോണിയയും രാഹുലും പാര്‍ട്ടിക്ക് ഒഴിച്ചുകൂടാനാവാത്തതായിരുന്നു എന്ന ചിന്താഗതിക്ക് തുടക്കം കുറിച്ചത് നെഹ്റുവില്‍നിന്നാണ്.<br />
നിങ്ങള്‍ക്ക് ശേഷം പ്രളയമാണ്, മറ്റാരുമില്ല എന്ന് അണികള്‍ പറഞ്ഞപ്പോള്‍ അത് അംഗീകരിച്ചതാണ് 1958 ല്‍ അദ്ദേഹം വിരമിക്കാതിരിക്കാന്‍ കാരണമെന്ന് നിരീക്ഷിക്കുന്ന ചരിത്ര പണ്ഡിത•ാരുണ്ട്. എന്നുവെച്ച് നെഹ്റു കുടുംബ വാഴ്ചയെ അംഗീകരിച്ചു എന്നു പറയാന്‍ കഴിയില്ല. രാജവംശം സ്ഥാപിക്കുന്നില്ലെന്നും പിന്‍ഗാമിയെ പ്രഖ്യാപിക്കാന്‍ താന്‍ ആളല്ലെന്നും നെഹ്റു തുറന്നുപറഞ്ഞിട്ടുണ്ട്.<br />
പുതിയ നേതാക്കളെ വളര്‍ത്തിക്കൊണ്ടുവരാന്‍ മഹാത്മാ ഗാന്ധി നടത്തിയ ശ്രമങ്ങളുടെ ഫലം കൂടിയായിരുന്നു നെഹ്റു. നെഹ്റുവിനു പുറമെ, സര്‍ദാര്‍ വല്ലഭായി പട്ടേല്‍, സി. രാജഗോപാലാചാരി തുടങ്ങിയവര്‍ക്ക് ഗാന്ധിജി നല്കിയ പ്രോത്സാഹനം വിസ്മരിക്കാന്‍ കഴിയില്ല. <br />
ഒരിക്കല്‍ ജവാഹര്‍ലാല്‍ നെഹ്റു കാര്‍ട്ടൂണിസ്റ്റ് ലക്ഷ്മണിനെ മുംബൈയിലെ ഒരു ചടങ്ങില്‍ അടുത്തു കണ്ടപ്പോള്‍ ചോദിച്ചുവത്രേ, 'താങ്കള്‍ എന്താണ് തുടര്‍ച്ചയായി എന്നെ തൊപ്പിയില്ലാതെ വരയ്ക്കുന്നത്?''<br />
കാര്‍ട്ടൂണിസ്റ്റ് ആ രഹസ്യം പുറത്തു വിട്ടത് ഇങ്ങനെയായിരുന്നു. 'പ്രധാനമന്ത്രി, താങ്കളുടെ സ്വഭാവങ്ങള്‍ക്ക് ആ ഗാന്ധിത്തൊപ്പി തീരെ ഇണങ്ങുന്നില്ല. അതുകൊണ്ടാണ് എന്റെ ചിത്രങ്ങളില്‍ ഞാനത് ഒഴിവാക്കുന്നത്.''<br />
സോവിയറ്റ് ഭരണ വ്യവസ്ഥയേയും സോഷ്യലിസത്തേയും കൊണ്ടുനടന്നിരുന്ന ജവാഹര്‍ലാല്‍ നെഹ്റുവിന്റെ സ്വഭാവങ്ങള്‍ക്ക് ഗാന്ധിസം തീരെ ഇണങ്ങുന്നില്ലെന്ന് കാര്‍ട്ടൂണിസ്റ്റിന്റെ മറുപടി അംഗീകരിച്ചുകൊണ്ട് നെഹ്റു പൊട്ടിച്ചിരിച്ചുവെന്നത് ബാക്കി കഥ.<br />
യുക്തിവാദിയായ നെഹ്റുവും ദൈവ വിശ്വാസിയായ ഗാന്ധിയും എങ്ങനെ ഒത്തുപോയെന്ന് ചോദിക്കുന്നവരുണ്ട്. ചിതാഭസ്മം ഗംഗാ നദിയില്‍ നിമജ്ജനം ചെയ്യണമെന്ന നെഹ്റുവിന്റെ ഒസ്യത്തിലെ വൈരുധ്യവും ഉയര്‍ത്തിക്കാണിക്കുന്നവരുണ്ട്. ഇന്ത്യയുടെ പാരമ്പര്യം വീണ്ടെടുക്കാന്‍ എല്ലാവരും ഒന്നിക്കേണ്ട നിര്‍ണായക സന്ദര്‍ഭത്തില്‍ ഇതൊന്നും പ്രസക്തമല്ല. ഇന്ത്യ മതേതര രാജ്യമാണെന്നു മാത്രമല്ല, നാനാത്വത്തില്‍ ഏകത്വം അഥവാ നാനാജാതി മതസ്ഥര്‍ സൗഹാര്‍ദത്തോടെ കഴിഞ്ഞിരുന്ന നാടെന്ന സവിശേഷത കൂടി നഷ്ടപ്പെടാനിരിക്കുന്നു. ഇന്ത്യയുടെ അതുല്യമായ വിശേഷണങ്ങളില്‍ വിശ്വസിക്കാത്ത ഒരു ഭരണകൂടമാണ് രാജ്യം ഭരിച്ചുകൊണ്ടിരിക്കുന്നത്. റിപ്പബ്ലിക്് ദിനത്തോടനുബന്ധിച്ച് നല്കിയ പരസ്യത്തില്‍ മതേതര സോഷ്യലിസ്റ്റ് രാജ്യമെന്ന വിശേഷണം മനഃപൂര്‍വം ഒഴിവാക്കി. ഈ ആശയങ്ങളോട് പ്രതിബദ്ധതയില്ലാത്തവരുടെ ഭരണത്തില്‍ ന്യൂനപക്ഷങ്ങള്‍ വ്യാപകമായി മര്‍ദിക്കപ്പെടുകയും അവരുടെ ആരാധനാലയങ്ങള്‍ തകര്‍ക്കപ്പെടകയും കൂട്ടത്തോടെ ഹന്ദു മതത്തിലേക്ക് പരിവര്‍ത്തിപ്പിക്കുകയും ചെയ്യുന്നു.<br />
അധികാരം തിരിച്ചുപിടിക്കുക എന്നതിനപ്പറും ഭരണത്തില്‍ നെഹ്റു കാണിച്ച മതേതരത്വവും സാമൂഹിക ജീവിതത്തില്‍ ഗാന്ധിജി കാണിച്ചു തന്ന മതസൗഹാര്‍ദവും വീണ്ടെടുക്കുകയാണ് കോണ്‍ഗ്രസ് ലക്ഷ്യമിടുന്നതെങ്കില്‍ അത് കോണ്‍ഗ്രസിനും രാജ്യത്തിനും ഒരുപോലെ ഗുണകരമാകും. അതല്ല, രാഹുലിനെ നെഹ്റുവിന്റെ തൊപ്പി അണിയിച്ച് ഇന്ദിരാ ഗാന്ധിയോടും രാജീവിനോടുമുള്ള ഭക്തി ജ്വലിപ്പിച്ച് കുടുംബ വാഴ്ചയെന്ന മഹിമയില്‍ പിടിച്ചുനില്‍ക്കാനാണെങ്കില്‍ മഹാകഷ്ടവും.<br />
<br />M. Ashrafhttp://www.blogger.com/profile/03844389163144165801noreply@blogger.com5tag:blogger.com,1999:blog-3994916667192828616.post-90521621494687599262014-10-19T20:09:00.001+03:002014-10-19T20:09:47.640+03:00റോഡ് ടു യു.എ.ഇ<div class="separator" style="clear: both; text-align: center;">
</div>
<div class="separator" style="clear: both; text-align: center;">
</div>
<div class="separator" style="clear: both; text-align: center;">
</div>
<div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEh74yf85AlO8b90UFeuzlIeO3OkUwX16fJuII7vLDO-0YoQYXOtpbIPBtVxrTTX_M81AzY0ko666maWCG4cJRGr6YZ-hpeituRYHThJHCzvDT2BYaCvMU0LVSM2rvu0tSo6yWY0epAqbh5a/s1600/UAE.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEh74yf85AlO8b90UFeuzlIeO3OkUwX16fJuII7vLDO-0YoQYXOtpbIPBtVxrTTX_M81AzY0ko666maWCG4cJRGr6YZ-hpeituRYHThJHCzvDT2BYaCvMU0LVSM2rvu0tSo6yWY0epAqbh5a/s1600/UAE.jpg" height="320" width="205" /></a></div>
<div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhE31uTpl0EZ8FCGiN_G0y-_AGhyphenhyphenvuI_PWuP44t-lDJsza_yKM2NSEdR8wNPH1Soq-ADz9QL9lsIKqz1uj977tMAXV7zGAHIh2GNhXTZN43-tuvmlKtROeW1m4wFjTacNCpskWAlDAC8eGv/s1600/dance.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhE31uTpl0EZ8FCGiN_G0y-_AGhyphenhyphenvuI_PWuP44t-lDJsza_yKM2NSEdR8wNPH1Soq-ADz9QL9lsIKqz1uj977tMAXV7zGAHIh2GNhXTZN43-tuvmlKtROeW1m4wFjTacNCpskWAlDAC8eGv/s1600/dance.jpg" height="240" width="320" /></a></div>
<div class="separator" style="clear: both; text-align: center;">
</div>
<br />
<br />സംഗീതത്തിന്റെ അകമ്പടിയില്‍ ഉയരുന്ന ജലധാരക്കൊപ്പം നൃത്തം ചവിട്ടുകയാണ് സഞ്ചാരികള്‍. ദുബായില്‍ വിസ്തൃതമായ ബുര്‍ജ് ഖലീഫ തടാകത്തിലെ മനോഹര കാഴ്ച അവരുടെ കണ്ണിനും കാതിനും ഉത്സവം. 50 നില കെട്ടിടത്തോളം ഉയരത്തിലേക്ക് നിറഭേദങ്ങളോടെ ജലം കുതിച്ചുപായുന്ന ഈ ഡാന്‍സിംഗ് ഫൗണ്ടെയ്ന്, മറ്റു പലതുമെന്നതു പോലെ റെക്കോര്‍ഡ് ബുക്കില്‍ ദുബായിക്ക് സ്വന്തം.<br />സായഹ്നങ്ങളില്‍ അര മണിക്കൂര്‍ ഇടവിട്ട് മനോഹര ഗാനങ്ങളോടൊപ്പം തീര്‍ക്കുന്ന ദൃശ്യവിസ്മയം കാണാന്‍ വലിയ തിരക്കുണ്ട്. അതിന്റെ മനോഹാരിതയും പശ്ചാത്തലത്തിലുള്ള സ്വന്തം ഡാന്‍സും ക്യാമറയില്‍ പകര്‍ത്താന്‍ യൂറോപ്യന്‍ വനിതകള്‍ മത്സരിക്കുന്നു. <br />സഞ്ചാരികളുടെ പറുദീസയാണ് ദുബായ്. എല്ലാം മറന്നുകൊണ്ട് നഗരത്തിന്റെ പളപളപ്പിലേക്ക് കൂപ്പ് കുത്താവുന്ന ഉല്ലാസ ലോകം. <br />ഏതു തിരക്കിലും ഈ നഗര ജീവിതം സുരക്ഷിതമാണെന്ന വിശ്വാസം സഞ്ചാരികളെ സര്‍വസ്വതന്ത്രരാക്കുന്നു. ദീര്‍ഘവീക്ഷണത്തോടെ അധികൃതര്‍ ഒരുക്കിയ സൗകര്യങ്ങളും സന്ദര്‍ശകര്‍ പാലിക്കുന്ന മര്യാദകളും തിരക്കിന്റെ ലോകത്തും അടുക്കും ചിട്ടയും പ്രകടമാക്കുന്നു. <br />വില പിടിപ്പുള്ള സാധനങ്ങള്‍ വാഹനത്തില്‍ വെച്ചു പോയാല്‍ കാറിന്റെ ഗ്ലാസ് തകര്‍ക്കപ്പെടുമെന്ന ഭീതിയുള്ള നഗരങ്ങളില്‍നിന്ന് വരുന്നവര്‍ക്ക് ഇവിടെ ആളുകളുടെ സുരക്ഷിതത്വ ബോധം കൗതുകമേകും. <br />മറുഭാഗം ഇല്ലെന്നല്ല, രക്ഷപ്പെടാനായി കെട്ടിടത്തിന്റെ രണ്ടാം നിലയിലെ ഫ്ളാറ്റില്‍നിന്ന് എടുത്തു ചാടിയ ശ്രീലങ്കന്‍ വേലക്കാരിയുടെ ദൈന്യതയാര്‍ന്ന മുഖം കണ്ടുകൊണ്ടായിരുന്നു യു.എ.ഇക്കകത്തെ സഞ്ചാരം. <br />കിട്ടിയ ഏതാനും ദിര്ഹമുകള് കയ്യില്‍ മുറുകെ പിടിച്ച് ചാടി രക്ഷപ്പെടാനുള്ള ശ്രമം അജ്മാനിലായിരുന്നു. കാലൊടിഞ്ഞ് വീണ്ടും തൊഴിലുടമയുടെ പിടിയിലായതു മിച്ചം. <br />അംബരചുംബികളും വേറിട്ട ഷോപ്പിംഗ് അനുഭവങ്ങള്‍ സമ്മാനിക്കുന്ന വലിയ മാളുകളും ദൃശ്യമൊരുക്കുന്ന ദുബായിക്കപ്പുറമുള്ള യു.എ.ഇയെ തേടിയായിരുന്നു പത്ത് ദിവസം നീണ്ട സഞ്ചാരം. സന്ദര്‍ശകരെ മാടിവിളിച്ചുകൊണ്ടേയിരിക്കുന്ന ദുബായ് ടൂറിസ്റ്റ്, വിസിറ്റ് വിസകള്‍ എളുപ്പമാക്കിയിട്ടുണ്ടെങ്കിലും അതിര്‍ത്തിയില്‍ ലഭ്യമാകുന്ന ഓണ്‍ അറൈവല്‍ വിസ ലക്ഷ്യമിട്ടായിരുന്നു കുടുംബത്തോടൊപ്പം ജിദ്ദയില്‍നിന്ന് യു.എ.ഇയിലേക്കുള്ള റോഡ് യാത്ര.<br />സാപ്റ്റ്കോ ബസില്‍ ത്വായിഫിലേക്കും അവിടെനിന്ന് ഷാര്‍ജയിലേക്കും.<br />ഈദ് അവധി ദിനങ്ങള്‍ തുടങ്ങുന്നതിനു മുമ്പായതിനാല്‍ ബസില്‍ വലിയ തിരക്കില്ല, ത്വായിഫിലേക്കുള്ള യാത്രയില്‍ ചരക്കുവണ്ടികളുടെ റോഡ് ബ്ലോക്കുകള്‍ തീര്‍ത്ത മടുപ്പൊഴിവാക്കിയാല്‍ ബസ് യാത്ര സുഖകരം.<br />ത്വായിഫിലേക്ക് 40 റിയാലും അവിടെനിന്ന് ഷാര്‍ജയിലേക്ക് 190 റിയാലുമാണ് സാപ്റ്റ്കോ ടിക്കറ്റ് നിരക്ക്. <br />ബസ് ഷാര്‍ജയിലെത്താന്‍ 18 മണിക്കൂര്‍ മതിയെങ്കിലും റോഡുകളിലെ തിരക്കും അതിര്‍ത്തിയില്‍ വിസ ലഭിക്കുന്നതിനെടുക്കുന്ന കാലതാമസവും ചിലപ്പോള്‍ അത് 24 മണിക്കൂര്‍ വരെയാക്കാം. അല്‍സിലയിലെ ഓഫീസില്‍ വിസാ അപേക്ഷ പൂരിപ്പിച്ചു നല്കിയാല് ചിലപ്പോള്‍ അഞ്ച് മിനിറ്റിനകം വിസ പാസായി വരും. ഒട്ടും തിരക്കില്ലെങ്കില്‍ പോലും ചിലപ്പോള്‍ അത് മണിക്കൂറോളം നീളാം. <br />വിസ, മാസ്റ്റര്‍ കാര്‍ഡ് വഴിയോ ഓഫീസിനോട് ചേര്‍ന്നു തന്നെയുള്ള ഷോപ്പില്‍ വാങ്ങാന്‍ കിട്ടുന്ന ഇ-പേ കാര്‍ഡ് വഴിയോ വിസ ഫീയായ 203 ദിര്‍ഹം അടയ്ക്കാം. ഈ കടയിലും എവിടേയും ക്ഷാമമില്ലാത്ത മലയാളികള്‍ തന്നെ. തിരിച്ചുപോരുമ്പോള്‍ എക്സിറ്റ് ഫീയായി 35 ദിര്‍ഹം കൂടി അടയ്ക്കണം. ട്രാവല്‍സ് വഴിയോ ദുബായിലുള്ള സുഹൃത്തുക്കള്‍ വഴിയോ ലഭിക്കുന്ന വിസിറ്റ് വിസക്കു നല്കുന്ന ചാര്‍ജിനെ അപേക്ഷിച്ച് പകുതി മാത്രം. <br />ദുബായിലും അജ്മാനിലും അല്‍മര്‍ജാന്‍ ആയുര്‍വേദിക് ക്ലിനിക്ക് നടത്തുന്ന ബന്ധുക്കള്‍ ഷഫീഖും ഖദീജയുമായിരുന്നു ഞങ്ങളുടെ ആതിഥേയര്‍. അജ്മാനില്‍ താമസിച്ചുകൊണ്ട് കാറിലായിരുന്നു യു.എ.ഇയിലെ വിവിധ കേന്ദ്രങ്ങളിലേക്കുള്ള യാത്ര. <br />
<h2>
</h2>
<h3>
ജബല്‍ ഹഫീതും </h3>
<h3>
ജബല്‍ ജയ്സും</h3>
<div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjGtt90rH2COJ3Kdw2aac-wHrABDAbbbg3g2e8R21ZvDJiXm2tyW2Sb4XMxX3NOJ6woelv4Jln6bcNN52ORgnsxx89wfflBJN7p80gHA_yDwpVvGo1Xu2LemHZUrKaKLSmLgIcdnHlUre5D/s1600/Alain+jabal+hafeeth.JPG" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjGtt90rH2COJ3Kdw2aac-wHrABDAbbbg3g2e8R21ZvDJiXm2tyW2Sb4XMxX3NOJ6woelv4Jln6bcNN52ORgnsxx89wfflBJN7p80gHA_yDwpVvGo1Xu2LemHZUrKaKLSmLgIcdnHlUre5D/s1600/Alain+jabal+hafeeth.JPG" height="213" width="320" /></a></div>
<br />
<br />അജ്മാനില്‍നിന്ന് അല്‍ ഐനിലേക്കുള്ള
യാത്രയില്‍ അവിടത്തെ മ്യൂസിയങ്ങളും ഈത്തപ്പഴത്തോട്ടങ്ങളും ജബല്‍
ഹഫീതുമായിരുന്നു സന്ദര്‍ശന ലക്ഷ്യം. അബുദാബി യാത്രയില്‍ ഷഹാമയിലുള്ള
എമിററ്റ്സ് മൃഗശാല കണ്ടതിനാല്‍ അല്‍ഐനില്‍ ടൂറിസ്റ്റുകള്‍ ഏറെ നേരം
ചെലവഴിക്കാറുള്ള വിശാലമായ മൃഗശാല ഒഴിവാക്കി. മണിക്കൂറുകള്‍ ചുറ്റിക്കറങ്ങി
കാണാനുള്ള വിശാലമയ മൃഗശാലയാണ് അല്‍ ഐനിലേത്.<br />അല്‍ ഐന്‍ നഗരത്തിന്റെ
മനോഹര കാഴ്ച ഒരുക്കുന്നതാണ് 4098 അടി ഉയരമുള്ളതും ഒമാനുമായി അതിര്‍ത്തി
പങ്കിടുന്നതുമായ ജബല്‍ ഹഫീത്. മലമുകളിലെ ഇടത്താവളങ്ങളില്‍ തണുത്ത കാറ്റും
മനോഹകര കാഴ്ചകളും ആസ്വദിച്ചു കൊണ്ട് ധാരാളം പേരുണ്ട്. പെരുന്നാള്‍ അവധി
ദിവസങ്ങളായതിനാലായിരിക്കാം ഇത്രയേറെ തിരക്ക്. വെളിച്ചത്തില്‍ കുളിച്ചു
നില്ക്കുന്ന റോഡുകളും സിറ്റിയും കാണാന്‍ കൊതിക്കുന്ന സഞ്ചാരികള്‍ മല
കയറാന്‍ സായാഹ്നങ്ങളാണ് തെരഞ്ഞെടുക്കുക. വേണ്ടത്ര സൗകര്യമുള്ള റോഡിലും
മലമുകളിലെ പാര്‍ക്കിംഗുകളിലും വാഹനങ്ങള്‍ നിറഞ്ഞുകവിയുമ്പോള് വാഹന
നീക്കത്തിനു നിയന്ത്രണം ഏര്‍പ്പെടുത്താറുണ്ട്. <div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhDLICMQjBiTT2te0NybX9kYdltpMWiRvRy4BYFDN7-BvUDitRFyVelhenrtn1tHfHaoXTQeIO0AAcFbUi-8YeC2q5z8pJZrFbQoAbOy2UfhfdKwrp-WF_JbDLo8r67vsIWaXnzue2-kuj_/s1600/alain+oasis+kavadam.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhDLICMQjBiTT2te0NybX9kYdltpMWiRvRy4BYFDN7-BvUDitRFyVelhenrtn1tHfHaoXTQeIO0AAcFbUi-8YeC2q5z8pJZrFbQoAbOy2UfhfdKwrp-WF_JbDLo8r67vsIWaXnzue2-kuj_/s1600/alain+oasis+kavadam.jpg" height="240" width="320" /></a></div>
<div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEj7eguDllmRU2KbZufCbaSnmjMWt26AAkFUFlIwqsgUfdhuTA-NB2sFcyaDV4rsY8ueTwbXI_7numRYbaZi623H29pcoIJkC7VYptB346wJtHJxwaC1k6RTYVZPcP3v7HYyhTknDkW02W-J/s1600/Alain+palace+museum.JPG" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEj7eguDllmRU2KbZufCbaSnmjMWt26AAkFUFlIwqsgUfdhuTA-NB2sFcyaDV4rsY8ueTwbXI_7numRYbaZi623H29pcoIJkC7VYptB346wJtHJxwaC1k6RTYVZPcP3v7HYyhTknDkW02W-J/s1600/Alain+palace+museum.JPG" height="213" width="320" /></a></div>
<div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjgd84iyxoFmmy3mQOKePWNFpYUGGEEeKPVBazIq-u-HOpG7T90_5k9rsigOIXdwXqvqkat8iXNtdG3Dex5_yfbeU30zjFh6D5CxOBSSWX6SMv8tgjvzmbScDNTMFxwX7RfNdOl-FUdcq2_/s1600/alain+national+museum+puravasthukkal.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjgd84iyxoFmmy3mQOKePWNFpYUGGEEeKPVBazIq-u-HOpG7T90_5k9rsigOIXdwXqvqkat8iXNtdG3Dex5_yfbeU30zjFh6D5CxOBSSWX6SMv8tgjvzmbScDNTMFxwX7RfNdOl-FUdcq2_/s1600/alain+national+museum+puravasthukkal.jpg" height="240" width="320" /></a></div>
<br />
ജബല്‍ ഹഫീതിന്റെ താഴ്വരയില് എല്ലാ വിധ
സൗകര്യങ്ങളോടൊയും വികസിപ്പിച്ചിരിക്കു ഗ്രീന്‍ മുബാസറയാണ് അല്‍ ഐനിലെ
മറ്റൊരു പ്രധാന ടൂറിസ്റ്റ് ആകര്‍ഷണം. അര്‍ധരാത്രിയിലും ചൂടുവെള്ളം
ഒഴുകിയെത്തു കൊച്ചുതടാകം കാണാനും വലിയ തിരക്കുണ്ട്. വെള്ളത്തിന്റെ ചൂട്
ഉറപ്പു വരുത്താനും അതില്‍ പാദങ്ങള്‍ താഴ്ത്തിയിരിക്കാനും അവര്‍
മത്സരിക്കുു. പാര്‍ക്കിലെ പച്ചപ്പും തണുപ്പും പുലരും വരെ ആസ്വദിക്കാനുള്ള
തയാറെടുപ്പുകളോടെയാണ് ആളുകളുടെ വരവ്. <br />
ബി.സി 3000 മുതല്‍ ത
െജനവാസമുണ്ടായിരു അല്‍ഐനിന്റെ ചരിത്രത്തിലേക്ക് ഊളിയിടാവു മ്യൂസിയമാണ്
മറ്റൊരു ആകര്‍ഷണം. യുനെസ്കോയുടെ ലോക പൈതൃക പ'ികയില്‍ ഉള്‍പ്പെ' യു.എ.ഇയിലെ
ഏക പ്രദേശമാണ് അല്‍ ഐന്‍. <br />
രണ്ട് മ്യൂസിയങ്ങളാണ് അല്‍ഐനിലുള്ളത്.
ഒ്, അല്‍ ഐന്‍ നാഷണല്‍ മ്യൂസിയം. രണ്ടാമത്തേത് അല്‍ ഐന്‍ പാലസ് മ്യൂസിയം
എും അറിയപ്പെടു ശൈഖ് സായിദ് പാലസ് മ്യൂസിയം. ഈ രണ്ട്
മ്യൂസിയങ്ങള്‍ക്കിടയിലെ പാതയോരത്താണ് ധാരാളം ഈത്തപ്പഴത്തോ'ങ്ങള്-ഒയാസിസ്.
വാഹനങ്ങളിലും തോ'ങ്ങള്‍ക്കിടയിലുള്ള പാതയിലൂടെ നടും മരുപ്പച്ചയുടെ
സൗന്ദര്യം ആസ്വദിക്കുകയാണ് സഞ്ചാരികള്‍. മരുഭൂമിക്ക് നടുവിലുള്ള ഈ പച്ചപ്പ്
വിസ്മയക്കാഴ്ച തെയാണ്. ഇതുപോലുള്ള പച്ചപ്പുകളാണ് അല്‍ഐനിലെ സുഖകരമായ
കാലാവസ്ഥക്ക് നിദാനം. <br />
യു.എ.ഇയുടെ പ്രഥമ പ്രസിഡന്റ് ശൈഖ് സായിദ്
ബിന്‍ നഹ്യാന്റെ കൊ'ാരമാണ് പിീട് പാലസ് മ്യൂസിയമാാക്കി മാറ്റിയത്. ഇവിടെ
കഹ്വയും ഈത്തപ്പഴവും നല്കി വരവേല്‍ക്കാന്‍ ഇതാ അറബി വേഷം ധരിച്ച ഒരു
മലപ്പുറത്തുകാരന്. സന്ദര്‍ശകരെ സ്വീകരിച്ചും അവരുടെ എണ്ണം
രേഖപ്പെടുത്തിയും അദ്ദേഹം പാലസിനെ കുറിച്ചുള്ള വിവരങ്ങള്‍ നല്കുു. <br />
ശൈഖ്
സായിദ് പത്നിക്ക് നിര്‍മിച്ചു നല്കിയ ഈ വസതിയുടെ തനിമ സംരക്ഷിച്ചു
നിര്‍ത്തിയിരിക്കുു. അടുക്കളയും സ്വീകരണ മുറികളും കു'ികള്‍ക്കുള്ള മുറികളും
അങ്ങനെ ധാരാളം മുറികള്‍ വേര്‍തിരിച്ചു അടയാളപ്പെടുത്തിയിരിക്കു കൊ'ാരം
അക്കാലത്തെ ജീവിത ചിത്രം നമുക്ക് മുില്‍ വരച്ചു കാണിക്കുു. ശൈഖ് മുഹമ്മദ്
ബിന്‍ സായിദിന്റെ ജന്മഗൃഹം കൂടിയാണ് ഈ കൊ'ാരം. പ്രവേശനം സൗജന്യമാണ്.<br />
<div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhNDkG3dTWXA1v5t0doHTDRNSFgO84KujLgKKSYPsYoP5Y7deKaEc0hussCBpJog_RpoX8zkC7iyLzc0ejJYh3Vnkr4PrphGnbWWtxSjRrS2T_T6aBbkdMgbVSr9ho8gmxNyj6y_0eiXU5E/s1600/alain+national+museum+neythu+thari.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhNDkG3dTWXA1v5t0doHTDRNSFgO84KujLgKKSYPsYoP5Y7deKaEc0hussCBpJog_RpoX8zkC7iyLzc0ejJYh3Vnkr4PrphGnbWWtxSjRrS2T_T6aBbkdMgbVSr9ho8gmxNyj6y_0eiXU5E/s1600/alain+national+museum+neythu+thari.jpg" height="240" width="320" /></a></div>
<br />
അല്‍ ഐന്‍ മരുപ്പച്ചയുടെ കിഴക്കന്‍ ഭാഗത്ത് സുല്‍ത്താന്‍ കോട്ടയോട്
ചേര്‍ന്നാണ് യു.എ.ഇയുടെ പുരാവസ്തു ഖനന വിശേഷങ്ങളും നരവംശ ചരിത്രവും
മനസ്സിലാക്കാവുന്ന നാഷണല്‍ മ്യൂസിയം. ഐല്‍ ഐന്‍ പ്രാന്തത്തിലുള്ള ഹിലിയിലെ
ശവകുടീരങ്ങളില്‍ നിന്ന് കണ്ടെടുത്ത പുരാവസ്തുക്കളാലും മാതൃകകളാലും
ശില്പങ്ങളാലും ചിത്രങ്ങളാലും സമ്പന്നമാണ് മ്യൂസിയം. ശിലായുഗം മുതലുള്ള
ജീവിത ഘട്ടങ്ങള്‍ ഇവിടെ കാണാം. യു.എ.ഇയുടെ 7500 വര്‍ഷത്തെ പാരമ്പര്യവും
സംസ്കാരവും മനസ്സിലാക്കാവുന്ന തരത്തിലാണ് അന്തരിച്ച ശൈഖ് സായിദ് ബിന്‍
സുല്‍ത്താന്‍ അല്‍ നഹ്യാന് സ്ഥാപിച്ച മ്യൂസിയത്തിലെ ക്രമീകരണം. എണ്ണ
കണ്ടെത്തി യു.എ.ഇ ഇന്നത്തെ രീതിയിലെത്തുന്നതിനു മുമ്പുള്ള തദ്ദേശീയരുടെ
ജീവിതവും പുരാതന കാലവും മനസ്സിലാക്കാന്‍ താല്പര്യമുള്ളവര്ക്ക് ഇവിടെ
മണിക്കൂറുകളോളം ചെലവഴിക്കാന്‍ വകുപ്പുണ്ട്. പരമ്പരാഗത വിദ്യാഭ്യാസ രീതിയും
തൊഴിലും സംഗീതോപകരണങ്ങളും ഒക്കെ ഇവിടെ ചിത്രീകരിച്ചിട്ടുണ്ട്. മ്യൂസിയം
കാണാന്‍ മുതിര്‍ന്നവര്‍ക്ക് മൂന്ന് ദിര്‍ഹവും കുട്ടികള്‍ക്ക് ഒരു
ദിര്‍ഹവുമാണ് ടിക്കറ്റ് നിരക്ക്. <br />
<div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEikR0lItWD1GL2pDETTI14klF_dRz0_OxjVd2DIVapmPpPghJSoKL1jZLjKnqZOGuuZ8jy0vbU4W9jbSUZdHc5-JNZwFF_-1s9ureYLpW0OX6w2hnSUsWl-7IU5hcSk-YNq-UPk3Y2zY3pG/s1600/jabal+jais+one.JPG" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEikR0lItWD1GL2pDETTI14klF_dRz0_OxjVd2DIVapmPpPghJSoKL1jZLjKnqZOGuuZ8jy0vbU4W9jbSUZdHc5-JNZwFF_-1s9ureYLpW0OX6w2hnSUsWl-7IU5hcSk-YNq-UPk3Y2zY3pG/s1600/jabal+jais+one.JPG" height="213" width="320" /></a></div>
<br />
<div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjhzdk6QY4vm6NWbgY3aqr7imhfG9OC3ZKZnVr86m7BLcfJJNYIVN_b0ntDEKAn7Osjfan8pQnNClYK8KxJXeD7Y_j7w0WyBssXAxdtume7Vr3FO8t6jvvpGV9KZDCl-s8vtxwAB4Qc280N/s1600/jabaljais.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjhzdk6QY4vm6NWbgY3aqr7imhfG9OC3ZKZnVr86m7BLcfJJNYIVN_b0ntDEKAn7Osjfan8pQnNClYK8KxJXeD7Y_j7w0WyBssXAxdtume7Vr3FO8t6jvvpGV9KZDCl-s8vtxwAB4Qc280N/s1600/jabaljais.jpg" height="240" width="320" /></a></div>
<br />
<div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEj0eF1b-8TxDjIaNexd1XQAOnUtuAWJyIwFKCgWLudXNXSf0HqFXZ17bsw70GTgdvwZe3JvI3_cfgL_fOQf5zjascqPuBRDvrBHqUxaUy-kUJNraP1GI3MM08666i1tCDc2MqSu-i-aRf9-/s1600/jais+jabal.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEj0eF1b-8TxDjIaNexd1XQAOnUtuAWJyIwFKCgWLudXNXSf0HqFXZ17bsw70GTgdvwZe3JvI3_cfgL_fOQf5zjascqPuBRDvrBHqUxaUy-kUJNraP1GI3MM08666i1tCDc2MqSu-i-aRf9-/s1600/jais+jabal.jpg" height="240" width="320" /></a></div>
<br />
<div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiz9QljZ8WP32iwlnTSWIq4V405LctCrtc5kIi-iVvYPk7IRyYiLTTfbgNu5giGr47fu60knRubWzKAK0SaG1VoJlDmGrpmVTFtTacayhsswbsy1ZWA9daWnaEk1CSe-nEaFCMzn1Gv2iz1/s1600/jabal+jais.JPG" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiz9QljZ8WP32iwlnTSWIq4V405LctCrtc5kIi-iVvYPk7IRyYiLTTfbgNu5giGr47fu60knRubWzKAK0SaG1VoJlDmGrpmVTFtTacayhsswbsy1ZWA9daWnaEk1CSe-nEaFCMzn1Gv2iz1/s1600/jabal+jais.JPG" height="213" width="320" /></a></div>
റാസല്‍ ഖൈമയിലാണ് ജബല്‍ ജയ്സ്. യു.എ.ഇയിലെ ഏറ്റവും ഉയരം കൂടിയ
പര്‍വതനിരയായി കണക്കാക്കുന്ന ജബല്‍ ജയ്സിന്റെ ഉയരം 1910 മീറ്ററാണ്.
യു.എ.ഇ-ഒമാന്‍ അതിര്‍ത്തിയില്‍നിന്ന് കിഴക്ക് മാറിയുള്ള ചെങ്കുത്തായ ഈ
പര്‍വത നിരയിലേക്ക് നടന്നു മാത്രമേ കയറാന്‍ പറ്റൂ എന്നു തോന്നുമെങ്കിലും
സാഹസികമെന്ന് തോന്നാവുന്ന ഡ്രൈവിംഗിന് അവസരമൊരുക്കി ഉച്ചിയില്‍ വരെ റോഡ്
നിര്‍മിച്ചിരിക്കുന്നു. 300 ദശലക്ഷം ദിര്‍ഹം ചെലവില്‍ 2005-ല്‍ നിര്‍മാണം
ആരംഭിച്ച റോഡ് പൂര്‍ത്തിയായിട്ടേയുള്ളൂ. സമീപ ഭാവിയില്‍ തന്നെ ഇവിടവും ബല്
ഹഫീത് പോലെ കൂടുതല്‍ സൗകര്യങ്ങളുള്ള ടൂറിസ്റ്റ് കേന്ദ്രമാകുമെന്ന
കാര്യത്തില്‍ സംശയമില്ല. ഡ്രൈവിംഗ് അനുഭൂതിയാക്കാന്‍ കൊതിക്കുന്നവര്‍ അതിനു
മുമ്പ് ജയ്സ് മലനിരകളിലേക്ക് വണ്ടി ഓടിക്കണം. സന്ധ്യാനേരത്ത് ഈ
മലമുകളില്‍നിന്നുള്ള കാഴ്ച അവിസ്മരണീയമാണ്. <h3>
ഫുജൈറ</h3>
<br />
<div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjdGKhIXdE5jb_ztUjBwI8Oi09nu0aP2LbbmXH_cEkzcfbEys8rgW21w8SLl_h5TpH0U88SM8ABZdiM4o8UFha3iOVgx7j8CzOgoVC9PwKDoqr-HSVTcUaEoIMiqhgNqBqDk1EWG-WDpG7P/s1600/fujaira+vaadi.JPG" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjdGKhIXdE5jb_ztUjBwI8Oi09nu0aP2LbbmXH_cEkzcfbEys8rgW21w8SLl_h5TpH0U88SM8ABZdiM4o8UFha3iOVgx7j8CzOgoVC9PwKDoqr-HSVTcUaEoIMiqhgNqBqDk1EWG-WDpG7P/s1600/fujaira+vaadi.JPG" height="213" width="320" /></a></div>
<div class="separator" style="clear: both; text-align: center;">
</div>
<br />
യു.എ.ഇയിലെ ഏഴു എമിറേറ്റുകളിലൊന്നായ ഫുജൈറയും ടൂറിസ്റ്റ് കേന്ദ്രമാണ്.
അറേബ്യയിലേക്കുള്ള മൊത്തം കന്നുകാലികളെ ഇറക്കുമതി ചെയ്യുന്ന സുപ്രധാന
തുറമുഖമുള്ള ഇവിടെയാണ് ലോകത്തെ വന്‍കിട കന്നുകാലി ഷിപ്പിംഗ് കമ്പനികള്‍.
മനോഹരമായ ബീച്ചുകള്‍ ആയിരങ്ങളെ ആകര്‍ഷിക്കുന്നു. പട്ടണത്തോട് ചേര്‍ന്നുള്ള
ഹെറിറ്റേജ് വില്ലേജും പാര്‍ക്കും 1670-ല്‍ പണിത ഫുജൈറ കോട്ടയും കണ്ടു
മടങ്ങും വഴി പുരാതനമായ അല്‍ ബിദ്യ പള്ളിയും കണ്ടു. ഖോര്ഫക്കാന് ബീച്ചിലെ
സായാഹ്നവും ബോട്ട് സവാരിയും എടുത്തു പറയേണ്ടതാണ്. <br />ചരിത്രത്തില്‍
ഓട്ടോമന്‍ പള്ളിയെന്നും വിളിക്കുന്ന അല്‍ബിദ്യ മസജിദ് യു.എ.ഇയിലെ ഏറ്റവും
പഴയ പള്ളിയാണ്. മിനാരങ്ങളടക്കം മണ്ണ് കൊണ്ട് നിര്‍മിച്ചിരിക്കുന്ന പള്ളി
തനിമയോടെ സംരക്ഷിച്ചിരിക്കുന്നു. പള്ളിക്ക് പുറത്ത് ഒരു കിണറും പഴയ കാലത്തെ
ഓര്‍മിപ്പിച്ചുകൊണ്ട് സ്ഥിതിചെയ്യുന്നു. പര്‍വത നിരകള്‍ക്ക് താഴെ
ജലാശയങ്ങളും ഫുജൈറയുടെ പ്രത്യേകതയാണ്.<br />
<h3>
ശൈഖ് സായിദ് മസ്ജിദ്</h3>
<div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjc1_w42awAeicSfgA_fNr6nCUJu0_myWbBWbt0hwrddFLgFzJvJXhmkAlOI6doYh7di2h0yC8BQwVejTuqI4QmrJifzOKkV1vJEzLhzd3ZjpKo6PGGZkUltjMtjILHVnpWitf-tvVHAcay/s1600/sheik+sayid+masjid.JPG" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjc1_w42awAeicSfgA_fNr6nCUJu0_myWbBWbt0hwrddFLgFzJvJXhmkAlOI6doYh7di2h0yC8BQwVejTuqI4QmrJifzOKkV1vJEzLhzd3ZjpKo6PGGZkUltjMtjILHVnpWitf-tvVHAcay/s1600/sheik+sayid+masjid.JPG" height="213" width="320" /></a></div>
<br />
<br />ഒറ്റത്തൂണില്‍ നാലു ചെറിയ കള്ളികള്‍ മാത്രമുള്ള ബിദ്യാ മസ്ജിദ് പോലെ ത
െസഞ്ചാരികള്‍ക്ക് സന്ദര്‍ശിക്കാനുള്ളതാണ് അബുദാബിയിലെ ശൈഖ് സായിദ് പള്ളി.
1996 മുതല്‍ 2007 വരെ പത്ത് വര്‍ഷമെടുത്ത് മാര്‍ബിളില്‍ തീര്‍ത്ത ഈ മനോഹര
മസ്ജിദ് യു.എ.ഇയിലെ ഏറ്റവും വലുതും ലോകത്തെ എ'ാമത്തെ വലിയ പള്ളിയുമാണ്.
ഇസ്ലാമിക ലോകത്തിനു മികച്ച സംഭാവനയര്‍പ്പിക്കുക എ ലക്ഷ്യത്തോടെ ശൈഖ്
സായിദ് തുടക്കം കുറിച്ച ഗ്രാന്റ് മോസ്കിനോട് ചേര്‍ു തെയാണ് അദ്ദേഹം
അന്ത്യവിശ്രമം കൊള്ളുത്. 30 എക്കര്‍ സ്ഥലത്തുള്ള ഈ മസ്ജിദ് സമുച്ചയത്തിന്
അനവധി സവിശേഷതകളുണ്ട്. <br />
ഇറ്റലി, ജര്‍മനി, മൊറോക്കോ, പാക്കിസ്ഥാന്,ഇന്ത്യ,
തുര്‍ക്കി, മലേഷ്യ, ഇറാന്, ചൈന, യുനൈറ്റഡ് കിംഗ്ഡം, ന്യൂസിലാന്റ്, ഗ്രീസ്
തുടങ്ങിയ രാജ്യങ്ങളിലെ ശില്പികളേയും സാമഗ്രികളും ഉപയോഗിച്ചാണ് ഏതാണ്ട്
200 കോടി ദിര്‍ഹം ചെലവഴിച്ച് ഈ പള്ളി പണിതത്. മുഗള്‍, മൂറിഷ്
വാസ്തുവിദ്യകള്‍ സമ്മേളിച്ച പള്ളി ചുറ്റിക്കാണാന്‍ സൗകര്യമൊരുക്കിയി'ുണ്ട്.
ദീപാലംകൃത മനോഹാരിത കൂടി ആസ്വദിക്കുകയെ ലക്ഷ്യത്തോടെ രാത്രി എത്തിയപ്പോഴും
പള്ളിയില്‍ നിറയെ സഞ്ചാരികള്‍. <br />
പ്രകൃതി വേണ്ടവര്‍ക്ക് പ്രകൃതി,
ചരിത്ര പഠിതാക്കള്‍ക്ക് അതിന്റെ ശേഷിപ്പുകള്‍, വെറും ഉല്ലാസത്തിനാണെങ്കില്‍
മാടി വിളിക്കു ദുബായ്. അങ്ങനെ എല്ലാവരേയും തൃപ്തിപ്പെടുത്തിക്കൊണ്ട്
യു.എ.ഇ. <br />
<br />M. Ashrafhttp://www.blogger.com/profile/03844389163144165801noreply@blogger.com10tag:blogger.com,1999:blog-3994916667192828616.post-81658244820604668442014-04-01T15:48:00.003+03:002014-04-01T15:48:41.931+03:00ആയാറാം ഗയാറാം <br />
<div class="separator" style="clear: both; text-align: center;">
</div>
<div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhcj_wZ4kjDwIfTjnhsDlsvZdLP6_B5uEgWOhbY2259hBhkBRarcUq0q5ydNiY4YIEUskWHTEH2nz05O1a7E8nxKQ_sR8eVzay0TgzgaiJHYfrGQiWSSl8rFehseiOkgwNE_ZTJODN_DKiV/s1600/aayaram.jpg" imageanchor="1" style="clear: right; float: right; margin-bottom: 1em; margin-left: 1em;"><img border="0" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhcj_wZ4kjDwIfTjnhsDlsvZdLP6_B5uEgWOhbY2259hBhkBRarcUq0q5ydNiY4YIEUskWHTEH2nz05O1a7E8nxKQ_sR8eVzay0TgzgaiJHYfrGQiWSSl8rFehseiOkgwNE_ZTJODN_DKiV/s1600/aayaram.jpg" height="320" width="73" /></a></div>
എന്റെ സുധാകരേട്ടാ എന്നു വിളിച്ചുകൊണ്ട് കണ്ണൂരിൽ ഒറ്റയാൾ തെരഞ്ഞെടുപ്പ് പര്യടനത്തിലാണ് ഒരു കാലത്ത് അത്ഭുതക്കുട്ടിയെന്ന് വിളിച്ചിരുന്ന അബ്ദുല്ലക്കുട്ടി ഇപ്പോൾ.<br />
സോളാർ തട്ടിപ്പ് കേസ് പ്രതി സരിതാ എസ്. നായരാണ് അദ്ദേഹത്തിന് ഈ ഗതി വരുത്തിയത്. ലൈംഗിക അപവാദത്തിൽ കുടുങ്ങിയ കുട്ടി പ്രചാരണത്തിനു വേണ്ട എന്ന് കോൺഗ്രസ് നിർദേശിച്ചുവെങ്കിലും അദ്ദേഹത്തിന് അടങ്ങിയിരിക്കാൻ കഴിയുന്നില്ല. അതുകൊണ്ടാണ് ഒന്നോ രണ്ടോ പേരെ കൂടെ കൂട്ടി ബന്ധുക്കളുടേയും സുഹൃത്തുക്കളുടേയും വോട്ട് യു.ഡി.എഫ് സ്ഥാനാർഥി സുധാകാരന് ഉറപ്പിക്കാൻ അബ്ദുല്ലക്കുട്ടി പ്രചാരണത്തിന് ഇറങ്ങുന്നത്.<br />
അബ്ദുല്ലക്കുട്ടിയെ ഓർക്കാൻ കാരണം ലോക്സഭാ തെരഞ്ഞെടുപ്പിന് ഒരുങ്ങിയ ഇക്കുറി ആയാറാം ഗയാറാം രാഷ്ട്രീയം മുഖ്യ രാഷ്ട്രീയ പാർട്ടികളായ കോൺഗ്രസിനേയും ബി.ജെ.പിയേയും വെള്ളം കുടിപ്പിച്ച പശ്ചാത്തലത്തിലാണ്.<br />
ഉത്തരേന്ത്യൻ രാഷ്ട്രീയത്തിൽ മാത്രം പറഞ്ഞുകേട്ടിരുന്ന ആയാറാം ഗയാറാം രാഷ്ട്രീയം കേരളത്തിനു പരിചയപ്പെടുത്തിയവരിൽ പ്രമുഖനാണ് അബ്ദുല്ലക്കുട്ടി. <br />
യാതൊരു തത്വദീക്ഷയുമില്ലാതെ പാർട്ടി നേതാക്കളും എം.എൽ.എമാരും എം.പിമാരും സ്ഥാനമാനങ്ങൾക്കും പണത്തിനുമായി സ്വന്തം പാർട്ടി വിട്ടും പാർട്ടിയെ മൊത്തത്തിൽ കീശയിലാക്കിയും ഭരണ പ്രതിപക്ഷ കക്ഷികൾക്കിടയിൽ അങ്ങോട്ടും ഇങ്ങോട്ടും കാലുമാറുന്നതിനെയാണ് ആയാറാം ഗയാറാം എന്നു വിശേഷിപ്പിക്കാറുള്ളത്.<br />
ആണവ കരാർ പ്രശ്നവുമായി അവിശ്വാസ പ്രമേയം നേരിടേണ്ടി വന്ന ഒന്നാം യു.പി.എ സർക്കാർ കോടികൾ മുടക്കി എം.പിമാരെ വിലക്കുവാങ്ങുകയുണ്ടായി. <br />
ഇത്തവണ ലോക്സഭാ തെരഞ്ഞെടുപ്പിന്റെ അരങ്ങുണരും മുമ്പേ കോൺഗ്രസും ബി.ജെ.പിയും മത്സരിച്ചാണ് മറ്റു പാർട്ടികളിൽനിന്നുള്ളവർക്കു വേണ്ടി വലവീശിയത്.<br />
സി.പി.എം അടക്കമുള്ള വിപ്ലവ പ്രസ്ഥാനങ്ങളും ഇങ്ങനെ മറ്റു പാർട്ടിക്കാരെ സ്വന്തക്കാരാക്കുന്നതിൽ പിറകിലല്ല.<br />
പക്ഷേ, വോട്ടെടുപ്പിനു മുമ്പു തന്നെ കോൺഗ്രസും ബി.ജെ.പിയും ആയാറാം ഗയാറാം രാഷ്ട്രീയത്തിന്റെ തിക്തഫലം അനുഭവിച്ചു എന്നതാണ് സവിശേഷത.<br />
തീവ്ര ഹിന്ദുത്വ പ്രതീകമായ നരേന്ദ്ര മോഡിയെ മുന്നിൽ നിർത്തി ആർ.എസ്.എസ് പിന്തുണയോടെ ഇന്ദ്രപ്രസ്ഥം പിടിക്കാൻ കച്ചകെട്ടിയിറങ്ങിയ ബി.ജെ.പിയെ നോക്കുക.<br />
മറ്റു പാർട്ടികളിൽ നിന്നെത്തിയ 56 പേർക്കാണ് ലോക്സഭയിലേക്ക് മത്സരിക്കുവാൻ ബി.ജെ.പി ഇതുവരെ ടിക്കറ്റ് നൽകിയത്. കണക്ക് ഇനിയും വരാനിരിക്കുന്നു. സ്വന്തം പാർട്ടിയിലെ മുതിർന്ന നേതാക്കളുൾപ്പെടെയുള്ളവർക്ക് സീറ്റ് നൽകാതെയാണ് ബി.ജെ.പി ആയാറാമുമാർക്ക് ഇങ്ങനെ സീറ്റ് നൽകുന്നത്.<br />
ബി.ജെ.പിക്കു വേണ്ടി ഇതിനകം പത്രിക സമർപ്പിച്ച 409 സ്ഥാനാർഥികളിൽ 14 ശതമാനം പേർ ഇതര പാർട്ടികൾ വിട്ടുപോന്നവരാണ്. <br />
ഉത്തർപ്രദേശിലും ബിഹാറിലും 28 പേർ മറ്റു പാർട്ടികളിൽനിന്ന് ബി.ജെ.പിയിൽ ചേക്കേറി മത്സരിക്കുന്നു. പ്രചാരണ രംഗത്ത് കോൺഗ്രസ് വെള്ളം കുടിച്ചുകൊണ്ടിരിക്കേ ബി.ജെ.പി തന്നെയാകും മോഡിയുടെ തേരോട്ടത്തിൽ അധികാരത്തിലെത്തുകയെന്ന പ്രതീക്ഷയാണ് കാലങ്ങളായി ഹിന്ദുത്വ വർഗീയതക്കെതിരെ പ്രസംഗിച്ചവരെ പോലും ബി.ജെ.പി പാളയത്തിലെത്തിക്കുന്നത്. ഇങ്ങനെ ഇറക്കുമതിക്കാർക്ക് സ്ഥാനാർഥിത്വം നൽകുന്നതിനെതിരെ പ്രവർത്തകർക്കിടയിൽ തികഞ്ഞ പ്രതിഷേധമുണ്ടെങ്കിലും ബി.ജെ.പി നേതൃത്വം അതു കണ്ടില്ലെന്നു നടിക്കുന്നു. പാർട്ടിക്കു വേണ്ടി ഇതുവരെ അധ്വാനിച്ചവരേക്കാൾ സീറ്റ് നേടിത്തരുന്ന ഇതര പ്രമുഖർക്കാണ് ഇപ്പോൾ പരിഗണന നൽകേണ്ടതെന്നാണ് ബി.ജെ.പിയുടെ മന്ത്രം.<br />
<br />
സീറ്റ് നൽകാത്തതിൽ പ്രതിഷേധിച്ച് മുതിർന്ന ബി.ജെ.പി നേതാവും കേന്ദ്ര മന്ത്രിയുമായിരുന്ന ജസ്വന്ത് സിംഗ് കക്ഷിരഹിതനായി മത്സരിക്കുമെന്ന് പ്രഖ്യാപിച്ചതോടെ പാർട്ടിയിൽ നിന്നും പുറത്താക്കപ്പെട്ടു. സീറ്റ് കിട്ടാത്ത പല പ്രമുഖരും ബി.ജെ.പി വിമതരായി മത്സര രംഗത്തുണ്ട്.<br />
ലോക്സഭാ തെരഞ്ഞെടുപ്പിൽ ഏറ്റവും നിർണായകമായ ഉത്തർപ്രദേശ്, ബിഹാർ എന്നിവിടങ്ങളിൽനിന്നാണ് കോൺഗ്രസിനും ബി.ജെ.പിക്കും വെള്ളം കുടിപ്പിക്കുന്ന അനുഭവങ്ങളുണ്ടായത്. തീവ്രവാദികളുമായി ബന്ധമുണ്ടെന്ന് ആരോപിക്കപ്പെട്ട ബിഹാറിലെ മുൻ ജനതാദൾ-യു നേതാവ് സാബിർ അലിക്ക് ബി.ജെ.പി കഴിഞ്ഞ ദിവസം പാർട്ടിയിൽ നൽകിയ വരവേൽപ് വൻ പ്രതിഷേധത്തിനാണ് ഇടയാക്കിയത്. തുടർന്ന് അദ്ദേഹത്തിനു നൽകാനിരുന്ന അംഗത്വം പാർട്ടിക്ക് റദ്ദാക്കേണ്ടി വന്നു. <br />
ബി.ജെ.പിയുടെ പ്രധാനമന്ത്രി സ്ഥാനാർഥിയായ നരേന്ദ്ര മോഡിയെ തുണ്ടം തുണ്ടമായി വെട്ടിനുറുക്കുമെന്ന് മുമ്പെന്നോ പ്രസ്താവിച്ച ഉത്തർപ്രദേശിലെ സഹറാൻപുർ മണ്ഡലത്തിലെ സ്ഥാനാർഥി ഇംറാൻ മസൂദിനെതിരെ വിവിധ വകുപ്പുകൾ പ്രകാരം കേസെടുത്ത് അറസ്റ്റ് ചെയ്തത് കോൺഗ്രസിനു നാണക്കേടും പുലിവാലുമായി. ഇംറാൻ മസൂദ് സമാജ്വാദി പാർട്ടിയിലായിരുന്നപ്പോൾ കഴിഞ്ഞ ഡിസംബറിൽ നടത്തിയ പ്രസംഗമാണ് ഇപ്പോൾ പുറത്തു വന്നതെന്നും കോൺഗ്രസ് സ്ഥാനാർഥിയെന്ന നിലയിൽ നടത്തിയ പ്രസംഗമല്ലെന്നും വിശദീകരിക്കാൻ കോൺഗ്രസ് നേതാക്കൾ പാടുപെടുകയാണ്. <br />
തനിക്ക് തീവ്രവാദ ബന്ധം ആരോപിച്ച ബി.ജെ.പി നേതാവ് മുഖ്താർ അബ്ബാസ് നഖ്വിക്കെതിരെ ബി.ജെ.പി വേണ്ടെന്നുവെച്ച സാബിർ അലി രംഗത്തുണ്ട്. തനിക്കെതിരെ ഉന്നയിച്ച തീവ്രവാദ ബന്ധം തെളിയിക്കുകയോ അല്ലെങ്കിൽ മാപ്പ് പറയുകയോ ചെയ്യണമെന്നാണ് അദ്ദേഹത്തിന്റെ ആവശ്യം. നിയമ നടപടികൾ സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നൽകുന്ന സബീർ അലി ആരോപണം തെളിയിക്കപ്പെട്ടാൽ വധശിക്ഷ വാങ്ങാൻ തയാറാണെന്നും പ്രഖ്യാപിച്ചിരിക്കുന്നു.<br />
ബി.ജെ.പി മെംബർഷിപ്പ് നൽകിയതിനു തൊട്ടു പിന്നാലെയായിരുന്നു പാർട്ടിയിൽ ന്യൂനപക്ഷ നാമത്തിൽ വിലസിക്കൊണ്ടിരിക്കുന്ന മുഖ്താർ അബ്ബാസ് നഖ്വി രംഗത്തു വന്നത്. ആർ.എസ്.എസി കൂടി പ്രശ്നത്തിൽ ഇടപെട്ടതോടെ മണിക്കൂറുകൾക്കകമാണ് സാബിർ അലിയെ പാർട്ടി വേണ്ടെന്നുവെച്ചത്. ഇന്ത്യൻ മുജാഹിദീൻ സ്ഥാപകൻ യാസീൻ ഭട്കലുമായി സാബിർ അലിക്ക് ബന്ധമുണ്ടെന്നായിരുന്നു നഖ്വിയുടെ ആരോപണം. ട്വിറ്ററിൽ നടത്തിയ ആരോപണം വിവാദമായതിനെ തുടർന്ന് നഖ്വി അത് കളഞ്ഞിട്ടുണ്ട്. ആരോപണത്തിൽ നഖ്വി മാപ്പ് പറഞ്ഞില്ലെങ്കിൽ അദ്ദേഹത്തിന്റെ വസതിക്കു മുമ്പിൽ ധർണ നടത്തുമെന്നു സാബിർ അലിയുടെ ഭാര്യയും മുന്നറിയിപ്പ് നൽകിയിരിക്കയാണ്. <br />
പതിനാല് ദിവസത്തെ റിമാന്റിൽ കഴിയുന്ന ഇംറാൻ മസൂദിന്റെ പേരിൽ<br />
അഞ്ചു കേസുകൾ നിലവിലുണ്ട്. വഞ്ചന, വ്യാജരേഖ ചമയ്ക്കൽ, മനപ്പൂർവമുള്ള അപമാനിക്കൽ, മറ്റുള്ളവർക്കെതിരേ കരുതിക്കൂട്ടി പ്രകോപനപരമായി സംസാരിക്കുക തുടങ്ങിയ കുറ്റങ്ങൾ ചുമത്തി വിവിധ കോടതികളിലായാണ് കേസുകൾ.<br />
വിവാദങ്ങൾക്ക് കാരണമായതുകൊണ്ടാണ് കോൺഗ്രസിനും ബി.ജെ.പിക്കും നടപടികൾ സ്വീകരിക്കേണ്ടി വന്നത്.<br />
യു.പി.യിലും ബിഹാറിലും വൻതോതിലുള്ള കാലുമാറ്റങ്ങൾ വേറെയും നടന്നിട്ടുണ്ട്. ഒരു സീറ്റെങ്കിലും അധികം നേടുകയെന്ന ലക്ഷ്യത്തോടെ പരക്കം പായുന്ന പാർട്ടികൾ പ്രവർത്തകരുടെ അമർഷം ഒട്ടും കണക്കിലെടുക്കുന്നില്ല.<br />
മത്സരിക്കാൻ സീറ്റിനും സ്ഥാനമാനങ്ങൾക്കും വേണ്ടി പാർട്ടി മാറുന്നവർക്കോ അവരെ സ്വീകരിക്കുന്ന പാർട്ടികൾക്കോ ഒരു തരത്തിലുള്ള മനഃസാക്ഷിക്കുത്തുമില്ല.<br />
കാലുമാറ്റം തൽക്കാലം മാധ്യമങ്ങൾ ആഘോഷിക്കുമെങ്കിലും വോട്ടർമാർക്ക് അതൊന്നും ഓർമയുണ്ടാകില്ലെന്ന പ്രതീക്ഷയാണ് പാർട്ടികളെ നയിക്കുന്നത്.<br />
അല്ലെങ്കിലും വോട്ടർമാരുടെ മറവിയുടെ പിൻബലത്തിലാണല്ലോ ഓരോ സ്ഥാനാർഥിയും പാർട്ടികളും വീണ്ടും വോട്ട് ചോദിച്ചെത്തുന്നത്.<br />
<br />M. Ashrafhttp://www.blogger.com/profile/03844389163144165801noreply@blogger.com1tag:blogger.com,1999:blog-3994916667192828616.post-31361162483146597842014-02-15T18:07:00.000+03:002014-02-15T18:07:03.011+03:00വോട്ടിനു വേണ്ടി ഓസുകള്‍ ആസന്നമായ ലോക്സഭാ തെരഞ്ഞെടുപ്പില്‍ വിലക്കയറ്റവും നാണയപ്പെരുപ്പവും ജനവിധിയില്‍ നിര്‍ണായകമാകുമെന്ന് സംസ്ഥാനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പുകളെ മുന്നില്‍ വെച്ച് കേന്ദ്രം ഭരിക്കുന്ന യു.പി.എയും കോണ്‍ഗ്രസും ഭയപ്പെടുന്നുണ്ട്. അതുകൊണ്ടു തന്നെ അവസാന നാളുകളില്‍ നിരക്കു വര്‍ധനകളുടേയും വിലവര്‍ധനയുടേയും അതുപോലെ സബ്സിഡികളുടേയും കാര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ അതീവ ജാഗ്രത പുലര്‍ത്തുന്നുണ്ട്. സാധാരണക്കാരന് തൊട്ടറിയാനാവുന്ന ജനക്ഷേമ പരിപാടികള്‍ അവതരിപ്പിച്ചെങ്കില്‍ മാത്രമേ, യു.പി.എ സര്ക്കാരിന്മേലുള്ള അഴിമതിക്കറകള്‍ അല്പമെങ്കിലും ജനമനസ്സില്‍നിന്ന് മാറ്റാന്‍ സാധിക്കുകയുള്ളൂ. ഈയൊരു പശ്ചാത്തലത്തില്‍ തെരഞ്ഞെടുപ്പ് വര്‍ഷത്തില്‍, അതും ഒരു ഇടക്കാല റെയില്‍ വേ ബജറ്റില്‍ യാത്രാനിരക്കില്‍ വര്‍ധന വരുത്താത്തത് വലിയ സംഭവമല്ല. ഇപ്പോള്‍ മാറ്റിവെച്ചിരിക്കുന്ന നിരക്ക് വര്‍ധനക്കു പകരം നിര്‍ദേശിച്ചിരിക്കുന്ന പുതിയ സംവിധാനം ഇടക്കിടെയുള്ള നിരക്ക് വര്‍ധനയിലേക്കായിരിക്കുമോ എത്തിക്കുകയെന്ന് കണ്ടറിയണം.<br />
സൗജന്യങ്ങളും ഇളവുകളും പഞ്ചായത്ത് തെരഞ്ഞടുപ്പായാലും പാര്‍ലമെന്റ് തെരഞ്ഞെടുപ്പായാലും ഇന്ത്യയിലെ രാഷ്ട്രീയ പാര്‍ട്ടികളുടെ സ്ഥിരം സ്വഭാവമാണ്. പഞ്ചായത്ത് തെരഞ്ഞെടുപ്പിനു മുന്നോടിയായി തമിഴ്നാട്ടില്‍ മുഖ്യമന്ത്രി ജയലളിത സ്കൂള്‍ വിദ്യാര്‍ഥിനികള്‍ക്ക് ലാപ്ടോപ്പുകളാണ് നല്‍കിയത്. കര്‍ഷകര്‍ക്കാകട്ടെ പശുക്കളും ആടുകളും ലഭിച്ചു. വീടുകളില്‍ മിക്സികളും ഫാനുകളും നല്കി. പട്ടിണിപ്പാവങ്ങളുടെ ജീവിത നിലവാരം ഉയര്‍ത്തുന്നതിനാണ് ഈ സൗജന്യങ്ങളെന്ന് മുഖ്യമന്ത്രി ജയലളിത വാദിച്ചു.<br />
യു.പി.എ അധികാരത്തില്‍ വന്നാല്‍ പ്രധാനമന്ത്രിയാകുമെന്ന് കരുതുന്ന രാഹുല്‍ ഗാന്ധി ഇഫക്ടെന്ന് മാധ്യമങ്ങള്‍ വിശേഷിപ്പിച്ച പാചകവാതക സബ്സിഡി സിലിണ്ടറുകളുടെ വര്‍ധനവില്‍ കേന്ദ്ര സര്‍ക്കാര്‍ കണ്ണടച്ചത് 5000 കോടി രൂപയുടെ അധിക ബാധ്യതയോടാണ്. സാമ്പത്തിക പരിഷ്കരണങ്ങളും ഉദാരവല്ക്കരണവും ഫലപ്രാപ്തിയിലെത്തി വളര്‍ച്ച ത്വരിതപ്പെടാത്തതിന് സബ്സിഡിയേയും സര്‍ക്കാര്‍ നിയന്ത്രണങ്ങളേയും പ്രധാനമന്ത്രി ഡോ. മന്മോഹന് സിംഗ് അടക്കമുള്ളവര്‍ പഴിച്ചുകൊണ്ടിരിക്കുമ്പോഴാണിത്. <br />
ഉത്തര്‍പ്രദേശില്‍ മുഖ്യമന്ത്രി അഖിലേഷ് യാദവും ലാപ്ടോപ്പുകള് നല്കി യുവാക്കളുടെയും വിദ്യാര്‍ഥികളുടെയും പിന്തുണ ഉറപ്പാക്കാന്‍ ശ്രമിച്ചു. കംപ്യൂട്ടറുകള്‍ നിത്യജീവിതത്തിന്റെ ഭാഗമായിരിക്കേ എല്ലാവര്ക്കും സ്വന്തമായി അതു നേടുകയെന്നതും എളുപ്പമല്ലെന്ന് കിട്ടിയവര്‍ ആശ്വാസം കൊണ്ടു.<br />
മഹാരാഷ്ട്രയില്‍ വൈദ്യുതി ബില്‍ 20 ശതമാനം കുറക്കുന്ന തരത്തില്‍ സബ്സിഡി നല്‍കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാവ് സഞ്ജയ് നിരുപം ആരംഭിച്ച നിരാഹാരം നാലു ദിവസത്തിനു ശേഷം അവസാനിപ്പിച്ചത് സര്‍ക്കാരില്‍നിന്ന് ഉറപ്പു ലഭിച്ച ശേഷമാണ്. ദല്‍ഹിയില്‍ ആം ആദ്മി പാര്‍ട്ടി സര്‍ക്കാര്‍ പാവങ്ങളായ വീട്ടുടമകള്‍ക്കു വേണ്ടി വൈദ്യുതി ബില്‍ പകുതിയായി കുറച്ചു. ഛത്തീസ്ഗഢില്‍ പാവങ്ങള്‍ക്ക് ഭക്ഷ്യധാന്യങ്ങള്‍ കുറഞ്ഞ നിരക്കില്‍ നല്‍കുമെന്നാണ് ബി.ജെ.പി പ്രഖ്യാപിച്ചത്.<br />
കന്നുകാലികളും ലാപ്ടോപ്പും പാചക വാതകവും മാത്രമല്ല, സൗജന്യങ്ങള്‍ രാഷ്ട്രീയത്തിന്റെ ജീവവായുവാണ്. വൈദ്യുതിക്കും ഭക്ഷ്യധാന്യങ്ങള്‍ക്കും പാചക വാതകത്തിനും വില കുറക്കുമെന്ന മുദ്രാവാക്യങ്ങള്‍ ആസന്നമായ തെരഞ്ഞെടുപ്പില്‍ യു.പി.എയും ബി.ജെ.പിയും മൂന്നാം മുന്നണിയും ഒരുപോലെ ഉയര്‍ത്തുമെന്ന കാര്യത്തില്‍ ഒട്ടും സംശയമില്ല.<br />
മേയില്‍ നടക്കാനിരിക്കുന്ന പൊതുതെരഞ്ഞെടുപ്പില്‍ വാഗ്ദാനം ചെയ്യുന്ന ക്ഷേമപദ്ധതികള്‍ എങ്ങനെ നടപ്പിലാക്കുമെന്നു കൂടി വ്യക്തമാക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന് പാര്‍ട്ടികളോട് ആവശ്യപ്പെട്ടിട്ടുണ്ട്.<br />
പാലും തേനുമൊഴുക്കുമെന്ന വാഗ്ദാനങ്ങള്‍ എല്ലാ തെരഞ്ഞെടുപ്പ് പ്രചാരണങ്ങളിലും ഉയര്‍ന്നു കേള്‍ക്കാറുള്ളതാണ്. അധികാരത്തിലേറി ഇവ നടപ്പിലാക്കാനൊരുങ്ങുമ്പോള്‍ മാത്രമാണ് പാര്‍ട്ടികളും സര്‍ക്കാരുകളും പ്രായോഗിക ബുദ്ധിമുട്ടുകള്‍ വിവരിച്ചുകൊണ്ട് രംഗത്തു വരിക. ജനസംഖ്യയുടെ 22 ശതമാനം ദാരിദ്ര്യ രേഖക്കു താഴെ കഴിയുന്ന ഒരു രാജ്യത്ത് ഒഴിച്ചുകൂടാനാവത്തതാണ് ജനപ്രിയ പ്രഖ്യാപനങ്ങള്‍. വോട്ടെടുപ്പിന്റെ തലേന്നാള്‍ വീടുകളിലെത്തി മദ്യവും പണവും നല്കി വോട്ട് നേടാനാവുമെന്നത് നമ്മുടെ തെരഞ്ഞെടുപ്പിന്റെ പ്രത്യേകതയാണ്.<br />
ജനക്ഷേമം മുന്‍നിര്‍ത്തി ഒരു സര്‍ക്കാര്‍ സൗജന്യങ്ങള്‍ നല്‍കുന്നത് സാങ്കേതികമായി മാത്രമാണ് അഴിമതി അല്ലാതാകുന്നത്. ജനങ്ങളെ സ്വാധീനിക്കാന്‍ വേണ്ടി ഏതു തരത്തിലുള്ള സൗജന്യങ്ങള്‍ നല്‍കുന്നതും തെറ്റായ കീഴ്വഴക്കമാണെന്ന് സുപ്രീം കോടതി തന്നെ ചൂണ്ടിക്കാട്ടിയതുമാണ്. സ്വതന്ത്രവും നീതിപൂര്‍വകവുമായ തെരഞ്ഞെടുപ്പുകളുടെ അടിവേരിളക്കുന്നതാണ് ഇത്തരം പരിപാടികളെന്നും കഴിഞ്ഞ ജൂലൈയില്‍ സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു.<br />
സാങ്കേതികമായി അഴിമതിയല്ലെന്ന് വാദിക്കുന്ന ഈ സൗജന്യങ്ങള്‍ വില വാണം പോലെ കുതിച്ചുയര്‍ന്നുകൊണ്ടിരിക്കുന്ന വേളയില്‍ സാധാരണക്കാര്‍ക്ക് ആശ്വാസമാണ്. വീണ്ടും വീണ്ടും സമ്പന്നരായിക്കൊണ്ടിരിക്കുന്ന ധനികര്‍ക്കല്ല, വീണ്ടും വീണ്ടും പാവങ്ങളായിക്കൊണ്ടിരിക്കുന്ന പാവങ്ങളാണ് സൗജന്യങ്ങള്‍ക്കു വേണ്ടി ക്യൂ നില്ക്കുക. കാലാകാലങ്ങളായി വോട്ട് ചെയ്യുന്ന പാര്‍ട്ടിയെ വിസ്മരിച്ച് വോട്ട് മറിച്ചു കുത്താന്‍ ഒരാളെ പ്രേരിപ്പിക്കാന്‍ ഒരു ലാപ്ടോപ്പിനും പശുവിനും ആടിനുമൊക്കെ സാധിക്കുമെന്നത് ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ഒട്ടും അതിശയോക്തിയല്ല. വലിയ വലിയ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തുന്ന പാര്‍ട്ടികളേക്കാള്‍ പ്രായോഗികമായി ഒരു മിക്സി നല്കുന്ന പാര്‍ട്ടിയെ ആയിരിക്കും അടുക്കളയില്‍ കഷ്ടപ്പെടുന്ന ഒരു വീട്ടമ്മ ഇഷ്ടപ്പെടുക.<br />
അപ്പോഴും ഒരു ചോദ്യം പ്രസക്തമാണ്. സൗജന്യങ്ങള്‍ നല്കി വോട്ട് മറിക്കുന്ന ഏര്‍പ്പാടിനെ സ്വതന്ത്രവും നീതിപൂര്‍വകവുമായ തെരഞ്ഞെടുപ്പ് എന്നു വിളിക്കാമോ?<br />
<div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjf3EU6dpc9UcJ_Yncl4xwZr1lptfoELp_a2CZMt9y77YGDTEXVSCXg8sZMx1t0w0FiOVToWt7W7m0Y9jSBIDLxhQTNm-ZVr7UWYISdTkEa3Zr6wkmp8jI-TUfqiXMjJ963foyQ2MslWd8h/s1600/vote.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjf3EU6dpc9UcJ_Yncl4xwZr1lptfoELp_a2CZMt9y77YGDTEXVSCXg8sZMx1t0w0FiOVToWt7W7m0Y9jSBIDLxhQTNm-ZVr7UWYISdTkEa3Zr6wkmp8jI-TUfqiXMjJ963foyQ2MslWd8h/s1600/vote.jpg" height="640" width="388" /></a></div>
<br />
<br />
<br />M. Ashrafhttp://www.blogger.com/profile/03844389163144165801noreply@blogger.com2tag:blogger.com,1999:blog-3994916667192828616.post-90858097179889725402013-12-07T16:42:00.001+03:002013-12-07T16:42:09.608+03:00ഫലസ്തീനികളെ സ്നേഹിച്ച മണ്ടേല<br />
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjlybCvnwAAEN7mJUDL0t8mjEeum4Mu1LknJWY8e9tmgcQ4nQ74nKqc5hu7jKmP3q0Qan89H-JhU998BA__NojEg3_1-qgRcmG-N-qJuh2yYXvkK7gNyduSl_xK0ihyphenhyphenLUhC4qRarEGJ9mXP/s1600/mandela+falastheen.jpg" imageanchor="1" style="margin-left: 1em; margin-right: 1em; text-align: center;"><img border="0" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjlybCvnwAAEN7mJUDL0t8mjEeum4Mu1LknJWY8e9tmgcQ4nQ74nKqc5hu7jKmP3q0Qan89H-JhU998BA__NojEg3_1-qgRcmG-N-qJuh2yYXvkK7gNyduSl_xK0ihyphenhyphenLUhC4qRarEGJ9mXP/s1600/mandela+falastheen.jpg" height="320" width="184" /></a><br />
<br />
ഫലസ്തീനികള്‍ മോചിതരാകാത്തിടത്തോളം കാലം ദക്ഷിണാഫ്രിക്കന്‍ വിപ്ലവം അതിന്റെ ലക്ഷ്യങ്ങള്‍ നേടിയെന്നു കരുതാനാവില്ലെന്ന മണ്ടേലയുടെ പ്രഖ്യാപനം ലോക ചരിത്രത്തില്‍ തങ്കലിപികളില്‍ രേഖപ്പെടുത്തപ്പെട്ടു കിടക്കുന്നു.<br />
<br />
ഫലസ്തീനികളെ<br />
സ്നേഹിച്ച മണ്ടേല<br />
<br />
<br />
പശ്ചിമേഷ്യയുടെ പ്രശ്ന സങ്കീര്‍ണതകള്‍ മനസ്സിലാക്കുകയും അവയുടെ പരിഹാരം നീതിയിലധിഷ്ഠിതമായിരിക്കണമെന്ന ഉറച്ച നിലപാടെടുക്കകയും ചെയ്ത നേതാവായിരുന്നു നെല്‍സണ്‍ മണ്ടേല. ഫലസ്തീനികളെ ഇത്രമേല്‍ സ്നേഹിച്ച മറ്റൊരു നേതാവുണ്ടാകില്ല. ജൂതന്മാരേയും അവരുടെ വിശാലദേശ സങ്കല്പത്തേയും വംശവെറിയേയും പ്രകോപിപ്പിക്കുമെന്നറിഞ്ഞിട്ടും തന്റെ സുചിന്തിത നിലപാടില്‍ വെള്ളം ചേര്‍ക്കാന്‍ അദ്ദേഹം തയാറായില്ല. നിലപാടുണ്ടായിട്ടും അത് ഉറക്കെ പറയാന്‍ മടിക്കുകയോ ഇരട്ടത്താപ്പ് സ്വീകരിക്കുകയോ ചെയ്യുന്ന നേതാക്കളുടെ ഇരട്ടിപ്പും മണ്ടേലയെ പോലെ ധീരന്മാരായ നേതാക്കളുടെ അഭാവവുമാണ് ഒരര്‍ഥത്തില്‍ ഫലസ്തീന് പ്രശ്നം നീട്ടിക്കൊണ്ടുപോകുകയും മേഖലയിലാകെ അസ്വസ്ഥത പടര്‍ത്തുകയും ചെയ്യുന്നത്.<br />
ഫലസ്തീനികള്‍ മോചിതരാകാത്തിടത്തോളം കാലം ദക്ഷിണാഫ്രിക്കന്‍ വിപ്ലവം അതിന്റെ ലക്ഷ്യങ്ങള്‍ നേടിയെന്നു കരുതാനാവില്ലെന്ന മണ്ടേലയുടെ പ്രഖ്യാപനം ലോക ചരിത്രത്തില്‍ തങ്കലിപികളില്‍ രേഖപ്പെടുത്തപ്പെട്ടു കിടക്കുന്നു. സ്വന്തം രാഷ്ട്ര താല്പര്യങ്ങള്ക്ക് മാത്രം മുന്‍തൂക്കം നല്‍കുകയും ഫലസ്തീന് സമാധാനമെന്ന് നാഴികക്ക് നൂറുവട്ടം ആവര്‍ത്തിക്കുകയും ചെയ്യുന്ന നേതാക്കള്‍ക്കിടയില്‍ മണ്ടേല സ്വീകരിച്ച ധീരമായ നിലപാടാണ് അദ്ദേഹത്തെ ഫലസ്തീനികള്‍ക്ക് പ്രിയങ്കരനാക്കുന്നത്. ഫലസ്തീന് പ്രദേശം സന്ദര്‍ശിക്കുകയും ജനകീയ പോരാട്ടത്തിന് പിന്തുണ പ്രഖ്യാപിക്കുകയും ചെയ്ത മണ്ടേല ജൂത വംശവെറിയന്മാര്ക്ക് എന്നും കണ്ണിലെ കരടായിരുന്നു.<br />
ദക്ഷിണാഫ്രിക്കയില്‍ വംശവെറിക്കെതിരെ മണ്ടേല നേടിയ ഐതിഹാസിക വിജയം ഇസ്രായില്‍ അധിനിവേശത്തിനെതിരായ ഫലസ്തീനികളുടെ പോരാട്ടത്തിനു പ്രചോദനവുമാണ്. 1999-ലാണ് മണ്ടേല ഫലസ്തീന് പ്രദേശങ്ങളും ഇസ്രായിലും സന്ദര്‍ശിച്ചത്.<br />
ഇന്നിപ്പോള്‍ ഏതു ഫലസ്തീന് ചര്‍ച്ചയിലും കടന്നുവരരുതെന്ന് ഇസ്രായില്‍ ശഠിക്കുന്ന അഭയാര്‍ഥികളുടെ തിരിച്ചുവരവ് മുഖ്യവിഷയമാണെന്ന് ചൂണ്ടിക്കാട്ടിയ നേതാവായിരുന്നു മണ്ടേല. അമേരിക്കയുടെ നേതൃത്വത്തില്‍ നടക്കുന്ന ഫലസ്തീന് സമാധാന ചര്‍ച്ചകളില്‍ ലോകത്തിന്റെ വിവിധഭാഗങ്ങളില്‍ അലയുന്ന ഫലസ്തീനികളുടെ മടക്കം വിഷയമാകാറേയില്ല.<br />
ഫലസ്തീന്-ഇസ്രായില്‍ സംഘര്‍ഷം കേവലം സൈനിക അധിനിവേശത്തിന്റേതു മാത്രമല്ലെന്നും ഇസ്രായില്‍ സാധാരണഗതിയില്‍ സ്ഥാപിതമായ രാഷ്ട്രമല്ലെന്നും 1967-ലെ അധിനിവേശത്തെ കേന്ദ്രീകരിച്ചു മാത്രം ഫലസ്തീന് പ്രശ്നം ചര്‍ച്ച ചെയ്യപ്പെടുമ്പോള്‍ മണ്ടേല എല്ലാവരേയും ഓര്‍മിപ്പിച്ചു.<br />
1948-ലെ പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടാതെ കിടക്കുന്നുവെന്ന് പറയാന്‍ അദ്ദേഹം ആരേയും ഭയപ്പെട്ടില്ല. കേവലം ഒരു രാഷ്ട്രപദവിക്കുവേണ്ടി മാത്രമല്ല, ദക്ഷിണാഫ്രിക്കയില്‍ തങ്ങള്‍ നടത്തിയതുപോലെ സ്വാതന്ത്ര്യത്തിനും വിമോചനത്തിനും സമത്വത്തിനുംവേണ്ടിയാണ് ഫലസ്തീനികള്‍ പൊരുതുന്നതെന്നും അദ്ദേഹം ജനങ്ങളേയും നേതാക്കളേയും ബോധ്യപ്പെടുത്തി. 1967-ല്‍ അധിനിവേശം നടത്തിയ ഭൂമി പോലും വിട്ടുകൊടുക്കില്ല, കുടിയേറ്റ കേന്ദ്രങ്ങള്‍ അതുപോലെ നിലനിര്‍ത്തും, ജറൂസലം ഇസ്രായില്‍ പരമാധികാരത്തിനു കീഴിലായിരിക്കും, ഫലസ്തീനികള്‍ക്ക് സ്വതന്ത്ര രാഷ്ട്രം അനുവദിച്ചാല്‍പോലും അത് ഇസ്രായിലി സമ്പദ്ഘടനക്ക് കീഴിലായിരിക്കുമെന്നും കര,കടല്‍,വ്യോമ അതിര്‍ത്തികളൊക്കെയും തങ്ങളുടെ കീഴിലായിരിക്കുമെന്നും ജൂതരാഷ്ട്രം കര്‍ക്കശ നിലപാട് സ്വീകരിക്കുമ്പോഴാണ് യാഥാര്‍ഥ്യങ്ങള്‍ വിളിച്ചുപറയാന്‍ ഒരു മണ്ടേല ഉണ്ടായിരുന്നത്.<br />
ഞാന്‍ അറബികളെ വെറുക്കുന്നു, അറബികള്‍ കൊല്ലപ്പെടുന്നത് കാണാന്‍ കൊതിക്കുന്നു തുടങ്ങിയ മുദ്രാവാക്യങ്ങളിലൂടെ ഇസ്രായിലില്‍ ശക്തിപ്പെട്ട വംശീയ വിദ്വേഷത്തിലേക്ക് വിരല്‍ ചൂണ്ടാനും വെളുത്തവരുടേയും കറുത്തവരുടേയും വംശീയതക്കെതിരെ ശബ്ദമുയര്‍ത്തിയ ഈ മഹാ നേതാവിനു സാധിച്ചു. ഇസ്രായിലില്‍ നടന്ന തെരഞ്ഞെടുപ്പുകള്‍ വിശകലനം ചെയ്തുകൊണ്ടാണ് സ്വയംതന്നെ വംശീയ വെറിയന്മാരെന്ന് പ്രഖ്യാപിക്കുന്ന ജൂത വംശീയതയിലേക്ക് അദ്ദേഹം ലോകത്തിന്റെ ശ്രദ്ധ ക്ഷണിച്ചത്. ഇസ്രായിലിലെ നീതിന്യായ വ്യവസ്ഥ പോലും വംശീയതയിലധിഷ്ഠിതമാണെന്ന് മണ്ടേല ചൂണ്ടിക്കാട്ടി. ഫലസതീനികളോട് വിവേചനം പുലര്‍ത്തുന്നതാണ് ഇസ്രായിലി ജുഡീഷ്യല്‍ സംവിധാനം. ഫലസ്തീനികളുടേയും ജൂതന്മാരുടേയും ജീവനുകള്‍ക്ക് വെവ്വേറെ വിലകല്‍പിച്ചുകൊണ്ടാണ് ഇവിടെ നീതി നടപ്പിലാക്കപ്പെടുന്നത്. ഫലസ്തീനികളുടെ സ്വത്തുക്കള്‍ ഏതുസമയത്തും കൂട്ടിച്ചേര്‍ക്കേണ്ടതായതിനാല്‍ സ്വകാര്യ സ്വത്തായി പരിഗണിക്കുന്നില്ല. ഫലസ്തീനികളുടെ സ്വയംഭരണ പ്രദേശങ്ങളായി പ്രഖ്യാപിക്കപ്പെട്ട ഗാസയും വെസ്റ്റ് ബാങ്കും ഇസ്രായിലി വംശീയ വ്യവസ്ഥയുടെ ഭാഗമാണെന്ന് മണ്ടേല ചൂണ്ടിക്കാട്ടിയത് ശരിവെക്കുന്നതായിരുന്നു പിന്നീട് ഈ പ്രദേശങ്ങളില്‍ ഇസ്രായില്‍ നടത്തിയ അതിക്രമങ്ങളും നരനായാട്ടും. വംശവെറി മാനവികതക്കെതിരായ കുറ്റകൃത്യമാണെന്ന് കണക്കാക്കിയ മണ്ടേലക്ക് ദശലക്ഷക്കണക്കിനു ഫലസ്തീനികളുടെ സ്വാതന്ത്ര്യവും സ്വത്തുക്കളും കയ്യടക്കിയ ജൂതരാഷ്ട്രത്തോട് പൊറുക്കാന്‍ സാധിക്കുമായിരുന്നില്ല. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെ പോലും നിരന്തര ഭീകരത നടപ്പിലാക്കിയ ഇസ്രായിലിന്റെ എല്ല ചെയ്തികള്‍ക്കു പിന്നിലും വംശവെറിയുടെ കനലുകളാണ് മണ്ടേല കണ്ടത്. അന്താരാഷ്ട ചട്ടങ്ങള്‍ക്കു വിരുദ്ധമായി ആയിരക്കണക്കിനു ഫലസ്തീനികളെ നിരന്തരം പീഡിപ്പിച്ച ജൂതരാഷ്ട്രത്തിന്റെ മുഖത്തുനോക്കി ഇത്രമേല്‍ ശക്തിയായി പറയാന്‍ മറ്റൊരു രാഷ്ട്ര നേതാവിനും സാധിച്ചിട്ടില്ല. ഇസ്രായിലിന്റെ സാങ്കേതിക പുരോഗതിയും ജൂതന്മാര്ക്ക് ആഗോള സമ്പദ്ഘടനയിലുള്ള സ്വാധീനവും പല രാഷ്ട്ര നേതാക്കളേയും തങ്ങളുടെ രാജ്യങ്ങളുടെ മുന്‍നിലപാട് വിസ്മരിക്കാന്‍ പ്രേരിപ്പിക്കുന്നു. ഒളിഞ്ഞും തെളിഞ്ഞും ഈ രാജ്യങ്ങള്‍ ഇസ്രായില്‍ താല്പര്യത്തിനു നിന്നുകൊടുക്കുകയും അവരെ വെള്ളപൂശാന്‍ ഒരുമ്പെടുകയും ചെയ്യുന്നു.<br />
ജൂതരാഷ്ട്രത്തിന്റെ ഒരു ഉപോല്‍പന്നമാകരുത് ഫലസ്തീനെന്ന് പറയാന്‍ മണ്ടേലയെ പ്രേരിപ്പിച്ച സുപ്രധാന ഘടകം ഫലസ്തീനികളോട് ജൂതന്മാര് തുടരുന്ന പകയും വിദ്വേഷവും തന്നെയാണ്.<br />
<br />
<br />
<div class="separator" style="clear: both; text-align: center;">
<br /></div>
<br />
M. Ashrafhttp://www.blogger.com/profile/03844389163144165801noreply@blogger.com6tag:blogger.com,1999:blog-3994916667192828616.post-48124964696484410152013-09-23T15:48:00.001+03:002013-09-23T15:48:06.639+03:00വിദ്യാഭ്യാസ രംഗത്ത് വനിതകളുടെ കുതിപ്പ് <br />
<div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjZySMpwCN4tQQiSv1nVwQ0CY4TwN-LaSdcRcjoohu_7_7ma0kQ_NMCfvo07vhhRYmmUpvAnu3m7FFw_iPJZ6_ucC1_6Y_HCSgJobk-LEeFmvKoVxNPVW5fE6kAK5xWIRq3COoOP_olRBBk/s1600/education.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjZySMpwCN4tQQiSv1nVwQ0CY4TwN-LaSdcRcjoohu_7_7ma0kQ_NMCfvo07vhhRYmmUpvAnu3m7FFw_iPJZ6_ucC1_6Y_HCSgJobk-LEeFmvKoVxNPVW5fE6kAK5xWIRq3COoOP_olRBBk/s1600/education.jpg" height="618" width="640" /></a></div>
<br />
സൗദി അറേബ്യയിലെ പ്രവാസി തൊഴിലാളികള്‍ക്ക് മടക്കയാത്രയെ കുറിച്ച് ആലോചിക്കാന്‍ അവസരം നല്കിയ നിതാഖാത്തിന്റെ പ്രഥമലക്ഷ്യം അഭ്യസ്തവിദ്യരായ സ്വദേശി യുവജനങ്ങള്‍ക്ക് തൊഴില്‍ ലഭ്യമാക്കുക എന്നതാണ്. തിരുഗേഹങ്ങളുടെ സേവകന് അബ്ദുല്ലാ രാജാവ് രാജ്യത്തെ വിദ്യാഭ്യാസത്തിനു നല്കി വരുന്ന പ്രധാന്യം സൗദി യുവജനങ്ങളുടെ ഈ രംഗത്തെ കുതിച്ചുചാട്ടത്തിനാണ് തുടക്കമിട്ടത്. സാങ്കേതിക വിദ്യാഭ്യാസത്തിലടക്കം സൗദിയില്‍ പ്രകടമായിക്കൊണ്ടിരിക്കുന്ന പുത്തനുണര്‍വ് അവിദഗ്ധ തൊഴിലിനു മാതം വിദേശികളെ ആശ്രിയിക്കുന്ന അവസ്ഥയിലേക്കാണ് നീങ്ങിക്കൊണ്ടിരിക്കുന്നത്. പ്രവാസി തൊഴിലാളികള്‍ക്ക് ഇപ്പോള്‍ അവരുടെ തൊഴില്‍ പദവി മാറ്റത്തോട് ഉദാര സമീപനം കൈക്കൊണ്ടിട്ടുണ്ടെങ്കിലും സമീപ ഭാവിയില്‍തന്നെ ഒട്ടുമിക്ക മേഖലകളും സ്വദേശികള്‍ക്ക് മാത്രമായി പരിമിതപ്പെടുത്തുമെന്ന് അധികൃതര്‍ തന്നെ സൂചന നല്‍കിയിട്ടുണ്ട്. ആദ്യഘട്ടത്തില്‍ സര്‍ക്കാര്‍ മേഖലയുടെ കവാടങ്ങളാണ് വിദേശികള്‍ക്ക്മുന്നില്‍ പൂര്‍ണമായും അടയ്ക്കുന്നത്.<br />
സ്വന്തം പൗര•ാര്‍ക്ക് തൊഴിലും ക്ഷേമവും ഉറപ്പുവരുത്തുക എന്നത് ക്ഷേമരാഷ്ട്രം കെട്ടിപ്പടുക്കാന്‍ പ്രയത്നിക്കുന്ന ഏതൊരു ഭരണാധികാരിയുടേയും പ്രഥമ ലക്ഷ്യമാണ്.<br />
പുരുഷ•ാരുമായി ഇടകലരാതെ തന്നെ സ്ത്രീകള്‍ക്കും വിദ്യാഭ്യാസ, തൊഴില്‍, സാമൂഹിക രംഗങ്ങളില്‍ വളരാനുതകുന്ന സൗകര്യങ്ങളാണ് സൗദി ഭരണാധികാരികള്‍ ഒരുക്കുന്നത്. സ്ത്രീ-പുരുഷ സമത്വം വെറും മുദ്രാവാക്യങ്ങളില്‍ ഒതുക്കാതെ സ്ത്രീകള്‍ക്ക് ഉന്നത വിദ്യാഭ്യാസം നേടുന്നതിനുള്ള അവസരങ്ങള്‍ ലഭ്യമാക്കുന്നതിനുള്ള നടപടികളാണ് അബ്ദുല്ലാ രാജാവിന്റെ ദീര്‍ഘവീക്ഷണത്തോടെയുള്ള നടപടികളില്‍ മുന്നിട്ട് കാണുന്നത്.<br />
പുരഷ•ാരെ ആശ്രയിച്ച് മാത്രം കഴിയുന്ന ദുര്‍ബലരായ സ്ത്രീകളാണ് സൗദിയിലുള്ളതെന്ന വിമര്‍ശനങ്ങള്‍ക്ക് ഇനി പ്രസക്തിയില്ല.<br />
മൂല്യങ്ങള്‍ കാത്തുസൂക്ഷിക്കുന്ന സമൂഹത്തിന്റെ തുടക്കം കുടുംബത്തില്‍നിന്നാവണമെന്ന ഇസ്ലാമിക കാഴ്ചപ്പാടിനെ വികലമാക്കി അവതരിപ്പിക്കുന്നവരാണ് സ്ത്രീകള്‍ മക്കളുടെ വിദ്യാഭ്യാസത്തിലും അവരുടെ ധാര്‍മിക ശിക്ഷണത്തിലും ശ്രദ്ധിച്ചുകൊണ്ട് വീടുകളില്‍ കഴിയുന്നുവെന്ന ആരോപണങ്ങള്‍ ഉന്നയിക്കുന്നത്. സാര്‍വത്രികമായി തൊഴിലെടുക്കുന്നില്ലെങ്കിലും സൗദി സ്ത്രീകള്‍ വിദ്യാസമ്പന്നകളാണ്. രാജ്യത്ത് പുരോഗതിയില്‍നിന്ന് പുരോഗതിയിലേക്ക് നീങ്ങുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ആ വിജയഗാഥയാണ് വിളിച്ചോതുന്നത്. തൊഴിലിനുവേണ്ടി മാത്രമാണ് വിദ്യാഭ്യാസമെന്ന കാഴ്ചപ്പാടും ഇവിടെ തിരുത്തിയെഴുതപ്പെടുന്നു.<br />
ആരോഗ്യ, വിദ്യാഭ്യാസ, ബിസിനസ് മേഖലകളിലേക്ക് കടന്നുവന്നിരിക്കുന്ന സൗദി വനിതകള്‍ പ്രകടിപ്പിക്കുന്ന കാര്യശേഷി അതിശയാവഹമാണ്. ഏതുമേഖലയിലേക്കുള്ള കുതിപ്പിനും ശരീരം മറയ്ക്കുന്ന വസ്ത്രങ്ങള്‍ ഒരു തടസ്സമില്ലെന്ന് തെളിയിച്ചുകൊണ്ടിരിക്കുന്ന സൗദി വനിതകള്‍ക്കുമുന്നില്‍ പര്‍ദയെ വികലമായി ചിത്രീകരിച്ചുകൊണ്ടുള്ള എല്ലാ ശ്രമങ്ങളും പരാജയമടയുന്നു.<br />
ദേശീയ വരുമാനത്തിന്റെ എട്ടുശതമാനത്തോളം വിദ്യാഭ്യാസത്തിനായി ചെലവഴിക്കുന്ന സൗദി അറേബ്യ ഓരോ വര്‍ഷവും അതു കൂട്ടിക്കൊണ്ടിരിക്കയാണ്. പുതിയ വിദ്യാഭ്യാസ സ്ഥാപനങ്ങളും കോഴ്സുകളും രാജ്യത്ത് വര്‍ഷം തോറും വര്‍ധിച്ചുകൊണ്ടിരിക്കുന്നു.<br />
വനിതാ ശാക്തീകരണത്തിനും വിദ്യാഭ്യാസത്തിനും ഈ നാട് നല്കുന്ന പ്രാധാന്യം വിളിച്ചോതുന്നതാണ് തലസ്ഥാനമായ റിയാദിലെ അമീറ നൂറ സര്‍വകലാശാല. ലോകത്തിലെ ഏറ്റവും വിശാലമായ ക്യാമ്പസുള്ള യൂനിവേഴ്സിറ്റിയാണിത്. മിഡില്‍ ഈസ്റ്റിലെ ഏറ്റവും വലിയ വനിതാ സര്‍വകലാശാല അമീറ നൂറ വാഴ്സിറ്റി 80 ലക്ഷം ചതു. അടി സ്ഥലത്ത് വ്യാപിച്ചുകിടക്കുന്നു. 15 കോളേജുകളിലായി 40,000 വിദ്യാര്‍ഥിനികളെ ഉള്‍ക്കൊള്ളുന്ന സര്‍വകലാശാല ക്യാമ്പസിനകത്തു യാത്രചെയ്യുവാന്‍ മെട്രോ ട്രെയിന്‍ സര്‍വീസുമുണ്ട്.<br />
തലസ്ഥാന നഗരിയുടെ വടക്ക് കിഴക്കന്‍ പ്രദേശത്ത് വിമാനത്താവളത്തിലേക്കുള്ള ഹൈവേയുടെ ചാരത്താണ് അമീറ നൂറ ബിന്ത് അബ്ദുറഹ്മാന് സര്‍വകലാശാല സ്ഥിതി ചെയ്യുന്നത്. <br />
ഇവിടത്തെ കെട്ടിടങ്ങള്‍ തന്നെ 30 ലക്ഷത്തിലധികം ചതുരശ്ര അടി വിസ്താരമുള്ളതാണ്. 20 ബില്യന്‍ റിയാല്‍ ചെലവഴിച്ചാണ് ഇതിന്റെ പണി പൂര്‍ത്തിയാക്കിയത്. അധ്യാപകര്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കുമുള്ള താമസ സൗകര്യങ്ങള്‍, ലേഡീസ് ഹോസ്റ്റല്‍, ജുമാ മസ്ജിദ്, ഷോപ്പിംഗ്, വിനോദ കേന്ദ്രങ്ങള്‍, സ്കൂളുകള്‍, ആശുപത്രി, റിസര്‍ച്ച് സെന്റര്‍ എന്നിവയും സര്‍വകലാശാലാ സമുച്ചയത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.<br />
മെഡിക്കല്‍ കോളജിനോട് ചേര്‍ന്ന് 700 കട്ടിലുകളു ആശുപത്രികളുണ്ട്. കിംഗ് അബ്ദുല്‍ അസീസ് സിറ്റി ഫോര്‍ സയന്‍സ് ആന്റ് ടെക്നോളജിയുമായി (കാസ്റ്റ്) സഹകരിച്ച് മൂന്ന് റിസര്‍ച്ച് സെന്ററുകളും ഇവിടെ പ്രവര്‍ത്തിക്കുന്നു. നാനോ ടെക്നോളജി, ബയോ സയന്‍സ്, വിവരസാങ്കേതികവിദ്യ എന്നീ മേഖലയിലാണ് ഗവേഷണ കേന്ദ്രങ്ങള്‍.<br />
രാഷ്ട്രസ്ഥാപകന്‍ അബ്ദുല്‍ അസീസ് രാജാവിനെ ഏറ്റവും സ്വാധീനിച്ച സഹോദരി അമീറ നൂറയുടെ പേരിലുള്ള സര്‍വകലാശാല വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ റിയാദിന്റെ കിഴക്ക് ഭാഗത്തുള്ള ഗര്‍നാതയില്‍ ആരംഭിച്ചിരുന്നെങ്കിലും കൂടുതല്‍ വിശാലമായ സമുച്ചയത്തിലേക്ക് പ്രവര്‍ത്തനം മാറ്റുകയായിരുന്നു.<br />
വിദ്യാസമ്പന്നരായ വനിതകളെ വാര്‍ത്തെടുക്കുന്നതില്‍ രാജ്യത്തെ സ്വകാര്യ സര്‍വകലാശാലകളും കലയാലങ്ങളും സ്തുത്യര്‍ഹമായ സംഭാവനകള്‍ അര്‍പ്പിക്കുന്നുണ്ട്. ഇതില്‍ എടുത്തുപറയേണ്ട ഒരു സ്ഥാപനമാണ് ഇഫത്ത് സര്‍വകലശാല. ലോകത്തിന്റെ വിവിധ ഭാഗങ്ങളി#െ പ്രമുഖ കമ്പനികള്‍, സാമ്പത്തിക സ്ഥാപനങ്ങള്‍, തുടങ്ങിയവയുടെ സഹകരണത്തോടെ നല്കുന്ന പരിശീലനങ്ങളും കോഴ്സുകളും ഇഫത്തിന്റെ സവിശേഷതയാണ്. ഫൈസല്‍ രാജാവിന്റെ പത്നി ഇഫത്ത് 1999- ല്‍ തന്റെ മക്കളുടെയും പ്രമുഖ വിദ്യാഭ്യാസ വിദഗ്ധരുടേയും നേതൃത്ത്വത്തില്‍ തുടക്കമിട്ട സ്ഥാപനമാണ് ഇഫത്ത് വനിതാ കോളേജ്. കിംഗ് ഫൈസല്‍ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ കീഴില്‍ സ്വകാര്യ വനിതാ കോളേജായി ആരംഭിച്ച സ്ഥാപനം 2005-ലാണ് മൂന്ന് കോളേജുകളെ ഉള്‍പ്പെടുത്തി സര്‍വകലാശാലയായി മാറിയത്. അമേരിക്കയിലെയും ബ്രിട്ടനിലെയും ലോകപ്രശസ്ത സര്‍വകലാശാലകളുമായി ഇഫത്തിന് അക്കാദമിക്ക് സഹകരണ കരാറുകളുണ്ട്. 2008-ല്‍ മൈക്രോസോഫ്റ്റ് മിഡില്‍ ഈസ്റ്റിലെ ആദ്യത്തെ മൈക്രോസോഫ്റ്റ് അക്കാദമി തുടങ്ങിയത് ഇഫത്തിലാണ്.<br />
ഇസ്ലാമിന്റെ ധാര്‍മിക അധ്യാപനങ്ങള്‍ പാലിച്ചുകൊണ്ട് രാജ്യത്ത് ധാരാളം ഗേള്‍സ് സ്കൂളുകളും കലാലയങ്ങളും ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.<br />
എല്ലാ രംഗത്തും വനിതകളുടെ കൂടി മികവിനായി യത്നിക്കുന്ന സൗദി അറേബ്യയില്‍ സ്ത്രീകളുടെ വിദ്യാഭ്യാസത്തിനും മാത്രമായി ടെലവിഷന്‍ ചാനല്‍ കൂടി തുടങ്ങുകയാണ്. എല്ലാ രംഗവും വനിതകള്‍ തന്നെ കൈകാര്യം ചെയ്യുന്ന ഈ ചാനലിന്റെ പ്രവര്‍ത്തനം അടുത്ത വര്‍ഷം തുടങ്ങുമെന്നാണ് കരുതുന്നത്.<br />
<br />
M. Ashrafhttp://www.blogger.com/profile/03844389163144165801noreply@blogger.com2tag:blogger.com,1999:blog-3994916667192828616.post-10688604887414626542013-08-17T19:34:00.003+03:002013-08-17T19:34:47.108+03:00വാര്‍ത്തകളുടെ പാചകം <br />
<br />
<div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgVVNJp8OUiIh_CMEySt54uGvwkTd0kICsqgUXvvox_5wDbrFe-yfgD8I-xBVhPUU5gJujZeLZGhJxyO9lZeYlNoj37tbnfLRPsn3ippgBAvbTUECgmwYPmlGU9_EzDBlPiN09y1K7fYmCO/s1600/suppliment.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" height="320" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgVVNJp8OUiIh_CMEySt54uGvwkTd0kICsqgUXvvox_5wDbrFe-yfgD8I-xBVhPUU5gJujZeLZGhJxyO9lZeYlNoj37tbnfLRPsn3ippgBAvbTUECgmwYPmlGU9_EzDBlPiN09y1K7fYmCO/s320/suppliment.jpg" width="280" /></a></div>
<br />
<br />
സംഭവങ്ങളെ പര്‍വതീകരിക്കുകയും ന്യൂനീകരിക്കുകയും വികലമാക്കുകയും ചെയ്യുന്നതില്‍ മാധ്യമങ്ങള്‍ വഹിക്കുന്ന പങ്ക് ഇപ്പോള്‍ സാധാരണക്കാര്‍ക്കിടയില്‍പോലും ചര്‍ച്ചാ വിഷയമാണ്. വിവാദങ്ങള്‍ക്ക് അര്‍ഹമായതിലേറേ സ്ഥാനവും പ്രാധാന്യവും ലഭിക്കുമ്പോള്‍ സാധാരണക്കാരന് പത്രം ചുരുട്ടിവെക്കുകയോ ചാനല്‍ മാറ്റി നോക്കുകയോ ചെയ്യുന്നു.<br />
ആളുകളെ പിടിച്ചിരുത്താനും റേറ്റിംഗ് കൂട്ടാനും ടെലിവിഷന്‍ ചാനലുകള്‍ ഏതറ്റംവരേയും പോകാന്‍ തയാറാണ് എന്നു തെളിയിക്കുന്നതാണ് വ്യക്തിഹത്യകളിലേക്ക് പോലും നീങ്ങുന്ന തരത്തിലുള്ള റിപ്പോര്‍ട്ടിംഗും ചര്‍ച്ചകളും. ഗോപ്യമായത് കാണാനുള്ള ആളുകളുടെ ത്വര വാര്‍ത്തകളില്‍ സന്നിവേശിപ്പിച്ച് അതുവഴി റേറ്റിംഗ് വര്‍ധിപ്പിക്കാന്‍ ശ്രമിക്കുമ്പോള്‍ പെണ്ണുടലുകള്‍ക്കും വേണ്ടിവന്നാല്‍ കിടപ്പറ രംഗങ്ങള്‍ക്കുപോലും ദൃശ്യമൊരുക്കാന്‍ ചാനലുകള്‍ ധൈര്യം കാണിക്കുന്നു. ഒളിക്യാമറാ ദൃശ്യങ്ങള്‍ സ്റ്റോക്കുണ്ടെന്നും അത് ഏതുനിമിഷവും സ്ക്രീനില്‍ തെളിയാമെന്നും പ്രേക്ഷകര്‍ക്ക് പ്രതീക്ഷ നല്കി അതിനെ ചുറ്റിപ്പറ്റിയുള്ള ചര്‍ച്ചകള്‍ക്ക് പ്രമുഖരെ ക്ഷണിച്ചുവരുത്തി പുതിയ പരീക്ഷണങ്ങള്‍ക്ക് ഒരുമ്പെടുകയാണ് ചാനലുകള്‍.<br />
കണക്കില്ലാത്ത കോടികള്‍ തട്ടിയെന്ന് പ്രതിപക്ഷവും ഓ, അത് വെറും ഏഴ് കോടിയേ ഉള്ളൂവെന്ന് ഭരണപക്ഷവും പറയുന്ന സോളാര്‍ തട്ടിപ്പ് കേസിനെ തുടര്‍ന്ന് കേരള മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരെ ദൃശ്യമായ മാധ്യമ പടയൊരുക്കം സമാനതകളില്ലാത്തതാണ്. സവിശേഷ ശ്രദ്ധയര്‍ഹിക്കുന്ന മറ്റുപല വിഷയങ്ങള്‍ കടന്നുവന്നെങ്കിലും അതെല്ലാം ഈയാംപാറ്റകളെ പോലെ ചത്തുവീണു. സോളാര്‍ താപത്തില്‍ മുഖ്യമന്ത്രിയും അദ്ദേഹത്തിന്റെ സ്റ്റാഫ് അംഗങ്ങളായിരുന്നവരും അവരെ ചുറ്റിപ്പറ്റിയുള്ള വിവാദങ്ങളും ജ്വലിച്ചുനിന്നു.<br />
വ്യക്തികളും പാര്‍ട്ടികളും പാര്‍ട്ടികളിലെ ഗ്രൂപ്പുകളും അതോടൊപ്പം ഏതാനും മാധ്യമ പ്രവര്‍ത്തകരുടെ താല്പര്യങ്ങളും ഒത്തുചേര്‍ന്നപ്പോഴാണ് പ്രതിപക്ഷ സമരത്തിനപ്പുറം സോളാര്‍ വാര്‍ത്തകള്‍ക്ക് എപ്പോഴും എരിവും പുളിയും പകര്‍ന്നു കിട്ടിയത്.<br />
ഈ മാധ്യമ പടയൊരുക്കത്തിനു പിന്നിലെ രാഷ്ട്രീയ ഗൂഢാലോചനകളും പണമൊഴുക്കും സംബന്ധിച്ച ആരോപണങ്ങള്‍ സ്വതന്ത്ര ഇന്ത്യയില്‍ അച്ചടി, ഇലക്ട്രോണിക് മാധ്യമങ്ങള്‍ എത്തിച്ചേര്‍ന്നിരിക്കുന്ന വഴിത്തിരിവിലേക്കാണ് വിരല്‍ ചൂണ്ടുന്നത്.<br />
സാക്ഷര കേരളത്തില്‍പോലും ഇതാണ് സ്ഥിതിയെങ്കില്‍ വിശ്വാസ്യത വേണ്ടെന്നുവെച്ച മാധ്യമങ്ങള്‍ ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിലെ ജനങ്ങളെയും ജനവികാരത്തെയും എങ്ങനെയൊക്കെ കൈകാര്യം ചെയ്യുമെന്ന് ഊഹിക്കാന്‍ പ്രയാസമില്ല. പട്ടിണിയോട് മല്ലിടുന്ന സാധാരണ ജനം ഇതൊന്നും കാണാന്‍ ഇടയില്ലെന്ന് ആശ്വസിക്കാന്‍ തരമില്ല, കാരണം അവരുടെ കൈകളിലേക്ക് ടെലിവിഷന്‍ സെറ്റുകളും കംപ്യൂട്ടറുകളും എത്തിക്കാന്‍ ഭരണകൂടങ്ങളും പാര്‍ട്ടികളും കോര്‍പറേറ്റുകളും മത്സരിക്കുകയാണ്.<br />
വസ്തുനിഷ്ഠമായി കാര്യങ്ങള്‍ അവതരിപ്പിക്കുന്ന രീതി ഇന്ത്യന്‍ മാധ്യമങ്ങള്‍ കൈയൊഴിഞ്ഞിടത്ത് മാധ്യമ സ്ഥാപനങ്ങളും അവയെ നിയന്ത്രിക്കുന്ന കോര്‍പറേറ്റുകളുമാണ് നേരും നീതിയും വേണമെന്ന് ആഗ്രഹിക്കുന്ന പത്രപ്രവര്‍ത്തകരെപോലും ഇന്ന് ചലിപ്പിക്കുന്നത്.<br />
മാധ്യമ അപചയങ്ങളെക്കുറിച്ച് ചര്‍ച്ചകള്‍ സാധാരണമാണെങ്കിലും പ്രസ് കൗണ്‍സിലും സര്‍ക്കാരുകളുമൊക്കെ ഇരുട്ടില്‍ തപ്പുമ്പോള്‍ ആടിനെ പട്ടിയാക്കി തല്ലിക്കൊല്ലുന്നതില്‍ കോര്‍പറേറ്റ് മുതലാളിമാര്‍ എപ്പോഴും വിജയം വരിക്കുന്നു.<br />
ബ്രിട്ടീഷുകാരില്‍നിന്നുള്ള സ്വാതന്ത്ര്യ പോരാട്ടത്തില്‍ മാധ്യമങ്ങള്‍ സുപ്രധാന പങ്കുവഹിച്ചെങ്കില്‍, മാധ്യമങ്ങള്‍ ഇന്ന് ജനപക്ഷത്തെ വിസ്മരിച്ചുകൊണ്ട് കോര്‍പറേറ്റുകളുടെ സ്വാധീനത്തിലാണ്. സാമ്പത്തിക ഉദാരീകരണത്തോടെ ഇലക്ട്രോണിക് മാധ്യമങ്ങള്‍ക്ക് വന്‍വളര്‍ച്ചയാണ് ദൃശ്യമായതെങ്കിലും ഒളിഞ്ഞും തെളിഞ്ഞും സര്‍ക്കാരിന്റെ ഭാഗത്തുനിന്നുള്ള നിയന്ത്രണങ്ങളോടൊപ്പം കോര്‍പറേറ്റുകളുടെ കൈകടത്തലുകളാണ് ഏറ്റവും വലിയ വെല്ലുവിളി.<br />
സാമൂഹിക സ്ഥാപനങ്ങളെന്ന നിലയില്‍ സമൂഹത്തിന്റെ പൊതുതാല്പര്യങ്ങള് സംരക്ഷിക്കാനുള്ള ചുമതലയാണ് മാധ്യമങ്ങള്‍ നിറവേറ്റേണ്ടത്. നവഇലക്ട്രോണിക് മാധ്യമങ്ങളിലൂടെ അഭിപ്രായ സ്വാതന്ത്ര്യം സംരക്ഷിക്കപ്പെടുമെന്ന ധാരണ തിരുത്തുന്നതാണ് അമേരിക്കയുടെ നേതൃത്വത്തില്‍ നടക്കുന്ന ഇന്റര്‍നെറ്റ് ചോര്‍ത്തലില്‍ തുടങ്ങി വെബ്സൈറ്റുകളുടെ നിരീക്ഷണത്തിലും അവ ബ്ലോക്ക് ചെയ്യുന്നതിലും എത്തിനില്‍ക്കുന്ന നടപടികള്‍.<br />
ഈജിപ്തില്‍ ജനാധിപത്യ രീതിയില്‍ തെരഞ്ഞെടുക്കപ്പെട്ട ആദ്യപ്രസിഡന്റ് മുഹമ്മദ് മുര്‍സിയെ അട്ടിമറിച്ച പട്ടാള അധികാരികള്‍ അതോടൊപ്പം ചെയ്ത ആദ്യത്തെ നടപടി എതിരുനില്‍ക്കുന്ന മാധ്യമങ്ങളെ തച്ചുടക്കുകയായിരുന്നു. ഇലക്ട്രോണിക് മാധ്യമങ്ങളെ ചൊല്‍പ്പടിക്ക് നിര്‍ത്താനുള്ള അധികാരമാണ് ഇന്ത്യയില്‍ ഭേദഗതി ചെയ്യപ്പെട്ട വിവര സാങ്കേതിക വിദ്യാ നിയമം സര്‍ക്കാരിന് നല്‍കുന്നത്.<br />
സ്വാത്രന്ത്യത്തിനുശേഷം അരനൂറ്റാണ്ടോളം മാധ്യമങ്ങളുടെ നിയന്ത്രണം സര്‍ക്കാരിനായിരുന്നുവെങ്കില്‍ 1990-കളില്‍ രാജ്യത്ത് നടപ്പാക്കിയ ഉദാരവല്‍കരണത്തോടെ തഴച്ചുവളര്‍ന്ന സ്വകാര്യ മേഖലയിലെ മാധ്യമങ്ങളെ ഇപ്പോള്‍ കോര്‍പറേറ്റുകളാണ് സമര്‍ഥമായി ഉപയോഗപ്പെടുത്തുന്നത്.<br />
ഇന്ത്യയിലെ പല മാധ്യമങ്ങളുടേയും പിറകില്‍ വന്‍കിട ബിസിനസുകാര്‍ ഒളിച്ചിരിപ്പുണ്ട്. രാഷ്ട്രീയക്കാര്‍ക്കുവേണ്ടി ബിസിനസുകാര്‍ നടത്തുന്ന ചാനലുകളും പത്രങ്ങളും വെബ്സൈറ്റുകളുമുണ്ട്. വന്‍കിട മാധ്യമ സ്ഥാപനങ്ങളായ സണ്‍ ടി.വിക്കും സ്റ്റാര്‍ ഇന്ത്യക്കും മറ്റു ഗ്രൂപ്പുകള്‍ക്കും ചില്ലറ മാധ്യമങ്ങളല്ല ഉള്ളത്. ചില ചാനലുകളുടെ യഥാര്‍ഥ ഉടമകളാരാണെന്ന് കണ്ടെത്താന്‍ കഴിയാത്ത വിധമാണ് ഘടന. പശ്ചിമബംഗാളിലെ സാധാരണക്കാരെ വഴിയാധാരമാക്കി ചിട്ടിത്തട്ടിപ്പ് നടത്തിയ ശാരദാ ഗ്രൂപ്പ് മാധ്യമ സ്ഥാപനങ്ങളുടെ കൂടി ഉടമകളാണ്. ശാരദാ ഗ്രൂപ്പിന്റെ തട്ടിപ്പിനെ തുടര്‍ന്ന് ചാനലുകളോട് ഓഹരി ഘടന വെളിപ്പെടുത്താന്‍ വാര്‍ത്താ വിതരണ, പ്രക്ഷേപണ മന്ത്രാലയം ആവശ്യപ്പെട്ടിരുന്നു. സ്വതന്ത്ര വാര്‍ത്താ പോര്‍ട്ടലുകള്‍ക്കു പിന്നിലുള്ള രാഷ്ട്രീയക്കാരുടെ പേരുവിവരങ്ങളാണ് ഇതുവഴി പുറത്തുവന്നത്.<br />
കോര്‍പറേറ്റ്, രാഷ്ട്രീയ താല്പര്യമുള്ളവര് ഇന്ത്യന്‍ മാധ്യമങ്ങളില്‍ വന്‍തോതില്‍ മുതല്‍മുടക്കിയിട്ടുണ്ട് എന്നതില്‍ ഒട്ടും സംശയമില്ല. തമിഴ്നാട്ടില്‍ മിക്ക പാര്‍ട്ടികള്‍ക്കും സ്വന്തം ചാനലുകളുണ്ട്. മുന്‍മുഖ്യമന്ത്രി എം. കരുണാനിധിയുടെ മരുമകന് നടത്തുന്ന സണ്‍ ഗ്രൂപ്പിന് 32 ടെലിവിഷന്‍ ചാനലുകളും 45 റേഡിയോ നിലയങ്ങളുമാണ് ഉള്ളത്. കേബിള്‍ വിതരണ ശൃംഖലയും ഇവര്‍ക്കു സ്വന്തം. കുത്തകകളെ തച്ചുടച്ച് ഒരു കമ്പനിക്ക് ഒന്നോ രണ്ടോ മാധ്യമങ്ങളെന്ന ആലോചനപോലും സര്‍ക്കാര്‍ പാതിവഴിയില്‍ ഉപേക്ഷിച്ച മട്ടാണ്.<br />
സ്വതന്ത്ര മാധ്യമങ്ങളെ ഇല്ലാതാക്കാന്‍ ലോകത്തെമ്പാടും ആസൂത്രിത ശ്രമങ്ങള്‍ നടക്കുമ്പോള്‍ തന്നെയാണ് ഇന്ത്യന്‍ മാധ്യമങ്ങളും വിശ്വാസ്യത കളഞ്ഞുകുളിക്കുന്നത്. ജനാധിപത്യത്തിനുവേണ്ടി ജനകോടികള്‍ തെരുവിലിറങ്ങിയ അറബ് വസന്ത വര്‍ഷമായ 2011-ല്‍ കൊല്ലപ്പെട്ട റിപ്പോര്‍ട്ടര്‍മാരുടെ എണ്ണം 16 ശതമാനത്തില്‍നിന്ന് 66 ശതമാനമായാണ് ഉയര്‍ന്നത്. അറസ്റ്റും ഭീഷണിയും 43 ശതമാനം വര്‍ധിച്ചു. തട്ടിക്കൊണ്ടുപോകലുകളും കൂടിക്കൊണ്ടിരിക്കുന്നു. ധാരാളം പത്രപ്രവര്‍ത്തകര്‍ സ്വന്തം രാജ്യംവിടാനും മറ്റു നാടുകളില്‍ ജോലി തുടരാനും നിര്‍ബന്ധിതരായി. സെന്‍സര്‍ഷിപ്പ് കഠിനമാക്കുന്ന രാജ്യങ്ങളുടെ എണ്ണവും വര്‍ധിച്ചുകൊണ്ടിരിക്കുന്നു.<br />
വസ്തുനിഷ്ഠമായ വിവരങ്ങള്‍ മറച്ചുവെച്ച് തങ്ങളുടെ ബിസിനസ് താല്പര്യങ്ങള്ക്കും അവയുടെ സംരക്ഷണം ഉറപ്പുനല്‍കുന്ന രാഷ്ട്രീയ മേലാളന്മാര്ക്കും വേണ്ടി കുഴലൂത്ത് നടത്തുന്ന ഇന്ത്യന്‍ മാധ്യമങ്ങളെ വീണ്ടും സര്‍ക്കാര്‍ നിയന്ത്രണത്തിലേക്ക് കൊണ്ടുപോകേണ്ടിവരുമോ എന്ന ചര്‍ച്ചകള്‍ക്ക് ഇപ്പോള്‍ പ്രാധാന്യമേറി വരികയാണ്.<br />
മാധ്യമങ്ങളെ നിയന്ത്രിക്കുകയല്ല, അവ സ്വയം നിയന്ത്രിക്കുകയാണ് വേണ്ടതെന്ന് കേരള മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി മുതല്‍ പുതിയ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് പി.സദാശിവം വരെ പറയുമ്പോള്‍ മാധ്യമങ്ങള്‍ നടത്തുന്ന രാഷ്ട്രീയ ഗൂഢാലോചനകളും പെയ്ഡ് ന്യൂസുകളുടെ അതിപ്രസരവുമാണ് തെളിഞ്ഞുവരുന്നത്.<br />
തങ്ങളാണ് ഉടമകളെന്നതിനാല്‍ മാധ്യമങ്ങളുടെ നിയന്ത്രണം തങ്ങള്‍ തന്നെയാണ് നിര്‍വഹിക്കേണ്ടതെന്ന് പുതിയ കുത്തക മുതലാളികമാര്‍ ശഠിക്കുന്നു. സത്യസന്ധതക്കും നീതിക്കും നിലകൊള്ളുന്ന പത്രപ്രവര്‍ത്തകരെ ചൊല്പടിക്കു നിര്‍ത്തുകയോ അല്ലെങ്കില്‍ അവരെ പുറന്തള്ളി സ്വന്തക്കാരെ വെച്ചുകൊണ്ട് ദൗത്യം പൂര്‍ത്തീകരിക്കുകയോ ചെയ്യുന്നു മാധ്യമ മുതലാളിമാര്‍. സാമ്പത്തിക ക്രമക്കേടുകള്‍ മറച്ചുവെക്കാനും രാഷ്ട്രീയ മാറ്റങ്ങള്‍ക്കും മാധ്യമങ്ങള്‍ ചരടുവലിച്ച എത്രയോ സംഭവങ്ങള്‍ ഈയടുത്ത കാലത്ത് ഇന്ത്യയില്‍ പ്രകടമായി. മാധ്യമ ഉടമകളില്‍നിന്നു മാത്രമല്ല, മാധ്യമ പ്രവര്‍ത്തകരെ സമര്‍ഥമായി സ്വന്തം താല്പര്യങ്ങള്ക്കു വേണ്ടി ഉപയോഗിക്കുന്ന ബിസിനസുകാരും രാഷ്ട്രീയ നേതാക്കളും പുതുമയല്ലാതായിട്ടുണ്ട്. മുണ്ടും ഷര്‍ട്ടും സമ്മാനിച്ച് സ്വന്തം ചിത്രങ്ങളും വാര്‍ത്തകളും മാധ്യമങ്ങളില്‍ വരുത്തിക്കുന്ന തുക്കടാ നേതാക്കള്‍ മുതല്‍ കോടികളൊഴുക്കുന്ന വമ്പന്‍ സ്രാവുകള്‍വരെയുണ്ട്.<br />
നീരാ റാഡിയ ടേപ്പ് കേസില്‍ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്കുവേണ്ടി റിപ്പോര്‍ട്ടര്‍മാരേയും മാധ്യമങ്ങളേയും എങ്ങനെയൊക്കെ ഉപയോഗിക്കുന്നുവെന്ന് ജനം കണ്ടു. വന്‍കിട ബിസിനസുകാരും രാഷ്ട്രീയ രംഗത്തെ വന്‍തോക്കുകളും സ്വാധീനമുള്ള പത്രപവര്‍ത്തകരും ലോബിയിസ്റ്റുകളുമൊക്കെ ഉള്‍പ്പെടുന്ന സംഘങ്ങള്‍ പിന്നാമ്പുറത്ത് സജീവമായിരിക്കുമ്പോള്‍ വിശ്വസ്തമെന്നു കരുതി ഒരു വാര്‍ത്ത വായിക്കാനോ കേള്‍ക്കാനോ സാധിക്കാതെ വരുന്നു. വാര്‍ത്തകള്‍ സൃഷ്ടിക്കുന്നതിലും അവ ചത്തൊടുങ്ങാതെ നിലനര്‍ത്തുന്നതിലും അഹിതകരമായ വാര്‍ത്തകള്‍ തമസ്കരിക്കുന്നതിലും വിപണി ശക്തികളാണ് മുഖ്യപങ്കു വഹിക്കുന്നതെന്നാണ് നീരാ റാഡിയ ടേപ്പ് കേസും സമീപകാലത്തു പുറത്തുവന്ന നിരവധി പെയ്ഡ് ന്യൂസ് സംഭവങ്ങളും അടിവരയിടുന്നത്. ഇതിനിടയില്‍ യഥാര്‍ഥ വാര്‍ത്തകളായി മാറേണ്ടതും വീണ്ടും വീണ്ടും ചര്‍ച്ച ചെയ്യേണ്ടതുമായ എത്രയോ സംഭവങ്ങള്‍ ആരോരുമറിയാതെ പോകുന്നു.<br />
<br />
<br />
<br />
<br />
M. Ashrafhttp://www.blogger.com/profile/03844389163144165801noreply@blogger.com8tag:blogger.com,1999:blog-3994916667192828616.post-18490885626306690282013-02-04T15:07:00.004+03:002013-02-04T15:07:54.200+03:00പ്രവാസികളുടെ പണം ആരു കൊണ്ടുപോകുന്നു?<br />
<div class="MsoNormal">
</div>
<div class="MsoNormal">
<span style="font-family: ML-TTRevathi; font-size: x-large;"></span></div>
<div class="MsoNormal">
<span style="font-family: ML-TTRevathi; font-size: x-large;"><br /></span></div>
<div class="MsoNormal">
<span style="font-family: ML-TTRevathi; font-size: x-large;">പ്രവാസികള്‍ അയക്കുന്ന പണത്തെ കുറിച്ച് പ്രകീര്‍ത്തിക്കാന്‍ നമ്മുടെ നേതാക്കള്‍ക്കും മന്ത്രിമാര്‍ക്കും നൂറുനാക്കാണ്. കുടുംബം പുലര്‍ത്താന്‍ നാടു വിട്ടുപോയവര്‍ പണം അയച്ചിരുന്നില്ലെങ്കില്‍ നാടിന്റെ നടുവൊടിഞ്ഞേനേ എന്നു പറയുമ്പോള്‍ പ്രവാസികള്‍ സുഖിക്കുന്ന കാലം കഴിഞ്ഞുപോയ കാര്യം എല്ലാവരും സൗകര്യപൂര്‍വം വിസ്മരിക്കുന്നു. കൊച്ചിയില്‍ ഈ മാസം നടന്ന പ്രവാസി സമ്മേളനത്തില്‍ പ്രധാനമന്ത്രി ഡോ. മന്മോഹന് സിംഗ് തന്നെ പ്രവാസിപ്പണത്തിനു ഗുഡ് സര്‍ട്ടിഫിക്കറ്റ് നല്കി. </span></div>
<div class="MsoNormal">
<span style="font-family: ML-TTRevathi; font-size: x-large;">ഗള്‍ഫ് നാടുകളില്‍നിന്ന് പ്രവാസികള്‍ നാട്ടിലയച്ച പണത്തിന്റെ കണക്കുകള്‍ ഗള്‍ഫ് രാജ്യങ്ങളും അതു സ്വീകരിച്ച ഇന്ത്യയും പുറത്തു വിടാറുണ്ട്. കഴിഞ്ഞ മാസം അയച്ച പണം ഒന്നിനും തികഞ്ഞില്ലെന്ന കുടുംബക്കാരുടെ പരാതികളുടെ ഷോക്കില്‍നിന്ന് മുക്തമാകാന്‍ പ്രവാസി ടി.വിക്കു മുന്നില്‍ ചടഞ്ഞിരിക്കുമ്പോഴായിരിക്കും അമ്പരപ്പിക്കുന്ന കോടികളുടെ കണക്കു കേള്‍ക്കുന്നത്.</span></div>
<div class="MsoNormal">
<span style="font-family: ML-TTRevathi; font-size: x-large;">ഗള്‍ഫില്‍നിന്നു കിട്ടുന്ന ശമ്പളത്തില്‍ ഒട്ടും മിച്ചം വെക്കാതെ അയച്ചിട്ടും കുടുംബത്തിന്റെ ആവശ്യങ്ങള്‍ തീരുന്നില്ല. അടുത്ത മാസം പണം അയക്കാനാകുമ്പോഴേക്കും അവിടുന്നും ഇവിടുന്നും വായ്പ വാങ്ങിയതിന്റെ കണക്കു കൂടി എത്തുകയായി. </span></div>
<div class="MsoNormal">
<span style="font-family: ML-TTRevathi; font-size: x-large;">വിലക്കയറ്റം ആഗോള പ്രതിഭാസമാണെന്നു പറഞ്ഞ് നേതാക്കളും മന്ത്രിമാരും ജനങ്ങളെ ആശ്വസിപ്പിക്കുന്നതിലെ വസ്തുത തൊട്ടറിയുന്നവനാണ് പ്രവാസി. ഇവിടെയും അവിടെയും ഒരുപോലെ വിലക്കയറ്റം. രണ്ടിടത്തും പ്രവാസിക്ക് വരുമാനത്തില്‍ ചെറിയൊരു ഭാഗം പോലും മിച്ചം വെക്കാന്‍ സാധിക്കുന്നില്ല. രൂക്ഷമായിക്കൊണ്ടേയിരിക്കുന്ന വിലക്കയറ്റമാണ് പ്രവാസികളുടെ നടുവൊടിക്കുന്നതില്‍ മുഖ്യ പങ്കു വഹിക്കുന്നത്. ഗള്ഫുകാര് ആഡംബരത്തിനും പൊങ്ങച്ചത്തിനും പണം വാരിക്കോരി ചെലവഴിക്കുന്നുവെന്ന് ആദ്യമൊക്കെ നാട്ടില്‍ ഒരു പറച്ചിലുണ്ടായിരുന്നു. ഇന്നിപ്പോള്‍ പ്രവാസികളുടെ കുടുംബങ്ങളും രണ്ടറ്റം മുട്ടിക്കാന്‍ പാടുപെടുന്നു.</span></div>
<div class="MsoNormal">
<span style="font-family: ML-TTRevathi; font-size: x-large;">അയ്യോ, നാട്ടില്‍ ഒരു മാസം തികച്ചുനില്‍ക്കാനാവില്ലെന്ന പരിഭവങ്ങളാണ് അവധിക്കാലം കഴിഞ്ഞ് തിരിച്ചെത്തുന്ന പ്രവാസികള്‍ പങ്കുവെക്കുന്നത്. </span></div>
<div class="MsoNormal">
<span style="font-family: ML-TTRevathi; font-size: x-large;">വിലക്കയറ്റം ഇന്ത്യയിലും ഗള്‍ഫിലും മാത്രമല്ല, ലോകാടിസ്ഥാനത്തില്‍ തന്നെ ഇന്ന് ചര്‍ച്ചാവിഷയമാണ് -പ്രത്യേകിച്ചും ഭക്ഷ്യസാധനങ്ങളുടെ വിലക്കയറ്റം. വരുമാനത്തിന്റെ ഭൂരിഭാഗവും വിശപ്പടക്കാന്‍ വേണ്ടി മാത്രം വിനിയോഗിക്കുന്ന അവസ്ഥയിലേക്കാണ് ഭക്ഷ്യവസ്തുക്കളുടെ വിലക്കയറ്റം ജനങ്ങളെ എത്തിച്ചിരിക്കുന്നത്. ഫുഡ് ഇന്‍ഫ്ളേഷന്‍ എന്നു പേരിട്ട് സാമ്പത്തിക ശാസ്ത്രജ്ഞരും വിദഗ്ധരും അതേക്കുറിച്ച് ചര്‍ച്ച ചെയ്യുമ്പോഴും പാവങ്ങളുടെയും സാധാരണക്കാരുടെയും സ്ഥിതി ദയനീയമായിക്കൊണ്ടിരിക്കുന്നു. </span></div>
<div class="MsoNormal">
<span style="font-family: ML-TTRevathi; font-size: x-large;">പാവങ്ങളുടെ സാഹചര്യങ്ങളെ കുറിച്ചും പരിഹാര മാര്‍ഗങ്ങളെ കുറിച്ചുമുള്ള ചര്‍ച്ചകള്‍ക്കു മാത്രമാണ് പഞ്ഞമില്ലാത്തത്. കഴിഞ്ഞയാഴ്ച ജയ്പൂരില്‍ സമാപിച്ച കോണ്‍ഗ്രസിന്റെ ചിന്തന്‍ ശിബിറും അതുപോലുള്ള സമ്മേളനങ്ങളും പാവങ്ങള്‍ക്കു വേണ്ടി ഒഴുക്കിയ കണ്ണീരിനു കണക്കില്ല.</span></div>
<div class="MsoNormal">
<span style="font-family: ML-TTRevathi; font-size: x-large;">പണിയും വരുമാനവുമില്ലാതെ കോടികള്‍ ജീവിക്കുന്ന ഇന്ത്യയില്‍ പ്രധാനമന്ത്രി ഡോ. മന്മോഹന് സിംഗും ധനമന്ത്രി പി.ചിദംബരവും അതുപോലെ സാമ്പത്തിക ശാസ്ത്രജ്ഞരും നൂറുകൂട്ടം സിദ്ധാന്തങ്ങള്‍ അവതരിപ്പിക്കുന്നു. സിദ്ധാന്തങ്ങള്‍ കൊണ്ട് വിശപ്പടക്കാന്‍ പാവങ്ങളും സിദ്ധാന്തങ്ങളില്‍നിന്ന് ആനുകൂല്യങ്ങള്‍ നേടി വരുമാനം വര്‍ധിപ്പിക്കാന്‍ ധനികരും എന്നതാണ് ഇന്ത്യയിലെ ഇന്നത്തെ അവസ്ഥ. രാജ്യത്തെ പാവങ്ങള്‍ കൂടുതല്‍ പാവങ്ങളും സമ്പന്നര്‍ കൂടുതല്‍ സമ്പന്നരുമാകുന്നുവെന്ന് പൊതുവെ പറയാറുണ്ട്. </span></div>
<div class="MsoNormal">
<span style="font-family: ML-TTRevathi; font-size: x-large;">ഏറ്റവും ഒടുവില്‍ സ്വര്‍ണം ഇറക്കുമതിയുടെ തീരുവ 50 ശതമാനം വര്‍ധിപ്പിച്ച് പുറത്തേക്കുള്ള ഡോളറിന്റെ ഒഴുക്കിനു തടയിടാനുള്ള ശ്രമത്തിലാണ് സര്‍ക്കാര്‍. ഇറക്കുമതി ചുങ്കം നാല് ശതമാനത്തില്‍നിന്ന് ആറു ശതമാനമായി വര്‍ധിപ്പിച്ചത് സ്വര്‍ണത്തിന്റെ നിക്ഷേപ ഡിമാന്റ് കുറക്കുമെന്നാണ് ധനമന്ത്രി കണക്കുകൂട്ടുന്നത്. സവാള വാങ്ങുന്നതു പോലെ സാധാരണക്കാരന് സ്വര്‍ണം വാങ്ങില്ലെങ്കിലും ഈ തീരുവവര്‍ധനയും സ്വര്‍ണ നിരക്കില്‍ വര്‍ധന വരുത്തി അവനെ തന്നെയാണ് അന്തിമമായി ബാധിക്കുക. പുതിയ തീരുവ മറികടക്കാന്‍ കള്ളക്കടത്തിന്റെ മാര്‍ഗങ്ങള്‍ തുറന്നുകിടക്കുന്നു. അത് കള്ളപ്പണത്തിന്റെ ഒഴുക്ക് ഒന്നു കൂടി വര്‍ധിപ്പിച്ച് പണപ്പെരുപ്പവും വിലക്കയറ്റവും രൂക്ഷമാക്കുമെന്നത് സിദ്ധാന്തത്തിനുമപ്പുറത്ത് സാധാരണക്കാരനു മനസ്സിലാകുന്ന പ്രായോഗിക വശം. </span></div>
<div class="MsoNormal">
<span style="font-family: ML-TTRevathi; font-size: x-large;">ആഗോള സാമ്പത്തിക മാന്ദ്യത്തിന്റെയും പ്രതിസന്ധിയുടെയും ആഘാതത്തില്‍ നഷ്ടപ്പെട്ടുപോയ വളര്‍ച്ചാനിരക്ക് തിരിച്ചുപിടിക്കാന്‍ വെമ്പുന്ന പ്രധാനമന്ത്രിയുടെ സ്വപ്ന ഇന്ത്യയുടെ മറുഭാഗത്ത് കൊയ്ത്തു കഴിഞ്ഞ പാടങ്ങളില്‍ അവശേഷിക്കുന്ന ധാന്യമണികള്‍ക്കായി അടിപിടി കൂടുന്ന പാവങ്ങളുണ്ട്. ഇക്കൂട്ടരെ വിസ്മരിച്ചുകൊണ്ടാണ് അമേരിക്കയടക്കമുള്ള സാമ്പത്തിക ശക്തികളുടെ തീട്ടൂരങ്ങള്‍ക്ക് അനുസൃതമായ ആഗോളവല്‍ക്കരണ, ഉദാരവല്‍ക്കരണ നയങ്ങളുമായി കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ടു പോകുന്നത്. വളര്‍ച്ചാ നിരക്ക് മാത്രം മുന്നില്‍ കണ്ട് പരക്കം പായുമ്പോള്‍ സര്‍ക്കാര്‍ സബ്സിഡികളുടെ ബലത്തിലെങ്കിലും ജീവിതം മുന്നോട്ടു നീക്കിയിരുന്ന പാവങ്ങള്‍ ഞെരിഞ്ഞമരുന്നു. സാമ്പത്തിക പരിഷ്കരണത്തിന്റെ ഫലമായി ഇന്ത്യയിലെ പട്ടിണിപ്പാവങ്ങളുടെ ജീവിത നിലവാരം മെച്ചപ്പെട്ടുവെന്നും അവര്‍ ധാരാളമായി ഭക്ഷണ സാധനങ്ങള്‍ വാങ്ങി കഴിച്ചു തുടങ്ങിയെന്നും അതുകൊണ്ടാണ് വില വര്‍ധിക്കുന്നതെന്നും ഇവിടെ സിദ്ധാന്തങ്ങള്‍ മെനയപ്പെട്ടു. സബ്സിഡി ഒഴിവാക്കിയും മറ്റും പൊതുവിതരണ ശൃംഖല തകര്‍ക്കുമ്പോള്‍ പൂഴ്ത്തിവെപ്പും കരിഞ്ചന്തയും സാധാരണമാവുകയും വിലക്കയറ്റത്തിലേക്ക് നയിക്കുകയും ചെയ്യുന്നു. ഉല്പാദകനും ഉപഭോക്താവിനും ഇടയിലുള്ള ഏജന്റുമാര്‍ക്ക് തടിച്ചുകൊഴുക്കാനുള്ള മാര്‍ഗങ്ങളാണ് എല്ലാ മേഖലയിലും സര്‍ക്കാര്‍ തുറന്നു കൊടുക്കുന്നത്. അവശ്യ വസ്തുക്കള്‍ പൊതുവിതരണം വഴി ന്യായവിലക്ക് ലഭ്യമാക്കിയാല്‍ വിലക്കയറ്റം തടയാനാകുമെന്ന സാധാരണക്കാരന്റെ പക്കലുള്ള സിദ്ധാന്തം മുദ്രാവാക്യങ്ങളായി പരിണമിക്കുന്നു. എല്ലാം വിപണി അധിഷ്ഠിതമാകണമെന്ന് ശഠിക്കുമ്പോള്‍ വിപണി ശക്തികള്‍ നിര്‍ണയിക്കുന്ന വിളകള്‍ക്കു മാത്രമായി സ്ഥാനം. </span></div>
<div class="MsoNormal">
<span style="font-family: ML-TTRevathi; font-size: x-large;">വിലക്കയറ്റത്തിന്റെ കെടുതികള്‍ അനുഭവിക്കുന്ന തൊഴിലാളികളുടെയും കൃഷിക്കാരുടെയും കൂട്ടത്തില്‍ തന്നെയാണ് പ്രവാസി സാധാരണക്കാരുടെ കുടുംബങ്ങളുമിന്ന്. പണിയെടുക്കുന്ന സ്ഥലങ്ങളില്‍ ജീവിതച്ചെലവിന്റെ വര്‍ധനയും നാട്ടില്‍ അതിരൂക്ഷമായ വലിക്കയറ്റവും പ്രവാസിയെ ഒരുപോലെ പിടിച്ചുമുറുക്കുന്നു. സ്വദേശിവല്‍ക്കരണത്തിന്റെ ഭാഗമായുള്ള തിരിച്ചുപോക്ക് പല കുടുംബങ്ങളിലും പ്രശ്നങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമാക്കുകയും ചെയ്യുന്നു. </span></div>
<div class="MsoNormal">
<span style="font-family: ML-TTRevathi; font-size: x-large;">പ്രവാസികളുടെ സാമൂഹിക സുരക്ഷ ഉറപ്പു വരുത്തുമെന്ന് കേന്ദ്ര, സംസ്ഥാന പ്രവാസി മന്ത്രിമാര്‍ ആവര്‍ത്തിക്കുമ്പോള്‍ എന്താണ് അര്‍ഥമാക്കുന്നതെന്നു പോലും പ്രവാസികള്‍ക്ക് മനസ്സിലാകുന്നില്ല. ദശാബ്ദങ്ങളുടെ പ്രവാസത്തിനു ശേഷം തിരിച്ചെത്തുന്നവര്‍ക്ക് ശിഷ്ട ജീവിതം തള്ളിനീക്കുന്നതിനുള്ള എന്തെങ്കിലും മാര്‍ഗമുണ്ടാക്കി നല്‍കണമെന്ന ആവശ്യങ്ങള്‍ നിരാകരിച്ചവര്‍ ഇന്നു വാഗ്ദാനം ചെയ്യുന്നത് നിശ്ചിത വിഹിതം അടച്ചാല്‍ ആയിരവും രണ്ടായിരവും രൂപ പെന്‍ഷനാെണന്നാണ്. </span></div>
<div class="MsoNormal">
<span style="font-family: ML-TTRevathi; font-size: x-large;">വലിയ നോട്ടുകെട്ടുകള്‍ സഞ്ചിയില്‍ നിറച്ച് കടകളില്‍ പോകുന്നത് ഇന്തോനേഷ്യക്കാരെ കുറിച്ച് മാത്രമല്ല, നമ്മളെ കുറിച്ച് കൂടിയാകുന്ന സാഹചര്യത്തിലേക്കാണ് പോക്ക്. റിയാലിന് കൂടുതല്‍ രൂപ കിട്ടി എന്ന് ആശ്വസിക്കുമ്പോള്‍, അത് ഒന്നിനും തികയാത്ത കടലാസുകളായി മാറുകയാണ് മറുഭാഗത്ത്. പോക്കറ്റില്‍ കാശുമായി പോയി സഞ്ചി നിറയെ സാധനങ്ങള്‍ വാങ്ങിയിരുന്ന സ്ഥാനത്ത് സഞ്ചിയില്‍ പണം കൊണ്ടുപോയാല്‍ പോക്കറ്റില്‍ വെക്കാവുന്ന സാധനങ്ങള്‍ മാത്രം ലഭിക്കുന്ന സാഹചര്യമാണ് മടങ്ങുന്ന പ്രവാസികളെയും ഇവിടെ തുടരാന്‍ ഭാഗ്യമുള്ളവരെയും ഒരുപോലെ തുറിച്ചുനോക്കുന്നത്. </span></div>
<div class="MsoNormal">
<span style="font-family: ML-TTRevathi; font-size: x-large;"><br /></span></div>
<div class="MsoNormal">
<span style="font-family: ML-TTRevathi; font-size: x-large;"><br /></span></div>
<br />
<br />
M. Ashrafhttp://www.blogger.com/profile/03844389163144165801noreply@blogger.com4tag:blogger.com,1999:blog-3994916667192828616.post-62783470485605058682012-12-01T19:21:00.000+03:002012-12-01T19:21:09.479+03:00കണ്ണ് തുറന്ന ലോകം <br />
<br />
<div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjHtMyriXNKMmFw4YS_bR6i2Vic3SmCd8s9oGUVYKSJvrUthKMlCzRF7rOIoqt-Ku8WRCa2tEhvAuHrXZbYh47ndIFXA5zPU3742z1plWEqlYNTsi-uZxwXnbNFauq3gPJ3scMB3qSRKQ_Q/s1600/p6+school+girl+18cm.JPG" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjHtMyriXNKMmFw4YS_bR6i2Vic3SmCd8s9oGUVYKSJvrUthKMlCzRF7rOIoqt-Ku8WRCa2tEhvAuHrXZbYh47ndIFXA5zPU3742z1plWEqlYNTsi-uZxwXnbNFauq3gPJ3scMB3qSRKQ_Q/s1600/p6+school+girl+18cm.JPG" height="217" width="320" /></a></div>
<br />
<span style="font-size: large;">ഫലസ്തീന് ജനതക്ക് ലഭ്യമായിരിക്കുന്ന അംഗീകാരം അമേരിക്കയുടേയും ഇസ്രായിലിന്റേയും ശിക്ഷയാവാതിരിക്കാനും രക്ഷയാകാനും ലോകം ഇപ്പോള്‍ തുറന്നിരിക്കുന്ന കണ്ണും കാതും അടക്കാതിരിക്കുക മാത്രമാണ് വഴി. </span><br />
<br />
ഫലസ്തീന് ജനന സര്‍ട്ടിഫിക്കറ്റ് ലഭിച്ച ആഹ്ലാദത്തിലാണ് പ്രസിഡന്റ് മഹ്മൂദ് അബ്ബാസ്. ആറര പതിറ്റാണ്ടായി വെച്ചുതാമസിപ്പിച്ച അംഗീകാരം ലഭ്യമായതിലുള്ള സന്തോഷമാണ് അദ്ദേഹം യു.എന്‍. പൊതുസഭയില്‍ പ്രകടിപ്പിച്ചത്. ഗാസയില്‍ ഇസ്രായില്‍ നടത്തിയ നരനായാട്ടിനു പിന്നാലെ ഫലസ്തീന് ചരിത്രനേട്ടം കൈവരിച്ചു എന്നത് ഫലസ്തീന് ജനതയുടെ ദുരിതങ്ങളില്‍ നോവനുഭവിക്കുന്ന ലോകത്തെമ്പാടുമുള്ള മനുഷ്യസ്നേഹികള്‍ക്കും ആഹ്ലാദം പകരുന്നു.<br />
ഐക്യരാഷ്ട്ര സംഘടനയില്‍ ലഭിച്ച നിരീക്ഷക രാഷ്ട്രപദവി ഫലസ്തീന് ഏതൊക്കെ തരത്തില്‍ പ്രയോജനപ്പെടും എന്നതിനേക്കാളും അമേരിക്കയുടേയും ഇസ്രായിലിന്റേയും കടുത്ത എതിര്‍പ്പുകളെ അതിജീവിച്ചുകൊണ്ട് ഈ നേട്ടം കൈവരിക്കാന്‍ സാധിച്ചു എന്നതു തന്നെ അഭിമാനാര്‍ഹമാണ്. വോട്ടവകാശമോ സ്ഥിരാംഗത്വമോ ഇല്ലാത്ത നിരീക്ഷക രാഷ്ട്രമായാണ് ഫലസ്തീനെ തെരഞ്ഞെടുത്തിരിക്കുന്നത്.<br />
സമാധാനപ്രിയരായ ജനാധിപത്യ രാഷ്ട്രങ്ങളെ കൂടെ നിര്‍ത്തുന്നതില്‍ ഫലസ്തീന് നയതന്ത്രം ഒരിക്കല്‍ കൂടി വിജയിച്ചിരിക്കുന്നു. ആയുധങ്ങളും സാങ്കേതിക വിദ്യയും കയറ്റി അയച്ച് വിവിധ രാജ്യങ്ങളുമായി കരാറുകളുണ്ടാക്കി ഫലസ്തീനില്‍ തങ്ങള്‍ നടത്തുന്ന അധിനിവേശത്തിനും കിരാത കൃത്യങ്ങള്‍ക്കും മറയിടാമെന്ന ഇസ്രായിലിന്റെ കണക്കുകൂട്ടലിനേറ്റ തിരിച്ചടി കൂടിയാണിത്. വെസ്റ്റ് ബാങ്കില്‍ നാമമാത്രമായി നിലനില്‍ക്കുന്ന ഫലസ്തീന് സര്‍ക്കാരിനുള്ള ധനസഹായം പിന്‍വലിച്ചുകൊണ്ട് ശിക്ഷിക്കുമെന്ന് ഇസ്രായിലും അമേരിക്കയും ഭീഷണിപ്പെടുത്തിയിരുന്നു. <br />
ഇതുവരെ ഉണ്ടായിരുന്ന നിരീക്ഷക പദവയില്‍നിന്ന് വത്തിക്കാനെ പോലെ പരമാധികാര രാഷ്ട്ര പദവിയിലേക്ക് ഉയര്‍ത്തപ്പെടുന്നത് തടയാന്‍ അമേരിക്കയും ഇസ്രായിലും, തങ്ങളെ പിന്തുണക്കുന്ന ഒരു പിടി രാഷ്ട്രങ്ങളുമായി ചേര്‍ന്ന് പരമാവധി ശ്രമങ്ങള്‍ നടത്തിയിരുന്നു. പാണ്ടന്‍നായുടെ പല്ലിന് ശൗര്യം പണ്ടേപ്പോലെ ഫലിക്കുന്നില്ല എന്നതാണ് ചുരുക്കിപ്പറഞ്ഞാല്‍ അമേരിക്കക്കും ഇസ്രായിലിനും നയതന്ത്രതലത്തിലേറ്റ തിരിച്ചടി. യു.എന്നില്‍ പൂര്‍ണ തോതിലുള്ള അംഗത്വമല്ലെങ്കിലും പരമാധികാര രാഷ്ട്രം എന്ന നിലയിലുള്ള അംഗീകാരമാണ് 193 അംഗ യു.എന്‍ പൊതുസഭ ബഹുഭൂരിപക്ഷത്തോടെ ഫലസ്തീന് നല്‍കിയിരിക്കുന്നത്. ഇന്ത്യയുടേതടക്കം 138 വോട്ടുകള്‍ അനുകൂലമായി ലഭിച്ചപ്പോള്‍ ഒമ്പത് രാഷ്ട്രങ്ങള്‍ മാത്രമാണ് എതിര്‍ത്ത് വോട്ട് ചെയ്തത്. ബാക്കി രാഷ്ട്രങ്ങള്‍ വോട്ടെടുപ്പില്‍നിന്ന് വിട്ടുനിന്നു. ഫലസ്തീനെ ജൂതരാഷ്ട്രമായും അറബ് രാജ്യങ്ങളായും പകുത്ത 181- ാം യു.എന്‍ പ്രമേയത്തിന്റെ 65-ാം വാര്‍ഷികത്തിലാണ് മധ്യപൗരസ്ത്യ ദേശത്ത് പുതിയ പ്രതീക്ഷകള്‍ സമ്മാനിക്കുന്ന ചരിത്ര സംഭവം. 1974 ലാണ് ഫലസ്തീന് യു.എന്നില്‍ നിരീക്ഷക പദവി ലഭിച്ചത്. 1988-ല്‍ മധ്യവര്‍ത്തികളുടെ സഹായമില്ലാതെ ആശയവിനിമയം നടത്താനും ഫലസ്തീന് എന്ന പേരുപയോഗിക്കാനുള്ള അവകാശവും രാജ്യത്തിന് ലഭിച്ചു. പിന്നീട് യുനസ്കോ അംഗീകാരവും ഫലസ്തീന് ലഭിക്കുകയുണ്ടായി.<br />
രാഷ്ട്രപദവിയെ നിരര്‍ഥക നടപടിയെന്ന ഇസ്രായിലിന്റെ വിലയിരുത്തിലിനു പിന്നാലെ ഫലസ്തീന് രാഷ്ട്രത്തിനുള്ള നിയമപരമായ ഔപചാരിക അംഗീകാരമായി ഇതിനെ കണക്കാക്കരുതെന്നും നിയമപരമായ അംഗത്വം നല്‍കേണ്ടത് ഉഭയകക്ഷി തലത്തിലാണെന്നും പാശ്ചാത്യ നയതന്ത്ര വിദഗ്ധരും അഭിപ്രായപ്പെടുന്നുണ്ട്.<br />
വഞ്ചനകള്‍ ആവര്‍ത്തിക്കാത്ത സംഭാഷണ പ്രക്രിയയിലേക്ക് ഇസ്രായിലിനെ കൊണ്ടുവരുന്നതിനുള്ള സമ്മര്‍ദമായി ഫലസ്തീന്റെ രാഷ്ട്രപദവി നയിക്കുമെന്നാണ് കരുതപ്പെടുന്നത്. ഫലസ്തീന്-ഇസ്രായില്‍ നേരിട്ടുള്ള ചര്‍ച്ച ആരംഭിക്കണമെന്ന് അമേരിക്കയും യു.എസിന് ഇസ്രായിലുള്ള സ്വാധീനം അതിനായി ഉപയോഗിക്കണമെന്ന് ബ്രിട്ടനും ആവശ്യപ്പെട്ടു കഴിഞ്ഞു.<br />
യു.എന്നില്‍ അംഗമല്ലാത്ത നിരീക്ഷക പദവിയാണ് ഫലസ്തീന് കൈവന്നതെങ്കിലും ദൂരവ്യാപകമായ ഒട്ടേറെ പ്രത്യാഘാതങ്ങള്‍ക്ക് ഇത് ഇടവരുത്തുമെന്ന് ജൂതരാഷ്ട്രം ഭയപ്പെടുന്നുണ്ട്. അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയടക്കമുള്ള (ഐ.സി.സി) രാജ്യാന്തര വേദികളില്‍ ചേരുന്നതിന് ഫലസ്തീനു വഴി തുറന്നുകിട്ടിയിരിക്കയാണ്. ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും അനധികൃത പാര്‍പ്പിട കേന്ദ്രങ്ങളുടെ നിര്‍മാണം തുടരുന്ന ഇസ്രായിലിനെതിരെ ഐ.സി.സിയെ സമീപിക്കുമെന്ന് ഫലസ്തീന് നേതാക്കള്‍ സൂചന നല്‍കിയിട്ടുണ്ട്.<br />
എന്നാല്‍ അന്താരാഷ്ട്ര കോടതിയെ സമീപിക്കുന്നതില്നിന്ന് ഫലസ്തീനെ തടയുന്നതിനുള്ള സമ്മര്‍ദം അമേരിക്ക ആരംഭിച്ചു കഴിഞ്ഞു. കടന്നകൈക്ക് മുതിര്‍ന്നാല്‍ വാഷിംഗ്ടണിലെ ഫലസ്തീന് ഓഫീസ് അടക്കുമെന്നും ഫല്സതീന് അതോറിറ്റിക്കുള്ള എല്ലാ സഹായവും നിര്‍ത്തുമെന്നുമാണ് പുതിയ മുന്നറിയിപ്പ്. നിര്‍ണായക സന്ദര്‍ഭത്തില്‍ ഫലസ്തീനെ പിന്തുണക്കാതെ വിട്ടുനില്‍ക്കുക എന്ന നിലപാട് സ്വീകരിച്ചിരുന്നെങ്കില്‍ ഇന്ത്യയെ സംബന്ധിച്ചിടത്തോളം ആത്മഹത്യാപരമാകുമായിരുന്നു. <br />
ഒരു ഭാഗത്ത് ഫലസ്തീനെ പിന്തുണക്കുന്നതോടൊപ്പംതന്നെ ഇസ്രായിലുമായി ബന്ധം ദൃഢമാക്കുന്നതിനുള്ള നടപടികളും കരാറുകളുമായും മുന്നോട്ടു പോകുന്ന യു.പി.എ സര്‍ക്കാര്‍ പരമാവധി പഴി കേള്‍ക്കുന്നുണ്ട്. അമേരിക്കയുടേയും ഇസ്രായിലിന്റെയും ഗുഡ് സര്‍ട്ടിഫിക്കറ്റ് നേടാനായി സ്വന്തം ജനതയെ വിസ്മരിച്ചുകൊണ്ട് കൈക്കൊള്ളുന്ന നിലപാടുകള്‍ തിരുത്താനുള്ള അവസരമാണ് ഫലസ്തീന്റെ ചരിത്രനേട്ടം കേന്ദ്ര സര്‍ക്കാരിനും നല്‍കിയിരിക്കുന്നത്.<br />
അന്താരാഷ്ട്ര മുറവിളികള്‍ക്ക് ചെവി കൊടുക്കാതെ വെസ്റ്റ് ബാങ്കില്‍ കുടിയേറ്റ കേന്ദ്രങ്ങള്‍ വ്യാപിപ്പിച്ച ഇസ്രായില്‍ നടപടിയാണ് രണ്ട് വര്‍ഷം മുമ്പ് വരെ പേരിനെങ്കിലും നടന്നിരുന്ന സമാധാന സംഭാഷണങ്ങള്‍ക്ക് വിരാമമിട്ടത്. ഇസ്രായിലിനെ വീണ്ടും ഒത്തുതീര്‍പ്പിന്റെ പാതയിലേക്ക് കൊണ്ടുവരാന്‍ പുതിയ സാഹചര്യം അമേരിക്കയെ പ്രേരിപ്പിക്കുമെന്നുവേണം പ്രതീക്ഷിക്കാന്‍. ലോകപോലീസ് ചമയാറുള്ള അമേരിക്കയുടെ പിന്തുണ ഏതുവിധേനയും ലഭിക്കുമെന്ന അഹങ്കാരവും അമേരിക്കന്‍ സര്‍ക്കാര്‍ സംവിധാനത്തില്‍ അവസാനിക്കാതെ തുടരുന്ന ജൂതസ്വാധീനവുമാണ് ഫലസ്തീന് ജനതയുടെ മേലുള്ള നരനായാട്ടിന് ഇസ്രായിലിന് എന്നും പ്രേരകമായിട്ടുള്ളത്. ലോകത്തെവിടെയും മനുഷ്യാവകാശ സംരക്ഷകരായി എത്താറുള്ള അമേരിക്കന്‍ ഭരണകൂടം ഇസ്രായില്‍ കൊന്നൊടുക്കിയ ഫലസ്തീന് കുരുന്നുകളെ ഒരിക്കലും കണ്ണ് തുറന്നു കണ്ടിട്ടില്ല. <br />
കുടിയേറ്റ കേന്ദ്രങ്ങളുടെ നിര്‍മാണം നിര്‍ത്തിവെച്ചും കൂട്ടക്കൊലകളടക്കമുള്ള അതിക്രമങ്ങള്‍ അവസാനിപ്പിച്ചും ഫലസ്തീന് ജനതയുടെ പൗരാവകാശങ്ങള്‍ വകവെച്ചു കൊടുക്കാന്‍ ഇസ്രായിലിനെ പ്രേരിപ്പിക്കാന്‍ ലോകം ഇപ്പോള്‍ തുറന്ന കണ്ണ് ഇനി അടക്കാതിരിക്കണം. ഫലസ്തീന് ജനതക്ക് ലഭ്യമായിരിക്കുന്ന അംഗീകാരം അമേരിക്കയുടേയും ഇസ്രായിലിന്റേയും ശിക്ഷയാവാതിരിക്കാനും രക്ഷയാകാനും അതു മാത്രമാണ് വഴി. <br />
<br />
M. Ashrafhttp://www.blogger.com/profile/03844389163144165801noreply@blogger.com7tag:blogger.com,1999:blog-3994916667192828616.post-39800354337743999292012-11-21T21:09:00.003+03:002012-11-21T21:09:49.804+03:00പൊണ്ണത്തടിയന്മാരുടെ ഒരു കാര്യം<br />
<br />
<span style="font-size: large;"> </span><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjnuZPJ5PoazBytfovVQP664IW0xtFGURuEkaZzdlGcdbUGIgVvE2EsoQl1WMpd_GWAEhTRGrtLDwDma_OKQbj3IsF9Cqj0nk8qnb8QWtRR0qt5LTm4ABqqWMQHFWVYJBo8pZXc2Lnkse0Q/s1600/ponnathadi.jpg" imageanchor="1" style="margin-left: 1em; margin-right: 1em; text-align: center;"><img border="0" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjnuZPJ5PoazBytfovVQP664IW0xtFGURuEkaZzdlGcdbUGIgVvE2EsoQl1WMpd_GWAEhTRGrtLDwDma_OKQbj3IsF9Cqj0nk8qnb8QWtRR0qt5LTm4ABqqWMQHFWVYJBo8pZXc2Lnkse0Q/s1600/ponnathadi.jpg" height="320" width="196" /></a><br />
<span style="font-size: large;"><br /></span>
<span style="font-size: large;"><br /></span>
<span style="font-family: serif; font-size: large;"><u>വണ്ണം ഇനിയും കൂടിയാല്‍ വിമാനത്തില്‍ രണ്ട് സീറ്റ് ബുക്ക് ചെയ്യേണ്ടി വരും. ജാഗ്രതൈ</u></span><br />
<span style="font-family: serif; font-size: large;"> </span>
<br />
<span style="font-size: large;">സഹയാത്രികനായി ഒരു പൊണ്ണത്തടിയനുണ്ടെങ്കില്‍ അയാള്‍ക്കുവേണ്ടി ഇത്തിരി വിട്ടുവീഴ്ച ചെയ്ത് സീറ്റില്‍ ഒതുങ്ങയിരിക്കുക എന്നത് സാമാന്യ മര്യാദയാണ്. ബസിലായാലും ട്രെയിനിലായാലും വിമാനത്തിലായാലും ഉറക്കം തൂങ്ങി ദേഹത്തേക്ക് വീഴുന്നവരെ പോലെ തന്നെ ശപിക്കപ്പെടുന്നവരാണ് സീറ്റിന്റെ ബഹുഭൂരിഭാഗവും കവര്‍ന്ന് ഒന്നനങ്ങാന്‍ പോലുമാകാത്ത വിധം മുറുകി ഇരിക്കുന്നവര്‍. </span><br />
<span style="font-size: large;">എന്തൊരു കഷ്ടപ്പാടാണിത്, തടി കുറയ്ക്കാന്‍ എന്തെങ്കിലും ചെയ്തുകൂടേ എന്ന നമ്മുടെ സഹതാപര്ഹമായ ചോദ്യത്തില്‍ ഒട്ടും കാര്യമില്ല. ഓരോ പൊണ്ണത്തടിയനും തടിച്ചിയും കൊണ്ടുനടക്കുന്ന ആധി പറഞ്ഞാല്‍ തീരില്ല. ഭക്ഷണം പാതിയാക്കിയും കഠിനവ്യായാമത്തിലേര്‍പ്പെട്ടും ചികിത്സകള്‍ നടത്തിയും പരാജയപ്പെട്ട് വിധിയെ പഴിച്ചു കഴിയുന്നവരായിരിക്കും മിക്ക പൊണ്ണത്തിടയന്മാരും. ഇക്കൂട്ടരുടെ എണ്ണം ഓരോ സമൂഹത്തിലും കൂടിക്കൂടി വരികയാണ്. അതില്‍ പണക്കാരെന്നോ പാവങ്ങളെന്നോ ഇല്ല. അധികമായി തിന്ന് മദിക്കാന്‍ അവസരങ്ങളില്ലാത്തവരും തടി കൊണ്ടുള്ള അലോസരങ്ങള്‍ ഏറ്റുവാങ്ങുന്നുണ്ട്. തിന്നിട്ടുള്ള തടിയല്ല, ഒരുതരം രോഗാവസ്ഥയാണ് പൊണ്ണത്തടി പലര്‍ക്കും. മരുന്നു കമ്പനികള്‍ക്കും വിദഗ്ധ ഡോക്ടര്‍മാര്‍ക്കും പണം കൊയ്യാനുള്ള അവസരം കൂടി ഒരുക്കിയാണ് ഓരോ പൊണ്ണത്തടിയനും നമ്മോടൊപ്പം യാത്ര ചെയ്യാനും പ്രാര്‍ഥനകളില്‍ അണി ചേരാനും എത്തുന്നു. സാഷ്ടാംഗം വരെയുള്ള ശരീര ചലനങ്ങള്‍ ആവശ്യമായ നമസ്കാരത്തില്‍ ആയാസപ്പെടുന്നവര്‍ നമുക്ക് ദൈവത്തോട് നന്ദി പറയാനുള്ള അവസരം ഒരുക്കുന്നതോടപ്പം നമ്മുടെ പ്രാര്‍ഥനക്കും അര്‍ഹരായിത്തീരുന്നു. </span><br />
<span style="font-size: large;">അമിതവണ്ണമുള്ളവരെ ലക്ഷ്യമിട്ട് പുറത്തിറക്കുന്ന വാഹനങ്ങള്‍ മുതല്‍ എല്ലാ രംഗത്തും അവസരങ്ങള്‍ മുതലെടക്കാനുള്ള കച്ചവടക്കണ്ണ് താമസിയാതെ വിമാനയാത്രക്കാരെയും പിടികൂടും. അതിനുള്ള സൂചനകള്‍ ഉദാരവല്കരണത്തിനും ആഗോളവല്‍കരണത്തിനുമായി നാം കണ്ണയച്ചുകൊണ്ടിരിക്കുന്ന അമേരിക്കയില്‍ കണ്ടു തുടങ്ങി. പ്രായപൂര്‍ത്തിയായവരില്‍ 30 ശതമാനത്തിലേറെ അമിതവണ്ണമുള്ളവര്‍ താമസിക്കുന്ന അമേരിക്കയിലെ വിമാനക്കമ്പനികള്‍ ഭീമന് യാത്രക്കാരെ എങ്ങനെ ചൂഷണം ചെയ്യാമെന്ന ചിന്തയിലാണ്. അവരുടെ ചിന്ത അനുകരിക്കാന്‍ നിര്‍ബന്ധിതരായ മൂന്നാം ലോകത്തെ നമ്മുടെ വിമാനക്കമ്പനികള്‍ക്കും വേറിട്ടൊരു ആലോചനക്ക് പഴുതില്ല. പാശ്ചാത്യലോകത്തുനിന്ന് അനുകരിക്കുമ്പോള്‍ നല്ലതു മാത്രമേ ആകാവു എന്ന ചിന്ത പാടുള്ളതല്ല. നല്ലതുമതി നമ്മള്‍ക്കു എന്നു ചിന്തിക്കുമ്പോള്‍ ഒന്നിനും കൊള്ളാത്തവനെന്ന് ്ചിത്രീകരിച്ച് പ്രധാനമന്ത്രിയെ പോലും സമ്മര്‍ദത്തില്‍ അകപ്പെടുത്തും. നാട്ടിലെ സമ്മര്‍ദം കാരണം ഉദാരവല്കരണത്തില് ഇത്തിരി മെല്ലെപ്പോക്ക് നയം സ്വീകരിച്ച പ്രധാനമന്ത്രി ഡോ. മന്മോഹന് സിംഗ് അമേരിക്കന്‍ മാധ്യമങ്ങളില്‍് വിമര്ശിക്കപ്പെട്ടപ്പോള് വര്‍ധിതവീര്യത്തോടെയാണ് ഇപ്പോള്‍ അവരുടെ കാര്യങ്ങള്‍ നടപ്പിലാക്കിക്കൊടുക്കുന്നത്. </span><br />
<span style="font-size: large;">അമിതവണ്ണമുള്ളവരോട് വിമാന യാത്രക്ക് അമിത ചാര്‍ജ് ഈടാക്കുന്നതില്‍ തെറ്റില്ലെന്ന നിഗമനത്തിലേക്കാണ് ചര്‍ച്ചകളുടെ പോക്ക്. ചില കമ്പനികളാകട്ടെ തടിയന്മാര്ക്ക് ഒരു സീറ്റ് അധികം നല്കി ചാര്‍ജ് ഈടാക്കിത്തുടങ്ങി. </span><br />
<span style="font-size: large;">ഭക്ഷണം, ബാഗേജ് മുതല്‍ കാല് നീട്ടിവെക്കാനുള്ള സൗകര്യംവരെ യാത്രക്കാര്‍ക്ക് ആവശ്യമുണ്ടെങ്കില്‍ അധിക ചാര്‍ജ് നല്കി ലഭ്യമാക്കാവുന്ന സൗകര്യങ്ങളുണ്ട്. അതേസമയം, വിമാനത്തിലെ സാധാരണ സീറ്റില്‍ കൊള്ളാത്തവര്‍ അധിക തുക നല്കി പാപഭാരം പേറണമെന്ന വിവേചനത്തിലേക്കാണ് കാര്യങ്ങളുടെ പോക്ക്. 17 ഇഞ്ച് വീതിയുള്ള ഇക്കണോമി ക്ലാസ് സീറ്റില്‍ കൊള്ളാത്തവരെ പിഴിയാന്‍ വിമാനക്കമ്പനികള്‍ നയം രൂപപ്പെടുത്തിയെന്ന് എയര്‍വാച്ച്ഡോഗ് ഡോട് കോം പ്രസിദ്ധീകരിച്ച റിലീസില്‍ പറയുന്നു. ബാഗേജിന്റെ സൈസ് തീരുമാനിച്ചതുപോലെ യാത്രക്കാരുടേയും സൈസ് തീരുമാനിക്കപ്പെടുകയാണ്. അമിതവണ്ണമുള്ളവര്‍ രണ്ടാമതൊരു സീറ്റ് കൂടി ബുക്ക് ചെയ്യാന്‍ നിര്‍ബന്ധിതരാകും.</span><br />
<span style="font-size: large;">സ്വാഭാവികമായും ഇരകളാക്കപ്പെടുന്ന തടിയന്മാരുടെ ഭാഗത്തുനിന്ന് ക്രൂരവിവേചനമെന്ന ആവലാതികള്‍ ഉയരുമ്പോള്‍ യാത്രക്കാരുടെ സുരക്ഷക്കും സൗകര്യത്തിനും അനിവാര്യമെന്നാണ് ഒരിക്കലെങ്കിലും സമീപത്തിരിക്കുന്ന പൊണ്ണത്തടിയന്റ അസൗകര്യം അനുഭവിച്ചവരും അത്തരക്കാര്‍ ശല്യമായിരിക്കുമെന്ന നിഗമനത്തിലെത്തുന്നവരും അഭിപ്രായപ്പെടുന്നത്. എന്നാല്‍ യാത്രക്കാര്‍ക്കല്ല, വിമാനക്കമ്പനികള്‍ക്കാണ് ഉത്തരവാദിത്തമെന്നാണ് എയര്‍വാച്ച്ഡോഗ് സ്ഥാപകനായ ജോര്‍ജ് ഹോബിക്കയുടെ അഭിപ്രായം.</span><br />
<span style="font-size: large;">വിമാനക്കമ്പനികള്‍ക്ക് പൊതുസുരക്ഷാ നിബന്ധനകളുണ്ട്. തൊട്ടടുത്ത സീറ്റ് കവരുന്നതിനേക്കാള്‍ പ്രധാനമാണ് ഇത്. സീറ്റിലെ കൈത്താങ്ങ് താഴ്ത്താനും സൗകര്യപ്രദമായി സീറ്റ് ബെല്‍റ്റ് ഇടാനും സാധിക്കണം. ചില വിമാനക്കമ്പനികള്‍ തടിന്മാര്‍ക്ക് സീറ്റ് ബെല്‍റ്റിന് നീളും കൂട്ടാനുള്ള എക്്സറ്റന്‍ഡേഴ്സ് നല്‍കാറുണ്ട്. അമിതവണ്ണമുള്ള യാത്രക്കാര്‍ സ്വന്തമായി എക്സറ്റന്‍ഡേഴ്സ കരുതുന്നതിനു വിലക്കുമുണ്ട്. ആളുകളുടെ തടി കൂടുന്നതല്ലാതെ വിമാനങ്ങളിലെ സീറ്റികളില്‍ മാറ്റം വരുന്നില്ല.</span><br />
<span style="font-size: large;">എയര്‍ കാനഡ പോലുളള ചില അന്താരാഷ്ട്ര വിമാനക്കമ്പനികള്‍ ഡോക്ടര്‍മാരുടെ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയാല്‍ അമിതവണ്ണമുള്ളവര്‍ക്ക് കൂടുതലായി ഒരു സീറ്റ് സൗജന്യമായി നല്‍കാറണ്ട്. ഒറ്റ സീറ്റില്‍ കൊള്ളാത്തവരാണെന്നു ബോധ്യമുള്ളവര്‍ ഒരു സീറ്റ് കൂടി ബുക്ക് ചെയ്യണമെന്നാണ് അമേരിക്കന്‍ എയര്‍ലൈന്‍സ് പോലുള്ള കമ്പനികളുടെ നയം. കൂടുതല്‍ സ്ഥലം ആവശ്യമുള്ളവപരോട് സൗകര്യപ്രഥമായ അടുത്ത വിമാനത്തില്‍ വന്നാല്‍ മതിയെന്ന് പറയാന്‍ അവകാശമുണ്ടെന്ന് ഡെല്‍റ്റ എയര്‍ലൈന്‍സ് പോലുള്ള ചില കമ്പനികള്‍ വ്യവസ്ഥ വെച്ചിട്ടുണ്ട്. അന്യന്റെ സീറ്റിീലെ അല്പഭാഗം കവര്‍ന്നാല്‍ ഒരു സീറ്റിന്റെ ചാര്‍ജ് കൂടി ഈടാക്കും സൗത്ത് വെസ്റ്റ് എയര്‍ലൈന്‍സ്. വിമാനത്തില്‍ വേണ്ടത്ര യാത്രക്കാരില്ലെങ്കില്‍ കൂടുതല്‍ പണം പിടുങ്ങുന്നതില്‍ ഒട്ടും വിട്ടുവീഴ്ചയില്ലതെ ഈ നയം നടപ്പിലാക്കും. കൈത്താങ്ങ് താഴ്ത്താന്‍ പറ്റാത്തവര്‍ രണ്ടാമതൊരു സീറ്റിന്റെ തുക വാങ്ങുന്ന അമേരിക്കന്‍ എയര്‍ലൈന്‍സും എയര്‍ ട്രാനും സാധ്യമായ ഏറ്റവും കുറഞ്ഞ നിരക്കിലാണ് രണ്ടാമത്തെ ടിക്കറ്റ് നല്‍കുകയെന്ന് അവകാശപ്പെടുന്നു. അടുത്ത വിമാനത്തില്‍ പോകാമെന്ന നിര്‍ദേശത്തിനു വഴങ്ങാത്ത തടിയന്മാര്ക്ക് മറ്റൊരു ടിക്കറ്റ് ചാര്‍ജ് കൂടി നല്‍കാതെ യു.എസ്.എയര്‍വേസില്‍ പോകാനാവില്ല. സാധാരണ സീറ്റികളേക്കാള്‍ ഒരു ഇഞ്ച് വീതിയുള്ള സീറ്റ് ഏര്‍പ്പെടുത്തിയ ജെറ്റ് ബ്ലൂ അധിക ചാര്‍ജ് ഈടാക്കാതെ തടിയന്മാര്ക്കായി വേറിട്ടുനില്ക്കുന്നു. </span><br />
<span style="font-size: large;">ചുരുക്കത്തില്‍ ലഗേജ് പോലെ തന്നെ യാതക്കാരേയും തടിയും തൂക്കവും നോക്കി കടത്തിവിടുന്ന രീതിയിലാണ് കാര്യങ്ങള്‍.</span><br />
<span style="font-size: large;">അങ്ങനെ തന്നെ വേണമെന്നായിരിക്കും അടുത്ത സീറ്റിലെ തടിയനെ കൊണ്ടു കുഴങ്ങിയ യാത്രക്കാരുടെ പക്ഷം. കാശ് കൊടുത്തു് ടിക്കറ്റ് വാങ്ങുന്നത് സൗകര്യമായി ഇരുന്നു പോകാനാണല്ലോ. വിമാനത്തില്‍ കയറിയാലും ടേക്ക് ഓഫിനു മണിക്കൂറുകള്‍ എടുക്കുന്ന എയര്‍ ഇന്ത്യയിലാണ് യാത്രയെങ്കില്‍ പറയാനുമില്ല. </span><br />
<span style="font-size: large;">പരിഹാരമായി എയര്‍വാച്ച്ഡോഗ് മുന്നോട്ടുവെക്കുന്ന ഒരു നിര്‍ദേശം ഇതാണ്. അധിക തുക വാങ്ങി കാല് നീട്ടിവെക്കാവുന്ന സീറ്റ് നല്കുന്നതുപോലെ ഇക്കണോമി ക്ലാസില്‍ വീതി കൂടുതലുള്ള വലിയ സീറ്റ് ഏര്‍പ്പെടുത്തണം. </span><br />
<span style="font-size: large;">രണ്ടു സീറ്റിന്റെ ടിക്കറ്റെടുത്ത് യാത്ര ചെയ്യേണ്ട പ്രവാസി മലയാളിത്തടിന്മാരുണ്ടോ എന്ന ചോദ്യത്തിന് ഇപ്പോള്‍ അത്രയില്ലെങ്കിലും ഉണ്ടാകാതിരിക്കാന്‍ തരമില്ലെന്നാണ് ഡോക്ടര്‍മാരുടെ അഭിപ്രായം. </span><br />
<br />
M. Ashrafhttp://www.blogger.com/profile/03844389163144165801noreply@blogger.com11tag:blogger.com,1999:blog-3994916667192828616.post-14329914617107133542012-10-11T21:22:00.000+03:002012-10-11T21:26:32.909+03:00അസ്ഥികള്‍ കഥ പറയുന്നു<div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEipdA9Jus0o_QglqhwemDd5xr50oOCGr-ogvTsSZfM2q9_kpCTFeOUs1Viwa-WH6nQ_dbNiOsJaZ9rvSOqJcar2-1e5Pcjii8Ux9GWY2upgInEHH2C2RCPv8wv7gsQQTEVNDhuQv7CLdL0V/s1600/NA_ROCK_UKHDOOT.JPG" imageanchor="1" style="margin-left: 1em; margin-right: 1em;"></a></div>
<br />
<div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEh2W-9X-sXXF6fVUxwo9FN-eylc0eyG47E2jxgMuEVUTBQSCqDvQtDrD0Zg4ON0m-K1ABHmjS49NSDzBhrtOBO1teALlhaD5ihfs91PYxN3OCcHMINROYbumsABC2545SmV6LEHxmU68NIZ/s1600/Ukh+general+.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" height="350" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEh2W-9X-sXXF6fVUxwo9FN-eylc0eyG47E2jxgMuEVUTBQSCqDvQtDrD0Zg4ON0m-K1ABHmjS49NSDzBhrtOBO1teALlhaD5ihfs91PYxN3OCcHMINROYbumsABC2545SmV6LEHxmU68NIZ/s1600/Ukh+general+.jpg" width="640" /></a></div>
<br />
<div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhgN41GGuvBrPuPhUOk5bLIk-pUkZBDkUGkouJxZvrRr6posM0_oxdT9emWvPd2kUqOI3cD9Jc3rQkG07KsCq-0Jb2PbfH6fvmXBRgG1v7o5VUhdzm04g_RHLK4LcuvTkVC1mfHKJ0Bypp1/s1600/ukh+museum+kalappa+&+kappi.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"></a></div>
യെമന്‍ അതിര്‍ത്തിയോടു ചേര്‍ന്നു കിടക്കുന്ന സൗദി അറേബ്യന്‍ പ്രവിശ്യയാണ് നജ്റാന്. കാര്‍ഷിക നഗരമെന്നു പേരുകേട്ട ഇവിടെ വിശുദ്ധ ഖുര്‍ആനില്‍ ഇടംപിടിച്ച ഒരു ദുരന്ത സംഭവത്തിന്റെ ശേഷിപ്പുകള്‍ സഞ്ചാരികളെ കാത്തിരിക്കുന്നു. <br />
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEipdA9Jus0o_QglqhwemDd5xr50oOCGr-ogvTsSZfM2q9_kpCTFeOUs1Viwa-WH6nQ_dbNiOsJaZ9rvSOqJcar2-1e5Pcjii8Ux9GWY2upgInEHH2C2RCPv8wv7gsQQTEVNDhuQv7CLdL0V/s1600/NA_ROCK_UKHDOOT.JPG" style="margin-left: 1em; margin-right: 1em;"></a><br />
അമേരിക്കയിലും പുറത്തും ഇസ്ലാം ഭീതി പടര്‍ത്തുന്നതിന് ഇന്ന് മുന്‍പന്തിയിലുള്ള ജൂതന്മാരുടെ ക്രൂരതയുടെ മുദ്രകളാണ് ഇവിടെ സംരക്ഷിക്കപ്പെട്ടിരിക്കുന്ന പ്രാചീന നഗരത്തിന്റെ ശേഷിപ്പുകള്‍. പച്ചപ്പുള്ള ഈ നഗരത്തിലെത്തുന്ന സഞ്ചാരികള്‍ തേടുന്ന അസ്ഥികള്‍ പറയുന്ന കഥയുടെ തുടര്‍ച്ചയാണ് ഈയിടെ അമേരിക്കയുടെ കൂടി പൗരത്വമുള്ള ഒരു ആധുനിക ജൂതന് നൂറുപേരില്‍നിന്ന് പത്ത് ലക്ഷം ഡോളര്‍ പിരിച്ചെടുത്ത് നിര്‍മിച്ച സിനിമക്കു പിന്നിലെയും വിദ്വേഷം. നൂറ്റാണ്ടുകള്‍ക്കു മുമ്പ് ഒരു രാജാവ് പ്രകടിപ്പിച്ച വിദ്വേഷത്തിന്റേയും രാഷ്ട്രീയ, സാമ്പത്തിക മോഹങ്ങളുടേയും ആവര്‍ത്തനം തന്നെയാണ് ഇസ്ലാമിനേയും മുഹമ്മദിനേയും അവഹേളിക്കുന്നതിന് കാലിഫോര്‍ണിയയിലെ റിയല്‍ എസ്റ്റേറ്റ് ബിസിനസുകാരനായ സാം ബാസിലി നിര്‍മിച്ച സിനിമക്കുപിന്നിലും.<br />
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEipdA9Jus0o_QglqhwemDd5xr50oOCGr-ogvTsSZfM2q9_kpCTFeOUs1Viwa-WH6nQ_dbNiOsJaZ9rvSOqJcar2-1e5Pcjii8Ux9GWY2upgInEHH2C2RCPv8wv7gsQQTEVNDhuQv7CLdL0V/s1600/NA_ROCK_UKHDOOT.JPG" style="margin-left: 1em; margin-right: 1em;"><img border="0" height="417" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEipdA9Jus0o_QglqhwemDd5xr50oOCGr-ogvTsSZfM2q9_kpCTFeOUs1Viwa-WH6nQ_dbNiOsJaZ9rvSOqJcar2-1e5Pcjii8Ux9GWY2upgInEHH2C2RCPv8wv7gsQQTEVNDhuQv7CLdL0V/s1600/NA_ROCK_UKHDOOT.JPG" width="640" /></a><br />
അമേരിക്കയില്‍ നിലം പൊത്തിയ ഇരട്ട ടവറുകളും സെപ്റ്റംബര്‍ പതിനൊന്നും ഓരോ വര്‍ഷവും അനുസ്മരിക്കുമ്പോള്‍ ഇസ്ലാമിനെ വീഴ്ത്താന്‍ ശ്രമിക്കുന്ന ജൂത തന്ത്രങ്ങള്‍ നജ്റാനിലെ മായാത്ത ചരിത്രത്തിലെ വിറകുകൊള്ളികള്‍ക്കു സമാനമാണ്. വിശ്വാസികളെ പച്ചക്കു ചുട്ടുകൊന്നവരുടെ പാരമ്പര്യം പേറുന്നവരാണ് ഇന്നും ആഗോള ഇസ്ലാം ഭീതി ഉല്പാദിപ്പിച്ച് ഫലം കൊയ്യുന്നത്. വെന്തുതീരുന്ന വിശ്വാസികളെ നോക്കി നൂറ്റാണ്ടുകള്‍ക്കു മുമ്പ് അട്ടഹസിച്ചവരുടെ പിന്മുറക്കാര് ഇന്ന് കൈയടക്കിവെച്ചിരിക്കുന്ന ഇലക്ട്രോണിക് മാധ്യമങ്ങളില്‍ അതിന്റെ തനിയാവര്‍ത്തനം നടപ്പിലാക്കുന്നു.<br />
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhgN41GGuvBrPuPhUOk5bLIk-pUkZBDkUGkouJxZvrRr6posM0_oxdT9emWvPd2kUqOI3cD9Jc3rQkG07KsCq-0Jb2PbfH6fvmXBRgG1v7o5VUhdzm04g_RHLK4LcuvTkVC1mfHKJ0Bypp1/s1600/ukh+museum+kalappa+&+kappi.jpg" style="margin-left: 1em; margin-right: 1em;"><img border="0" height="300" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhgN41GGuvBrPuPhUOk5bLIk-pUkZBDkUGkouJxZvrRr6posM0_oxdT9emWvPd2kUqOI3cD9Jc3rQkG07KsCq-0Jb2PbfH6fvmXBRgG1v7o5VUhdzm04g_RHLK4LcuvTkVC1mfHKJ0Bypp1/s1600/ukh+museum+kalappa+&+kappi.jpg" width="400" /></a><br />
കിടങ്ങുകാര്‍ ശപിക്കപ്പെട്ടിരിക്കുന്നു. <br />
ആ കിടങ്ങുകള്‍ തീ ആളിക്കത്തുന്ന വിറകുള്ളതായിരുന്നു. <br />
അവര്‍ അതിന്റെ വക്കില്‍ ഇരുന്ന് സത്യവിശ്വാസികളോട് <br />
ചെയ്തതൊക്കെ നോക്കിക്കണ്ടത് ഓര്‍ക്കുക.<br />
അജയ്യനും സ്തുത്യര്‍ഹനും ആകാശഭൂമികളുടെ അധിപനുമായ അല്ലാഹുവില്‍ വിശ്വസിച്ചു എന്നതു മാത്രമായിരുന്നു അവര്‍ക്കുണ്ടായിരുന്ന വിരോധത്തിനു കാരണം. <br />
അല്ലാഹു എല്ലാ കാര്യത്തിനും ദൃക്സാക്ഷിയാണ്.<br />
വിശുദ്ധ ഖുര്‍ആന്‍ (85: 4-9)<br />
നജ്റാന്റെ പ്രാചീന പേരാണ് ഖുര്‍ആന്‍ പരാമര്‍ശിച്ചിരിക്കുന്ന അല്‍ ഉഖ്ദൂദ്. നജ്റാന് സിറ്റിയില്‍നിന്ന് ആറ് കിലോമീറ്റര്‍ തെക്കുമാറി ഈ പുരാതന നഗരത്തിന്റെ ശേഷിപ്പുകള്‍ പുരാവസ്തു വകുപ്പ് സംരക്ഷിച്ചിരിക്കുന്നു. നജ്റാന് സിറ്റിയുടെ ഒരറ്റം തന്നെയാണ് ഉഖ്ദൂദ് പ്രദേശമെന്നു പറയാം. സമീപ പ്രദേശങ്ങളിലെല്ലാം ജനവാസമുണ്ട്. മുഹമ്മദ് നബിയുടെ ആഗമനത്തിനു 200 വര്‍ഷങ്ങള്‍ക്കു മുമ്പ് യഹൂദ മതം സ്വീകരിക്കാന്‍ വിസമ്മതിച്ച ക്രൈസ്തവ വിശ്വാസികളെ കിടങ്ങിലിട്ട് ചുട്ടെരിച്ച സംഭവമാണ് വിശുദ്ധ ഖുര്‍ആന്‍ വിവരിക്കുന്നതെന്ന് മുസ്ലിം ചരിത്രകാരന്മാര് അഭിപ്രായപ്പെടുന്നു. കിടങ്ങിലിട്ട് വിശ്വാസികളെ ചുട്ടുകളഞ്ഞ സംഭവം ചരിത്രത്തില്‍ വേറെയുമുണ്ടെങ്കിലും ഏറ്റവും പ്രശസ്തമായ സംഭവം നജ്റാനിലേതാണ്. <br />
അറബ് ലോകത്തെ പാശ്ചാത്യ ലോകവുമായി ബന്ധിപ്പിച്ച കുന്തിരിക്ക പാതയിലെ പ്രധാനപ്പെട്ട ഒരു ഇടത്താവളമായിരുന്നു നജ്റാന്. നാലായിരം വര്‍ഷങ്ങള്‍ക്കു മുമ്പ് തന്നെ ജനവാസമുണ്ടായിരുന്നുവെന്ന് കരുതുന്ന ഇവിടെ വ്യാപാരം തഴച്ചുവളര്‍ന്നത് ക്രിസ്തുവിന് മുമ്പ് ഒന്നും രണ്ടും നൂറ്റാണ്ടുകളിലായിരുന്നു. പ്രാചീന നഗരശേഷപ്പുകളില്‍ നടത്തിയ പുരാവസ്തു ഖനനത്തില്‍ കണ്ടുകിട്ടിയ പാത്രങ്ങളും ലോഹങ്ങളും മറ്റും നജ്റാന് മ്യൂസിയത്തില്‍ കാണാം. സവിശേഷമായ കെട്ടിടങ്ങളും കോട്ടയും മതിലുകളുമൊക്കെ തകര്‍ന്നടഞ്ഞതിന്റെ അവശിഷ്ടങ്ങളാണ് ഇന്ന് ഉഖ്ദൂദില്‍ കാണാനുള്ളത്. ചുട്ടെരിച്ചവരുടെ എല്ലുകളാണെന്ന് പറയാനാവില്ലെങ്കിലും കല്ലുകള്‍ക്കിടയില്‍ പരതി നടന്നാല്‍ അസ്ഥികള്‍ കണ്ടെത്താം.<br />
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEg_gRRL1lxa7ORbtzIr3YFQN_lL-vK3os_ZsIG2IgdbR-YlgQdtS4VhXOa0IWJiLSMcO8d_t_RdF8p5IKJvK9O4w5Px_PKpbOR9FSDAMgbTyHk4fpkAOG30SZVnHtzViuWXOr15GoU9qF65/s1600/UKH_3.JPG" style="margin-left: 1em; margin-right: 1em;"><img border="0" height="418" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEg_gRRL1lxa7ORbtzIr3YFQN_lL-vK3os_ZsIG2IgdbR-YlgQdtS4VhXOa0IWJiLSMcO8d_t_RdF8p5IKJvK9O4w5Px_PKpbOR9FSDAMgbTyHk4fpkAOG30SZVnHtzViuWXOr15GoU9qF65/s1600/UKH_3.JPG" width="640" /></a>അവേശഷിക്കുന്ന ആ അസ്ഥികള്‍ നമ്മെ കൊണ്ടുപോകുന്നത് ഖുര്‍ആന്‍ പരാമര്‍ശിച്ച സംഭവത്തിലേക്കാകുമെന്നതില്‍ സംശയമില്ല.<br />
ഈജിപ്തുകളിലെ പിരമിഡ് നിര്‍മിക്കാനുപയോഗിച്ചതു പോലുള്ള വലിയ കല്ലുകള്‍ കൊണ്ടാണ് ഉഖ്ദൂദ് നഗരത്തിലെ കോട്ട നിര്‍മിച്ചത്. സൗദി പുരാവസ്തു മന്ത്രാലയത്തിനു കീഴിലെ സംഘങ്ങള്‍ നജ്റാനില്‍ നടത്തിയ സര്‍വേയില്‍ ഇസ്ലാമിനും മുമ്പും ഇസ്ലാമിന്റെ ആദ്യകാലത്തുമുള്ള കേന്ദ്രങ്ങളുടെ ശേഷിപ്പുകള്‍ കണ്ടെത്തിയിരുന്നു. ഉഖ്ദൂദില്‍ കാണുന്ന കല്ലുകളിലും പാറകളിലും മൃഗങ്ങളുടെ ചിത്രങ്ങളും പുരാതന ലിഖിതങ്ങളുമുണ്ട്. <br />
വസ്ത്രനിര്‍മാണത്തില്‍ പേരെടുത്ത യഹൂദ വിശ്വസികളാണ് ഈ പ്രദേശത്തു താമസിച്ചിരുന്നതെന്നും പിന്നീട് അവര്‍ ക്രൈസ്തവ വിശ്വാസികളായെന്നും പിന്മുറക്കാര് ഒടുവില്‍ സി.ഇ 630-631-ല്‍ ഇസ്ലാം സ്വീകരിച്ചുവെന്നും ചരിത്രം പറയുന്നു.<br />
യെമനിലെ ഹിംയര്‍ രാജാവായിരുന്ന തുബാന്‍ യസ്രിബ് (മദീനയുടെ ആദ്യനാമം) സന്ദര്‍ശിച്ച വേളയില്‍ ജൂതന്മാരില് ആകൃഷ്ടനായി ജൂതമതം സ്വീകരിച്ചുവെന്നും തുടര്‍ന്ന് ഖുറൈള ഗോത്രത്തിലെ ജൂതപണ്ഡിതന്മാരെ യെമനിലേക്ക് കൊണ്ടുപോയെന്നും ഇബ്നുഹിശാം, ത്വബരി, ഇബ്നു ഖല്ദൂന് തുടങ്ങിയ ഇസ്ലാമിക ചരിത്രകാരന്മാര് വിവരിക്കുന്നു. ഇന്ന് നജ്റാന് പട്ടണത്തില്‍നിന്ന് 25 കിലോമീറ്റര്‍ കൂടി സഞ്ചരിച്ചാല്‍ യെമന്റെ അതിര്‍ത്തി ചെക്ക് പോസ്റ്റിലെത്താം. <br />
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjNJqiWX3q3RSf855KoqQRLVv18lazohVXhq7B0sUF95s0nW1X7dEIZk4KXjCyaXNZfCMpBxuDrYTaZNg0K8aZ7qEpsi52w2viX6fGwov2yrf4MveJhQxb8_izGtOAiS5lsBCSr01KwaRK6/s1600/UKH_7.JPG" style="margin-left: 1em; margin-right: 1em;"><img border="0" height="418" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjNJqiWX3q3RSf855KoqQRLVv18lazohVXhq7B0sUF95s0nW1X7dEIZk4KXjCyaXNZfCMpBxuDrYTaZNg0K8aZ7qEpsi52w2viX6fGwov2yrf4MveJhQxb8_izGtOAiS5lsBCSr01KwaRK6/s1600/UKH_7.JPG" width="640" /></a><br />
യെമനില്‍ ജൂതമതം പ്രചരിപ്പിച്ച തുബാന്റെ പിന്‍ഗാമിയായി അധികാരമേറ്റ പുത്രന് ദൂനവാസ് സി.ഇ 523 ല്‍ ദക്ഷിണ അറേബ്യയിലെ െ്രെകസ്തവ മേഖലയായിരുന്ന നജ്റാന്റെ നിയന്ത്രണം പിടിച്ചതാണ് കിടങ്ങുസംഭവത്തിന് ആധാരം. ക്രിസ്തുമതം ഉപേക്ഷിച്ച് ജനങ്ങള്‍ ജൂതമതം സ്വീകരിക്കണമെന്നും രാജാവ് ഉത്തരവിട്ടു. ഈ ക്രൈസ്തവരാകട്ടെ, ഒട്ടും മാര്‍ഗഭ്രംശമില്ലാതെ ഈസാ(അ) പ്രബോധനം ചെയ്ത യഥാര്‍ഥ ദീനില്‍ നിലകൊണ്ടവരായിരുന്നുവെന്ന് ഇബ്നുഹിശാം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കോട്ടയുടേയും അധികാരത്തിന്റേയും ഹുങ്കില്‍ ദൂനവാസ് ജനങ്ങളെ ജൂതമതത്തിലേക്ക് ക്ഷണിച്ചെങ്കിലും അവര്‍ വിസമ്മതിച്ചു. തുടര്‍ന്നാണ് കോട്ടക്കു സമീപം കിടങ്ങുകളില്‍ വലിയ അഗ്നികുണ്ഡങ്ങള്‍ തീര്‍ത്ത് ആയിരങ്ങളെ ചുട്ടുകൊന്നത്. നൂറുകണക്കിനാളുകളെ വധിക്കുകയും ചെയ്തു. ഇരുപതിനായിരത്തിലേറെ പേരാണ് കൊല്ലപ്പെട്ടത്.<br />
ദൂനവാസിന്റെ ക്രൂരതയില്‍നിന്ന് ഓടിരക്ഷപ്പെട്ട ഒരു നജ്റാന്‍കാരന്‍ നല്കിയ വിവരങ്ങളാണ് പിന്നീട് ദൂനവാസ് നിഷ്കാസിതനാകാന്‍ നിമിത്തമായത്. 70,000 ഭടന്മാരുള്ള അബിസീനിയന്‍ (എത്യോപ്യ) സൈന്യം യെമനെ ആക്രമിച്ചതോടെയാണ് ദൂനവാസിന്റെ നേതൃത്വത്തിലുള്ള ജൂതഭരണത്തിന് അന്ത്യം കുറിച്ചത്. ദൂനവാസിന്റെ ക്രൂരതയുടെ വിവരങ്ങള്‍ റോമിലെ സീസര്‍ക്ക് ലഭിച്ചിരുന്നുവെന്നും അദ്ദേഹം അബിസീനിയയിലെ നജ്ജാശി (നേഗസ്) രാജാവിന് കത്തയച്ചിരുന്നുവെന്നും ചരിത്രകാരന്മാര് പറയുന്നു. <br />
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjFydhv96K3s-poA0vjyfgj26p53-TCWrhQE4D28w7g6jBi3BIxgONMs_3XzKRbrs1PmNORs_bcJDoy-p0bcMfnfDeHbQ9Wr7Wrz_cOgs2Um0-fnG1pq0ZNop_bPWmErX0QDDPoCS2ogJPM/s1600/UKH_ART.JPG" style="margin-left: 1em; margin-right: 1em;"><img border="0" height="418" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjFydhv96K3s-poA0vjyfgj26p53-TCWrhQE4D28w7g6jBi3BIxgONMs_3XzKRbrs1PmNORs_bcJDoy-p0bcMfnfDeHbQ9Wr7Wrz_cOgs2Um0-fnG1pq0ZNop_bPWmErX0QDDPoCS2ogJPM/s1600/UKH_ART.JPG" width="640" /></a><br />
രാഷ്ട്രീയ, സാമ്പത്തിക കാരണങ്ങളും ദൂനവാസിനെ നജ്റാന് ആക്രമിക്കാന്‍ പ്രേരിപ്പിച്ചതായി ചരിത്രരേഖകളില്‍ തെളിയുന്നുണ്ട്. ദക്ഷിണ അറേബ്യയിലെ പ്രമുഖ വ്യാപാര വ്യവസായ കേന്ദ്രമായിരുന്ന നജ്റാനില്‍ അന്ന് തുകല്‍ വ്യവസായവും ആയുധവ്യവസായവും പുഷ്ടിപ്പെട്ടിരുന്നു. യെമനീ വസ്ത്രങ്ങളിലൂടെയും നജ്റാന് പ്രശ്സതമായി. <br />
നേരത്തെ, ഫെയ്മിയോന്‍ എന്ന സന്യാസിയുടെ പ്രബോധന ഫലമായാണ് നജ്റാനിലെ വിഗ്രഹാരാധകര്‍ ഈസാ നബിയുടെ മതം സ്വീകരിച്ചത്. നജ്റാനില്‍ അന്ന് ഭരണകാര്യങ്ങള്‍ക്ക് മേല്‍നോട്ടം വഹിച്ചിരുന്ന ഗോത്രത്തലവനെയാണ് ദൂനവാസ് വധിച്ചത്. സുറിയാനി ചരിത്രകാരന്മാര് അറത്താസ് എന്നു വിളിച്ച ഇദ്ദേഹത്തിന്റെ രണ്ടു പെണ്മക്കളെ ഭാര്യ വേമയുടെ മുമ്പില്‍വെച്ച് കൊന്ന് ആ ചോര അവരെക്കൊണ്ടു കുടിപ്പിച്ചതായും രേഖപ്പെടുത്തിയിട്ടുണ്ട്. തുടര്‍ന്നാണ് വിശ്വാസത്തില്‍ ഉറച്ചുനിന്ന സ്ത്രീകളും കുട്ടികളുമടങ്ങുന്ന സമൂഹത്തെ അഗ്നി നിറച്ച കിടങ്ങുകളില്‍ തള്ളിയത്. രാജാവും കിങ്കരന്മാരും കിടങ്ങിനു ചുറ്റുമിരുന്ന് അത് ആസ്വദിച്ചു.<br />
സി.ഇ 523 ഒക്ടോബറില്‍ ഈ സംഭവം നടന്ന് രണ്ടു വര്‍ഷത്തിനുശേഷം 525 ലാണ് അബിസീനിയന്‍ സേന ദൂനവാസിനെയും അയാളുടെ ഭരണകൂടത്തെയും ഉന്മൂലനം ചെയ്തത്. യെമനിലെ പുരാവസ്തു ഗവേഷകര്‍ ഗുറാബു കോട്ടയില്‍നിന്ന് കണ്ടെടുത്ത രേഖകള്‍ ഈ വിവരങ്ങള്‍ ശരിവെക്കുന്നു. ആറാം നൂറ്റാണ്ടിലെ നിരവധി െ്രെകസ്തവരേഖകളിലും ക്രൈസ്തവ പീഡനത്തിന്റെ വിശദാംശങ്ങളുണ്ട്. നജ്റാനില്‍ കൊലചെയ്യപ്പെട്ടവരുടെ പേരില്‍ ബിഷപ്പ് പോള്‍സ് എഴുതിയ വിലാപഗീതവും പ്രശ്സതമായിരുന്നു. <br />
സുറിയാനി ഭാഷയിലുള്ള കിതാബുല്‍ ഹിംയരിയ്യീന്‍ എന്ന ഗ്രന്ഥത്തിന്റെ ഇംഗ്ളീഷ് തര്‍ജമയാ ബുക്ക് ഓഫ് ഹിംയരിറ്റ്സും ബ്രിട്ടീഷ് മ്യൂസിയത്തിലുള്ള അബിസീനിയന്‍ ലിഖിതങ്ങളും നജ്റാനിലെ ക്രൈസ്തവ പീഡന കഥ ശരിവെക്കുന്നു. കിടങ്ങു സംഭവം നടന്ന സ്ഥലം നജ്റാനിലെ ജനങ്ങള്‍ക്ക് സുപരിചിതമാണെന്നും ഉമ്മുഖര്‍ഖിനടുത്ത് പാറകളില്‍ കൊത്തിയ ചില ചിത്രങ്ങള്‍ കാണാമെന്നും ഫിലിപ്പി അദ്ദേഹത്തിന്റെ യാത്രാവിവരണമായ അറേബ്യന്‍ ഹൈലാന്റ്സില്‍ എഴുതിയിട്ടുണ്ട്. <br />
ക്രൈസ്തവരെ ജൂതന്മാര് കൂട്ടക്കൊല ചെയ്ത സംഭവം 2009-ല്‍ ബി.ബി.സി ടെലിവിഷന്‍ ഡോക്യുമെന്ററിയില്‍ ഉള്‍പ്പെടുത്തിയത് വിവാദമായിരുന്നു. കുന്തിരിക്കപ്പാതയിലുടെ സഞ്ചരിച്ച് കേറ്റ് ഹംബിള്‍ അവതരിപ്പിച്ച ഡോക്യുമെന്ററിയില്‍ ഉഖ്ദൂദ് സംഭവം ഉള്‍പ്പെടുത്തിയതില്‍ ചില കോണുകളില്‍നിന്നുയര്‍ന്ന പ്രതിഷേധത്തിനൊടുവില്‍ ഇസ്രായിലി ചരിത്രകാരന്മാര് തന്നെ സംഭവം ശരിവെക്കുകയായിരുന്നു. ഹിംയാര്‍ രാജവംശത്തിലുള്ളവരെ ഇസ്രായിലിലെ ബൈത്ത് ശാരിമില്‍ സംസ്കരിച്ചിട്ടുണ്ടെന്നും ജോസഫ് ദൂനവാസിന്റെ പേരില്‍ ഇസ്രായിലില്‍ ഒരു സ്ട്രീറ്റുണ്ടെന്നും അന്ന് വെളിപ്പെടുത്തിയിരുന്നു. ആധികാരിക സ്രോതസ്സകളില്‍നിന്നാണ് വിവരങ്ങളെന്നു വിശദീകരിച്ചുകൊണ്ട് ബി.ബി.സി ഡോക്യുമെന്ററിയില്‍ ഉറച്ചുനില്‍ക്കുകയും ചെയ്തു. തങ്ങള്‍ കൂട്ടക്കൊല നടത്തുന്നവരല്ലെന്നും ആരെങ്കിലും അങ്ങനെ ചെയ്തിട്ടുണ്ടാകാമെന്നും സ്ഥാപിക്കാനായിരുന്നു ജൂതന്മാരുടെശ്രമം. മരുഭൂ പട്ടണത്തില്‍ ഇരുപതിനായിരത്തിലേറെ പേരെ ഉള്‍ക്കൊള്ളാന്‍ സാധ്യമല്ലെന്ന വാദവും ഉന്നയിച്ചിരുന്നു. ഡോക്യുമന്ററി സംഘം ബേത്ത് അര്‍ഷാം ബിഷപ്പ് 524 ല്‍ എഴുതിയ രേഖക്കു പുറമെ, ഒട്ടേറെ ചരിത്രകാരന്മാരെ ഉദ്ധരിച്ചുകൊണ്ടാണ് എതിര് വാദങ്ങളുടെ മുനയൊടിച്ചത്. <br />
വിശുദ്ധ ഖുര്‍ആനിലെ 105-ാം അധ്യായമായ അല്‍ ഫീലില്‍ പരാമര്‍ശിച്ചിരിക്കുന്ന ആനക്കലഹ സംഭവത്തിലെ നായകനായ അബ്റഹത്തിനെയാണ് അബ്സീനിയന്‍ രാജാവ് നജ്ജാശി തന്റെ പ്രതിനിധിയായി പിന്നീട് നജ്റാനില്‍ നിയോഗിച്ചത്. അബ്സീനിയക്കാര്‍ ഇവിടെ കഅ്ബയുടെ മാതൃകയില്‍ ഒരു കെട്ടിടമുണ്ടാക്കി അതിനു മുഖ്യസ്ഥാനം നല്കാന് ശ്രമിച്ചിരുന്നു. തലപ്പാവ് ധരിച്ച ബിഷപ്പുമാര്‍ പുണ്യസ്ഥലമായി പ്രഖ്യാപിച്ച ഇവിടേക്ക് റോമാ സാമ്രാജ്യവും സഹായങ്ങള്‍ എത്തിച്ചിരുന്നു. ഈ കഅ്ബയിലെ പുരോഹിതന് ബിഷപ്പുമാരുടെ നേതാവായി മദീനയിലേക്ക് സംവാദത്തിനു വന്നതായി പ്രവാചക ചരിത്രത്തിലുണ്ട്. പ്രവാചകന്റെ പ്രബോധനത്തോടെ ഉഖ്ദൂദുകാര്‍ ഇസ്ലാമിലേക്ക് വരികയായിരുന്നു. നജ്റാനില്‍ നിന്നുള്ള നിവേദക സംഘങ്ങള്‍ പലപ്പോഴായി പ്രവാചക സദസ്സില്‍ എത്തിയിരുന്നതായി ചരിത്രരേഖകളിലുണ്ട്. പുരാവശിഷ്ടങ്ങളില്‍ നജ്റാനില്‍ ആദ്യമായി സ്ഥാപിക്കപ്പെട്ട പള്ളിയുടെ തറയും കാണാം. <br />
കിടിലം കൊള്ളിക്കുന്ന ചരിത്രശേഷപ്പ് പേറി നില്ക്കുന്ന നജ്റാനിലും ധാരാളം മലയാളികള്‍ ജോലി നോക്കുന്നു. ചിലപ്പോള്‍ കേരളത്തിലെ അതേ കാലാവസ്ഥ സമ്മാനിക്കുന്ന ഇവിടെ നാട്ടിലെ പോലെ കപ്പയും വാഴയും നട്ട് ഗൃഹാതുരത്വം മറക്കാന്‍ ശ്രമിക്കുന്നു അവര്‍. കാലവസ്ഥയും അണക്കെട്ടും വെള്ളം ഫലപ്രദമായി ഉപയോഗിക്കാനുള്ള സംവിധാനങ്ങളും നജ്റാനെ സൗദി അറേബ്യയിലെ മറ്റു മരൂുഭൂ പ്രദേശങ്ങളില്‍നിന്ന് വ്യതിരിക്തമാക്കക്കുന്നു. പര്വതനിരകളാല് ചുറ്റപ്പെട്ട ഇവിടെ പച്ചപ്പ് നിറഞ്ഞ വിസ്തൃതമായ പാടങ്ങളോടൊപ്പം പുരാതന വാസ്തുവിദ്യ മുഴച്ചുനില്‍ക്കുന്ന കെട്ടിടങ്ങളും കാഴ്ചകളാണ്. പര്‍വതനിരകളിലെ കനത്ത മഴ പാറകള്‍ക്കിടയിലൂടെ അനുഗ്രഹമായി താഴ്വരകളെ നനക്കുമ്പോള്‍ നജ്റാന് ഒരു കാര്‍ഷിക നഗരമായി മാറുന്നു. ഉഖ്ദൂദിനു പുറമെ, നജ്റാന് അണക്കെട്ടും പരമ്പരാഗത ചന്തയും അല്‍ ആന്‍ കൊട്ടാരവും മ്യൂസിയവും പാറകളില്‍നിന്ന് ജലമൊഴുകുന്ന താഴ്വരകളും ഇവിടേക്ക് സഞ്ചാരികളെ ആകര്‍ഷിക്കുന്നു. അബഹയില്‍നിന്ന് 280 കി.മീ കിഴക്കുള്ള നജ്റാനിലേക്ക് സൗദിയുടെ വിവിധ ഭാഗങ്ങളില്‍നിന്ന് വിമാന സര്‍വീസുണ്ട്.<br />
<a href="http://gotaf.socialtwist.com/redirect?l=4ar1v">പ്രബോധനം പ്രസിദ്ധീകരിച്ച യാത്ര</a><br />
<br />
<br />
<br />M. Ashrafhttp://www.blogger.com/profile/03844389163144165801noreply@blogger.com14tag:blogger.com,1999:blog-3994916667192828616.post-91771810682346891212012-10-11T21:02:00.001+03:002012-10-11T21:23:19.757+03:00രാജവിഥികളിലെ കൊള്ളക്കാരെ തേടി <div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgr-3fFVvcRrF1l0jcwDAYV7YzQ66sCbHOnyES7eNm81DlcVmQ9R4mrnzDu8lcCq7q8leKK2wDpyP4uUcS_DSOkYXsvBJ5HfmBreuLh12nALPbcHBC6v2n9e97fV-_9zqI9QC6fZLRBCefK/s1600/vistors+@madian+shuaib+14.JPG" imageanchor="1" style="margin-left: 1em; margin-right: 1em;"><br /></a></div>
<br />
<div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgzDsS024QB1R7RVGRIpnmAm4f2Ja546u9Z1bDOktjz42olvHHm4MSD_Hc6w3J3kmvuMO4mXeeBts0hbqclNcmhlEcKA3Y1EzpnwrIS9xQb3wC44UkFIXvMjd5Eflb9FDBPlLuyyrsQVfVZ/s1600/madain+shubaib+visitors+5.JPG" imageanchor="1" style="margin-left: 1em; margin-right: 1em;"><br /></a></div>
<br />
<div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhr9ftC9_QoIIw2bfBO2BhsnH4nQKqkaA9I8ZVdkSdOn6874yW4d2BpQGbW72iO_EilWynGLZM89_1ElNJmGGgjgyEZNWtGIh03Zvvh-wlbsUZD43avTmIX99laNBKMU-UPcwaL8l5_0kq9/s1600/madain+shuaib+.JPG" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" height="480" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhr9ftC9_QoIIw2bfBO2BhsnH4nQKqkaA9I8ZVdkSdOn6874yW4d2BpQGbW72iO_EilWynGLZM89_1ElNJmGGgjgyEZNWtGIh03Zvvh-wlbsUZD43avTmIX99laNBKMU-UPcwaL8l5_0kq9/s1600/madain+shuaib+.JPG" width="640" /></a></div>
<br />
കാവല്‍ക്കാരന്റെ അനുമതി ലഭിച്ചതും സഞ്ചാരികള്‍ കുന്നിനു മുകളിലേക്കു കുതിച്ചു. ദൂരെക്കാണുന്ന ശിലാഭവനങ്ങള്‍ ലക്ഷ്യമാക്കി ഓട്ടമത്സരം നടത്തുന്ന അവര്‍ ഒട്ടേറെ ജനപഥങ്ങളുടെ ഉത്ഥാനപതനങ്ങള്‍ കണ്ട ചരിത്രത്തിലേക്കു കൂടിയാണ് ഓടിക്കയറുന്നത്.<br />
ചരിത്രശേഷിപ്പായി അവിടെ കാണുന്നത് മല തുരന്നുണ്ടാക്കിയ ഏതാനും ഭവനങ്ങള്‍. അകത്തേക്ക് നൂണുകയറി വെളിച്ചമില്ലാത്ത ഉള്‍മുറികളില്‍ ക്യാമറയുടേയും മൊബൈലിന്റേയും വെളിച്ചത്തില്‍ അവര്‍ ആരെയാണ് അന്വേഷിക്കുന്നത്. യാത്രാ സംഘത്തെ കൊള്ളയടിക്കാനോ കച്ചവടസംഘങ്ങളില്‍നിന്ന് വെട്ടിപ്പ് നടത്താനോ തക്കം പാര്‍ത്തിരിക്കുന്ന ഒരു ഐക്ക വാസി അവിടെയെങ്ങാനും ഒളിച്ചിരിപ്പുണ്ടോ? <br />
ദൈവത്തിനുള്ളത് ദൈവത്തിന്, സീസര്‍ക്കുള്ളത് സീസര്‍ക്ക് എന്ന ആധുനിക മനുഷ്യനെ നയിക്കുന്ന മുദ്രാവക്യം ഏതോ കാലത്തുതന്നെ പ്രായോഗികമാക്കി അതിന്റെ ദുരന്തം ഏറ്റുവാങ്ങിയ ഒരു ജനതയുടെ ചരിത്രം പറയാന്‍ ഇവിടെ ഒരാളുടെ ആവശ്യമില്ല, ഈ ചരിത്രശേഷിപ്പു മതി. <br />
പച്ചപ്പ് ചിറകുവിടര്‍ത്തിയിരുന്ന ഈ പ്രദേശത്ത് മരുപ്പച്ചതേടി പിന്നെയും ജനപഥങ്ങള്‍ പലതും വന്നുപോയെങ്കിലും തലമുറകള്‍ക്കായി കാത്തുവെച്ചിരിക്കയാണ് ഈ കാഴ്ചകള്‍. <br />
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgzDsS024QB1R7RVGRIpnmAm4f2Ja546u9Z1bDOktjz42olvHHm4MSD_Hc6w3J3kmvuMO4mXeeBts0hbqclNcmhlEcKA3Y1EzpnwrIS9xQb3wC44UkFIXvMjd5Eflb9FDBPlLuyyrsQVfVZ/s1600/madain+shubaib+visitors+5.JPG" style="margin-left: 1em; margin-right: 1em;"><img border="0" height="480" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgzDsS024QB1R7RVGRIpnmAm4f2Ja546u9Z1bDOktjz42olvHHm4MSD_Hc6w3J3kmvuMO4mXeeBts0hbqclNcmhlEcKA3Y1EzpnwrIS9xQb3wC44UkFIXvMjd5Eflb9FDBPlLuyyrsQVfVZ/s1600/madain+shubaib+visitors+5.JPG" width="640" /></a><br />
സൗദി അറേബ്യയിലെ വടക്കു പടിഞ്ഞാറന്‍ ഭാഗത്തുള്ള തബൂക്ക് സിറ്റിയില്‍നിന്ന് 220 കി.മീ അകലെ മദായിന്‍ ശുഐബെന്നും മാഗയിര്‍ ശുഐബെന്നും അറിയപ്പെടുന്ന ചരിത്രശേഷിപ്പ് കാണാനെത്തുമ്പോള്‍ വിശുദ്ധ ഖുര്‍ആനിലും ബൈബിളിലും വിവരിക്കപ്പെട്ടിരിക്കുന്ന ശഐബ് നബിയുടേയും അദ്ദേഹത്തിന്റെ ജനതയുടേയും ചരിത്രമാണ് മനസ്സില്‍. തബൂക്ക് ഉള്‍പ്പെടുന്ന പ്രദേശങ്ങളുടെ പഴയ പേരാണ് ഐക്ക.<br />
എക്കാലത്തേയും മനുഷ്യര്‍ക്ക് ചരിത്രപാഠം നല്കാന് കാത്തുവെച്ചിരിക്കുന്ന ശേഷിപ്പുകള്‍ക്ക് മീതെ പില്‍ക്കാലത്തുവന്ന ജനതകളുടെ ചരിത്രം അടിച്ചേല്പിക്കാന് ബോധപൂര്‍വമോ അല്ലാതെയോ ശ്രമങ്ങളുണ്ട്. എന്നാല്‍ പോലും പേരുസൂചിപ്പിക്കുന്നതു പോലെ മദാഇന്‍ സാലിഹിനൊപ്പം മദാഇന്‍ ശുഐബും വാതില്‍ തുറക്കുന്നത് ചിരിത്രകഥനത്തിലേക്കു തന്നെ.<br />
മദാഇന്‍ ശുഐബില് സംരക്ഷിക്കപ്പെട്ടിരിക്കുന്ന ഈ പുരാവശിഷ്ടം ഇപ്പോള്‍ സ്ഥിരീകരിക്കപ്പെട്ടിരിക്കുന്ന ചരിത്രത്തിനപ്പുറത്തേക്കുള്ള വസ്തുതകള്‍ ഇന്നല്ലെങ്കില്‍ നാളെ വെളിപ്പെടുത്തും. കാലാവസ്ഥാ വ്യതിയാനങ്ങളെ അതിജീവിച്ചുകൊണ്ട് മണ്ണൊലിപ്പില്‍ ഒലിച്ചുതീരാത്ത ഈ ശിലാഭവനങ്ങളുടെ കാത്തിരിപ്പ് മറ്റൊന്നിനല്ല. ദൈവികശിക്ഷ ഇറങ്ങിയ പ്രദേശമെന്ന ഖ്യാതി ഈ പ്രദേശത്തുനിന്ന് മായ്ച്ചുകളയുക സാധ്യമേയല്ല. <br />
ശുഐബ് നബിയേയും ദൈവിക നിര്‍ദേശങ്ങളേയും ധിക്കരിച്ചതിന്റെ ഫലമായി ശിക്ഷ ഇറങ്ങിയ പ്രദേശമാണ് മദായിന്‍ ശുഐബ്. ആ ദേശം തകര്‍ന്നടിഞ്ഞ ശേഷവും അറബികള്‍ക്ക് ദൃഷ്ടാന്തമായി അതുനിലനിന്നതിനാലാണ് ഇന്നും പേരുകൊണ്ടുതന്നെ ഈ സ്ഥലം അടയാളപ്പെടുത്താന്‍ നമുക്ക് സാധിക്കുന്നത്. അറബികള്‍ തലമുറകളായി കൈമാറിപ്പോന്ന ചരിത്രം ഗവേഷണം പാതിഴിയിലെത്തിയ നിരീക്ഷണത്തെ അതിജീവിക്കുന്നു. തകര്‍ന്നടിഞ്ഞ ജനപഥത്തിന്റെ പുരാവശിഷ്ടങ്ങള്‍ക്ക് മധ്യത്തിലൂടെ ആയിരുന്നു അറബികളുടെ സാര്‍ഥവാഹക സംഘങ്ങള്‍ സിറിയയിലേക്കും ഈജിപ്്തിലേക്കും പോയിരുന്നത്. <br />
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgr-3fFVvcRrF1l0jcwDAYV7YzQ66sCbHOnyES7eNm81DlcVmQ9R4mrnzDu8lcCq7q8leKK2wDpyP4uUcS_DSOkYXsvBJ5HfmBreuLh12nALPbcHBC6v2n9e97fV-_9zqI9QC6fZLRBCefK/s1600/vistors+@madian+shuaib+14.JPG" style="margin-left: 1em; margin-right: 1em;"><img border="0" height="300" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgr-3fFVvcRrF1l0jcwDAYV7YzQ66sCbHOnyES7eNm81DlcVmQ9R4mrnzDu8lcCq7q8leKK2wDpyP4uUcS_DSOkYXsvBJ5HfmBreuLh12nALPbcHBC6v2n9e97fV-_9zqI9QC6fZLRBCefK/s1600/vistors+@madian+shuaib+14.JPG" width="400" /></a><br />
മദ്യന് വാസികളിലേക്കാണ് ശുഐബ് നബിയെ നിയോഗിച്ചതെന്ന് വിശുദ്ധ ഖുര്‍ആന്‍ പറയുന്നു (അല്‍ അഅ്റാഫ് 85-87)<br />
ഭൂമിയില്‍ സംസ്കരണം വന്നശേഷം നാശമുണ്ടാക്കരുതെന്നും അളവുതൂക്കത്തില്‍ കൃത്യത പാലിക്കണമെന്നും ജനങ്ങള്‍ക്ക് അവരുടെ സാധനങ്ങള്‍ നഷ്ടപ്പെടുത്തരുതെന്നുമാണ് അദ്ദേഹം ജനങ്ങളെ ആഹ്വാനം ചെയ്തത്. ബഹുദൈവ വിശ്വാസത്തിനുപുറമേ, വ്യാപാരത്തിലെ ചതിയും കൃത്രിമവുമാണ് മദ്യന്‍കാരില്‍ കാണപ്പെട്ട ഏറ്റവും വലിയ തിന്മ. പൂര്വപ്രവാചകന്മാര് പടുത്തുയര്‍ത്തിയ ധാര്‍മിക ജീവിതവ്യവസ്ഥ നശിപ്പിക്കരുതെന്നും അവരോട് ശുഐബ് നബി പറഞ്ഞു. രാജവീഥികളിലെ കൊള്ളക്കാരായി അവര്‍ വിലസി.<br />
ശുഐബ് നബിയുടെ ആഹ്വാനം ചെവിക്കൊള്ളാതെ ആ സമൂഹത്തിലെ നായകന്മാരുടെ സമ്മര്‍ദത്തിനു വഴങ്ങിയ ജനതയെ കിടിലം കൊള്ളിക്കുന്ന വിപത്ത് ബാധിക്കുകയും ആ ഭവനങ്ങളില്‍ താമസിക്കുകയേ ഉണ്ടായിട്ടില്ലാത്തവിധം തുടച്ചുനീക്കപ്പെട്ടുവെന്നും ഖുര്‍ആന്‍ വ്യക്തമാക്കുന്നു (അഅ്റാഫ് 90-93). <br />
സൗദി അറേബ്യയുടെ വടക്കു പടിഞ്ഞാറ് ചെങ്കടലിന്റേയും അഖബാ ഉള്‍ക്കടലിന്റേയും തീരത്തൂടെ സീനാ ഉപദ്വീപിന്റെ കിഴക്കെ കരയിലോളം നീണ്ടതായിരുന്നു മദ്യന് ദേശം. ചെങ്കടല്‍ തീരത്തൂടെ യെമനില്‍നിന്ന് യാമ്പു വഴി സിറിയ വരേയും ഇറാഖില്‍നിന്ന് ഈജിപ്ത് വരേയും പോകുന്ന വ്യാപാര മാര്‍ഗങ്ങളുടെ ഒരു ജംഗ്ഷനായിരുന്നു അത്. ഇബ്രാഹിം നബിക്ക് മൂന്നാമത്തെ പത്നി ഖാത്തൂറയില്‍ ജനിച്ച പുത്രന് മിദ്യാനോട് ബന്ധപ്പെട്ട ഒരു ജനവിഭാഗമാിരുന്നു ഇവരെന്നും വിശ്വാസത്തില്‍നിന്ന് വ്യതിചലിച്ചുപോയ ഇവരെ സംസ്കരിക്കാനാണ് ശഐബ് നബി നിയോഗിതനായതെന്നും മൗലാനാ സയ്യിദ് അബുല്‍ അഅ്ലാ മൗദൂദി തഫ്ഹീമുല്‍ ഖുര്‍ആനില്‍ വിശദീകരിക്കുന്നു. <br />
ഈജിപ്തിലേക്കും ഇറാഖിലേക്കും കടന്നുപോകുന്ന കച്ചവട സംഘങ്ങളെ ചൂഷണം ചെയ്യാതെ, സത്യസന്ധരായി ജീവിക്കണമെന്ന ശുഐബിന്റെ ആഹ്വാനം സ്വീകരിച്ചാല്‍ സാമ്പത്തികവും രാഷ്ട്രീയവുമായ എല്ലാ നേട്ടങ്ങളും നഷ്ടപ്പെടുമെന്ന് ഉണര്‍ത്തിയ അവരുടെ നേതാക്കള്‍ മറ്റൊരര്‍ഥത്തില്‍ മത വിശ്വാസം രാഷ്ട്രീയ കാര്യങ്ങളില്‍ ഇടപെടരുതെന്നാണ് ശഠിച്ചത്.<br />
ധനം ഇഷ്ടാനുസാരം കൈകാര്യം ചെയ്യാന്‍ സ്വാതന്ത്ര്യമില്ലെന്നും പൂര്‍വികര്‍ ആരാധിച്ച ദൈവങ്ങളെ ഉപേക്ഷിക്കണമെന്നും പറയാന്‍ പ്രേരിപ്പിക്കുന്നത് നിന്റെ നമസ്കാരമാണോ എന്ന് അവര്‍ ശുഐബ് നബിയോട് ചോദിക്കുന്നുണ്ട് (ഹൂദ 84-86)<br />
ഗുണകാംക്ഷയോടെയുള്ള ഒരു സദുപദേശകന്‍ മാത്രമാണ് താനെന്നും നിങ്ങളില്‍ സമ്മര്‍ദം ചെലുത്തുന്നില്ലെന്നും ഇന്നത്തെ സുസ്ഥിതി സകലരേയും വലയം ചെയ്യുന്ന പീഡനം നിറഞ്ഞ ഒരു ദിനം വന്നെത്തുമെന്ന് ഭയപ്പെടുന്നുവെന്നും ശുഐബ് നബി അവര്‍ക്ക് മറുപടി നല്കുന്നു. <br />
ദൈവികശിക്ഷ ഏറ്റുവാങ്ങിയ മദ്യന് ജനതക്ക് സംഭവിച്ച നാശം വളരെ കാലത്തോളം അയല്‍നാടുകളിലും മറ്റു ജനതകളിലും ഒരു ചൊല്ലായി നിലനിന്നിരുവെന്ന് ബൈബിളും പറയുന്നു.<br />
സംരക്ഷിത പ്രദേശമായതിനാല്‍ തലസ്ഥാനമായ റിയാദിലെ പുരാവസ്തു വിഭാഗം ഡയരക്ടറില്‍നിന്ന് അനുമതി വാങ്ങിവേണം മദാഇന്‍ ശുഐബും അതുപോലുള്ള ചരിത്രശേഷിപ്പുകളും പുരാവസ്തു കേന്ദ്രങ്ങളും സന്ദര്‍ശിക്കാന്‍. <br />
പേരില്‍നിന്നു ഭിന്നമായി, നബ്ത്തി സാമ്രാജ്യത്തിന്റെ ശേഷിപ്പായാണ് മദാഇന്‍ ശുഐബ് നിലവില്‍ അംഗീകരിക്കപ്പെട്ട ചരിത്ര ശേഷിപ്പുകളില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ശുഐബ് നബിക്ക് ശേഷം ഒട്ടേറെ ജനപഥങ്ങള്‍ ഇവിടെ ജീവിച്ചു കടന്നുപോയി എന്നാണ് അനുമാനിക്കേണ്ടത്.<br />
പ്രവാചകന് മുഹമ്മദിനു (സ)700 വര്‍ഷം മുമ്പ് ദമസ്കസ് മുതല്‍ ചെങ്കടല്‍വരെ നീണ്ടുപരന്നു കിടന്ന ഒരു രാജവംശമായിരുന്നു നബ്ത്തി. ഇവരുടെ ബാക്കി പത്രമാണ് സൗദിയുടെ വടക്കുപടിഞ്ഞാറന്‍ ഭാഗത്തു സ്ഥിതി ചെയ്യന്ന ഹിസ്മ പര്‍വത നിരയിലുള്ളതെന്ന് ഔദ്യോഗിക ഭാഷ്യം. ജോര്‍ദാനിലെ പെട്രയില്‍ കാണുന്ന ശവകുടീരങ്ങള്‍ക്ക് സാമ്യമുള്ള സൗദിയിലെ ചുകപ്പന്‍ കുടീരങ്ങളിലേക്ക് ചരിത്രത്തെ വലിച്ചുനീട്ടിയത് യൂറോപ്യനായ ചോള്‍ഡ് ഡോട്ടി ആയിരുന്നു. <br />
മദായിന്‍ ശുഐബിലെ ശേഷിപ്പിന് മദായിന്‍ സാലിഹിലെ ശിലാഭവനങ്ങളോട് സാമ്യതയുണ്ടെങ്കിലും മനോഹാരിതയിലും വ്യാപ്തിയിലും മദായിന്‍ സാലിഹാണ് മുന്നില്‍. നിര്‍മാണ വൈദഗ്ധ്യം വിളിച്ചോതുന്നതാണ് നബ്ത്തികളുടെ പട്ടങ്ങളുടേയും ശവകുടീരങ്ങളുടേയും കിണറുകളുടേയും അവശിഷ്ടങ്ങള്‍. അറബിയുടെ സ്വാധീനം പ്രകടമായ അരാമിക് ഭാഷ സംസാരിച്ചിരുന്ന പുരാതന ജനവിഭാഗമായിരുന്നു നബ്ത്തികള്‍. ആ കാലഘട്ടത്തിലെ എന്‍ജിനീയറിംഗില്‍ വൈദഗ്ധ്യം പുലര്‍ത്തിയ അവര്‍ കിണറുകളും കനാലുകളും നിര്‍മിച്ച് ജലസേചനം നടത്തി പച്ചപ്പുകള്‍ തീര്‍ത്തു. അവരുടെ കിണറുകളില്‍ ചിലത് ഇക്കാലത്തും ഉപയോഗ യോഗ്യമാണ്. വടക്കന്‍ തബൂക്ക് വരെ നീണ്ടുകിടക്കുന്നതും ഹിസ്മ, സെയ്ത, അബിയദ് താഴ് വരകള്‍ ഉള്‍ക്കൊള്ളുന്നതുമായ ഹിസ്മയാണ് മേഖലയിലെ ഏറ്റവും വലിയ പര്‍വതനിര. ഇത് തബൂക്കിലെ സറവാത്ത് മലനിരകളോടൊപ്പം ചേര്‍ന്ന് വടക്കോട്ട് നീണ്ട് ജോര്‍ദാനിലെ വാദിറുമില്‍ എത്തുന്നു. <br />
തബൂക്ക് സിറ്റിയില്‍നിന്ന് 220 കി.മീ അകലെയുള്ള വാദി അഫലിലാണ് മദായിന്‍ ശുഐബ് ഉള്‍പ്പെടുന്നത്. ഇവിടെ നബ്ത്തികളുടെ മുപ്പതോളം ശവകുടീരങ്ങളുണ്ടെന്നാണ് കണക്കാക്കിയിരിക്കുന്നത്. 20 വര്‍ഷം നീണ്ട വരള്‍ച്ചയാണ് ഇവിടെനിന്ന് നബ്ത്തിയന്‍ അധിവാസ കേന്ദ്രങ്ങളെ ഉന്മൂലനം ചെയ്തതെന്നും പറയുന്നു. അതേസമയം, നബ്ത്തികളുടെ തലസ്ഥാനമായിരുന്ന ജോര്‍ദാനിലെ പെട്രയില്‍ കാണുന്ന കുടീരങ്ങളും മദായിന്‍ സാലിഹിലും മദായിന്‍ ശുഐബിലും കാണുന്ന ശേഷിപ്പുകളും വ്യത്യസ്തമാണെന്ന നിരീക്ഷണം ശക്തമാണ്. <br />
ഈജിപ്ത് വിട്ട മൂസാ നബി ശുഐബ് നബിയുടെ സമൂഹം താമസിച്ചിരുന്ന മദ്യനിലേക്കാണ് വന്നതെന്ന് ഖുര്‍ആനും ബൈബിളും വ്യക്തമാക്കുന്നു. ഫറോവക്ക് സ്വാധീനമോ നിയന്ത്രണമോ ഇല്ലാത്ത പ്രദേശമായതിനാലാണ് മൂസാ നബി മദ്യിനിലേക്ക് നീങ്ങിയത്. സീനായുടെ തെക്കും പടിഞ്ഞാറും ഭാഗത്തല്ലാതെ ഉപദ്വീപില്‍ മുഴുവന്‍ ഫറോവക്ക് നിയന്ത്രണമുണ്ടായിരുന്നില്ല.<br />
അറബികള്‍ കൈമാറിയ അറിവാണ് ഈ പ്രദേശം തന്നെയാണ് ശഐബ് നബിയുടെ ജനത താമസിച്ചിരുന്ന മദ്യന് എന്നുള്ളത്. ഇന്ന് അത് അല്‍ ബിദ് എന്നറിയപ്പെടുന്നു. ചരിത്രകാരന്മാരും പൊതുവെ ഇതുതന്നെയാണ് പുരാതന മദ്യനെന്ന് സമ്മതിക്കുന്നു. <br />
മഴ പെയ്താല്‍ വീണ്ടും കിളിര്‍ക്കുമെന്നും അരുവികള്‍ ഒഴുകുമെന്നും തോന്നിപ്പിക്കുന്ന ഈ പ്രദേശത്ത് വ്യത്യസ്ത കാലഘട്ടങ്ങളില്‍ വേറെയും ജനപഥങ്ങള്‍ താമസിച്ചിരുന്നു. ടോളമി അല്‍ ഉയ്യ്നയെന്നു പരാമര്‍ശിച്ച ഈ പ്രദേശം പുരാതന മരുപ്പച്ചയായിരുന്നു. തബൂക്കിന്റെ തെക്കു പടിഞ്ഞാറ് അല്‍ദിസാഹിലും കിണറുകളുടേയും പാര്‍പ്പിടങ്ങളുടേയും ശിലാലിഖിതങ്ങളുടേയും ശേഷിപ്പുകള്‍ കണ്ടെത്തിയിരുന്നു. <br />
ശുഐബ് നബിയുടെ സമുദായത്തിനുശേഷം വന്ന ജനപഥങ്ങളും വരള്‍ച്ചക്കെടുതിയില്‍ നാമാവശേഷമായെന്നു മനസ്സിക്കുമ്പോള്‍ വരുംതലമുറകള്‍ക്കുള്ള പാഠമാണിതെന്ന ഖുര്‍ആന്റെ പ്രഖ്യാപനവും അതിന്റെ സ്വാധീനവുമാണ് പ്രകടമാകുന്നത്. <br />
മക്കയിലുണ്ടായിരുന്ന ബഹുദൈവ വിശ്വാസികളും ധിക്കാരികളുമായ പ്രമാണികളോട് ചരിത്രത്തില്‍നിന്ന് പാഠമുള്‍ക്കൊള്ളാന്‍ പ്രവാചകന് (സ) കല്പിച്ച മദായിന്‍ ശുഐബിന്റെ ശേഷിപ്പ് അന്വേഷിക്കുന്ന സഞ്ചാരികള്‍ക്ക് ഈ ഭൂപ്രകൃതി തന്നെ അതു സമ്മാനിക്കുന്നുണ്ട്. പ്രവാചകന് (സ) മക്കയിലെ അവിശ്വാസികള്‍ക്ക് മുമ്പാകെ ചെയ്തതു പോലെ, പൂര്‍വ പ്രവാചകന്മാരായ നൂഹിന്റേയും ഹൂദിന്റേയും സാലിഹിന്റേയും ജനത്തെ ബാധിച്ച മഹാവിപത്ത് നിങ്ങള്‍ക്ക് എത്താതിരിക്കട്ടെയെന്ന് പറയുന്ന ശുഐബ് നബി വിപത്ത് ഏറ്റുവാങ്ങിയ ലൂത്തിന്റെ ജനത നിങ്ങളുടെ അടുത്താണല്ലോ എന്നു പറയുന്നുണ്ട് (ഹൂദ് 88-90)<br />
ലൂത്ത് നബിയുടെ ജനത ശുഐബ് നബിയുടെ ജനത താമസിച്ചിരുന്ന ദേശത്തിന്റെ തൊട്ടടുത്തായിരുന്നു എന്നു മാത്രമല്ല, അപ്പോഴേക്കും 600-700 വര്‍ഷം മാത്രമേ കഴിഞ്ഞിട്ടുമുള്ളൂ. കുടുംബമില്ലായിരുന്നുവെങ്കില്‍ കൊന്നു കളയുമെന്ന് ആ സമൂഹത്തിലെ നേതാക്കള്‍ ശുഐബ് നബിയെ ഭീഷണിപ്പെടുത്തിയതും ഖുര്‍ആന്‍ വിവരിക്കുന്നുണ്ട്.<br />
മദീനയില്‍നിന്നുള്ള യാത്രയില്‍ മദായിന്‍ സാലിഹിനുശേഷം തബൂക്കിലുള്ള മദായിന്‍ ശുഐബ് കൂടി ഉള്‍പ്പെടുത്തുന്നവര്‍ക്ക് അഖബ ഉള്‍ക്കടലിന്റെ തീരത്ത് സൗദിയുടെ ജോര്‍ദാന്‍ അതിര്‍ത്തിയായ ഹഖല്‍ കൂടി കണ്ടു മടങ്ങാം. ഇവിടെനിന്ന് നോക്കിയാല്‍ കടലിനക്കരെ ഈജിപ്തിലെ സീനായ് മലനിരകളും വിദൂരതയില്‍ ഇസ്രായിലില്‍ ഉള്‍പ്പെടുന്ന ഈലാത് പട്ടണത്തില്‍നിന്നുള്ള വെളിച്ചവും കാണാം. <br />
<br />
<br />M. Ashrafhttp://www.blogger.com/profile/03844389163144165801noreply@blogger.com3tag:blogger.com,1999:blog-3994916667192828616.post-33975879372782651922012-10-11T20:10:00.001+03:002012-10-11T20:10:42.201+03:00വിസ്മയിപ്പിക്കുന്ന ശിലാഭവനങ്ങള്‍<br />
<div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEi6eN6nWsnr3vmb5yXc3M3-5VyZKGtBTm1Pj9f68YSlxJu5IOntD6qXLQ2sRuQbFDQOi0H_oMoynqZVCnP5oP2IKnN7Gq2J3KuafQdBV_YnAXyxPPuW27rvvdKhi2FdZIShgDThLPMkaYQb/s1600/information.JPG" imageanchor="1" style="margin-left: 1em; margin-right: 1em;"></a><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgyXozX1aEo2iPykDJBuxruD1xPIhiAELH7sVrZCkDyNhQHPlC_8bkkmFtXfzbz8qe8DdzoDaGOuYiVu1RRnbUoqCe5w1xwfnnvFrBOI0MRZ4Irb1ydbif4eVbCZfov9oS-iXVWrHK15OmP/s1600/madain+saleh.JPG" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgyXozX1aEo2iPykDJBuxruD1xPIhiAELH7sVrZCkDyNhQHPlC_8bkkmFtXfzbz8qe8DdzoDaGOuYiVu1RRnbUoqCe5w1xwfnnvFrBOI0MRZ4Irb1ydbif4eVbCZfov9oS-iXVWrHK15OmP/s1600/madain+saleh.JPG" height="300" width="400" /></a></div>
<br />
<br />പ്രകൃതിയുടെ കരവിരുത് മോഹിപ്പിക്കുന്ന ശില്പഭംഗി തീര്‍ത്ത ഈ താഴ്വാരത്ത് സഞ്ചാരികള്‍ ധിറുതിയിലാണ്. കണ്ടു തീരില്ലെന്ന് കരുതി തിരക്കിട്ടു നടക്കുന്നവരും വേഗം കണ്ടുതീര്‍ത്ത് പുറത്തു കടക്കണമെന്ന് ആഗ്രഹിക്കുന്നവരും.<br />സൗദി അറേബ്യയില്‍ മദീനക്കും തബൂക്കിനുമിടയില്‍ മദായിന്‍ സാലിഹിനെ തേടി വരുന്നവര്‍ക്ക് ഇവിടെ അധികനേരം ചെലവഴിച്ച് ഉല്ലസിക്കാന്‍ പാടില്ല. വിശുദ്ധ ഖുര്‍ആനിലെ വിവരണ പ്രകാരം ദൈവിക ശിക്ഷ ഇറങ്ങിയ പ്രദേശമാണ് സാലിഹ് നബിയുടെ നഗരങ്ങള്‍ അഥവാ മദായിന്‍ സാലിഹ്.<br />
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEi6eN6nWsnr3vmb5yXc3M3-5VyZKGtBTm1Pj9f68YSlxJu5IOntD6qXLQ2sRuQbFDQOi0H_oMoynqZVCnP5oP2IKnN7Gq2J3KuafQdBV_YnAXyxPPuW27rvvdKhi2FdZIShgDThLPMkaYQb/s1600/information.JPG" style="margin-left: 1em; margin-right: 1em;"></a><br />ഘോരശബ്ദത്തോടെ ഭൂചലനത്തില്‍ നശിപ്പിക്കപ്പെട്ടുവെന്ന് കരുതുന്ന സാലിഹ് നബിയുടെ ജനതയായ സമൂദ് ഗോത്രത്തിന്റെ ആവാസകേന്ദ്രം ഇതുതന്നെയാണെന്ന് ഉറപ്പിച്ചുപറയാവുന്ന തെളിവുകള്‍ ഇനിയും ലഭിക്കണമെങ്കിലും, ജീവിതത്തില്‍ പ്രവാചക നിര്‍ദേശങ്ങള്‍ പിന്‍പറ്റുന്ന വിശ്വാസികള്‍ ദൈവശിക്ഷ ഇറങ്ങിയ ഇവിടെനിന്ന് വേഗം കടന്നുപോകണമെന്ന പ്രവാചകന്റെ നിര്‍ദേശം അതേപടി അനുസരിക്കുന്നു.<br />സാലിഹ് നബിയുടെ കാലത്തിനും നൂറ്റുണ്ടുകള്‍ക്ക് ശേഷം ചേക്കേറിയ നബ്ത്തികളുടെ ശവകുടീരങ്ങളാണ് മദായിന്‍ സാലിഹിലുള്ളതെന്ന നിഗമനം ശരിവെച്ചുകൊണ്ട് വരുന്ന ടൂറിസ്റ്റുകള്‍ക്ക് ഈ വിസ്മയ ഭൂപ്രദേശം കണ്ടാല്‍ കൊതി തീരില്ല. പ്രകൃതി തീര്‍ത്ത മനോഹാരിതക്കൊപ്പം പാറകള്‍ തുരന്ന് തീര്‍ത്ത പാര്‍പ്പിടങ്ങളും ശവകുടീരങ്ങളും ആരേയും വിസ്മയിപ്പിക്കുന്നതാണ്.<br />പത്ത് വര്‍ഷത്തിനുശേഷം വീണ്ടും മദായിന്‍ സാലിഹില്‍ എത്തിയപ്പോള്‍ മാറ്റങ്ങള്‍ പ്രകടമാണ്. മാറ്റമില്ലാത്തത് ഗരിമയോടെ നില്ക്കുന്ന ചുകന്ന കുന്നുകളും അതിലെ ശിലാഭവനങ്ങളും. <br />
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgoO94twJJVQaz44mDpKAHGUCbtv9qJQ0mQxF8ycjc9ug6C3AfgbVYTHb1o9UQ8g7ZlOGrnmfsvuOfg-v7EbGLhAKONG7qt6uMoB4QUpVit5Vx7UVkLrxJgWW7tFDr-NgPiRRZfEB006wbW/s1600/2012-08-21+15.09.10.jpg" style="margin-left: 1em; margin-right: 1em;"><img border="0" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgoO94twJJVQaz44mDpKAHGUCbtv9qJQ0mQxF8ycjc9ug6C3AfgbVYTHb1o9UQ8g7ZlOGrnmfsvuOfg-v7EbGLhAKONG7qt6uMoB4QUpVit5Vx7UVkLrxJgWW7tFDr-NgPiRRZfEB006wbW/s1600/2012-08-21+15.09.10.jpg" height="298" width="400" /></a><br />സംരക്ഷണത്തിന് യാതൊരു നടപടികളും സ്വീകരിക്കാതെ തന്നെ ഈ സ്മാരകങ്ങള്‍ നിലനിര്‍ത്തുന്നതിനുള്ള ഉത്തരവാദിത്തം പ്രകൃതി ഏറ്റെടുത്തിരിക്കയാണ്. സൗദി അറേബ്യയിലെ മറ്റു പലസ്ഥലങ്ങളിലും മണ്ണൊലിപ്പ് ചെറുതും വലുതുമായ മലകള്‍ക്ക് രൂപപരിണാമം വരുത്തിയിട്ടുണ്ടെങ്കിലും മദായിന്‍ സാലിഹിലെ ചുകപ്പന്‍ കുന്നുകളില്‍ മണ്ണൊലിപ്പ് അത്ര തീവ്രമല്ല. <br />
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhuZQHs3fJXaVQRtNJrmdjHvkwkht-F4lEc7cquKCjKv27o1fgqBFpg84A9ImLOb8sxsKGSmS4zov9hWGV_IP0jRkCLLEmeYYK2oxvRJorhMBPG__uPrEfhMH5fzuA9pmWl0aDCksLfXtMu/s1600/2012-08-21+15.11.08.jpg" style="margin-left: 1em; margin-right: 1em;"><img border="0" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhuZQHs3fJXaVQRtNJrmdjHvkwkht-F4lEc7cquKCjKv27o1fgqBFpg84A9ImLOb8sxsKGSmS4zov9hWGV_IP0jRkCLLEmeYYK2oxvRJorhMBPG__uPrEfhMH5fzuA9pmWl0aDCksLfXtMu/s1600/2012-08-21+15.11.08.jpg" height="298" width="400" /></a><br />കുടീരങ്ങളിലെ ശിലാലിഖിതങ്ങളും പ്രാചീന ചിത്രങ്ങളും നേരത്തെ തന്നെ മാഞ്ഞുപോകുകയോ നശിപ്പിക്കപ്പെടുകയോ ചെയ്തിട്ടുണ്ടെങ്കിലും മദായിന്‍ സാലിഹിന് ഇപ്പോള്‍ പുതമോടി കൈവന്നിട്ടുണ്ട്.<br />2008-ല്‍ യുനെസ്കോയുടെ ലോക പൈതൃക പട്ടികയില്‍ ഇടംനേടിയതാണ് വിശാലമായ ഈ ഭൂപ്രദേശത്ത് ചുറ്റിക്കറങ്ങാന്‍ സഞ്ചാരികള്‍ക്ക് എളുപ്പമായ റോഡുകളും പുറത്ത് വിശാലമായ കവാടവും ഉയര്‍ന്നു പറക്കുന്ന പതാകകളും സമ്മാനിച്ചത്. <br />131 സ്മാരകങ്ങളുള്ള ഏക്കര്‍ കണക്കിനു പ്രദേശത്ത് വിവിധ പേരുകളില്‍ അറിയപ്പെടുന്ന അവ തിരിച്ചറിയാനും വഴി കണ്ടെത്താനും ഇപ്പോള്‍ എളുപ്പമാണ്. ഓരോന്നിനെ കുറിച്ചും ചെറുവിവരണങ്ങള്‍ നല്കുന്ന ഫലകങ്ങള്‍ ചില്ലിട്ട് സ്ഥാപിച്ചിരിക്കുന്നു.<br />
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEi6eN6nWsnr3vmb5yXc3M3-5VyZKGtBTm1Pj9f68YSlxJu5IOntD6qXLQ2sRuQbFDQOi0H_oMoynqZVCnP5oP2IKnN7Gq2J3KuafQdBV_YnAXyxPPuW27rvvdKhi2FdZIShgDThLPMkaYQb/s1600/information.JPG" style="margin-left: 1em; margin-right: 1em;"><img border="0" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEi6eN6nWsnr3vmb5yXc3M3-5VyZKGtBTm1Pj9f68YSlxJu5IOntD6qXLQ2sRuQbFDQOi0H_oMoynqZVCnP5oP2IKnN7Gq2J3KuafQdBV_YnAXyxPPuW27rvvdKhi2FdZIShgDThLPMkaYQb/s1600/information.JPG" height="300" width="400" /></a> <br />
<br />ഖസ്റുല്‍ സനേഹ്, അല്‍ ഖുറൈമത്ത്, ഖസ്റുല്‍ ബിന്ത്, ഖസര്‍ ഫരീദ്, അല്‍ മഹജര്‍ തുടങ്ങിയ ഈ പേരുകള്‍ നബ്ത്തികളുടെ സംഭാവനയല്ലെന്നാണ് പൊതു നിഗമനം. ആധുനിക അറബിയോട് സാമ്യമുള്ള ഈ നാമങ്ങള്‍ പിന്നീട് ബദുക്കള്‍ സമ്മാനിച്ചതാണെന്ന് കരുതുന്നു. <br />ജോര്‍ദാനിലെ പെട്ര ആസ്ഥാനമായി സ്ഥാപിക്കപ്പെട്ട നബ്ത്തിയന്‍ രാജ്യത്തിന്റെ രണ്ടാം നഗരമോ കോളനിയോ ആയിരുന്നു ഹിജാസിലെ ഈ ഭൂപ്രദേശമെന്ന നിഗമനമാണ് അംഗീകരിക്കപ്പെട്ടത്. 1880-കളില്‍ ഇവിടം സന്ദര്‍ശിച്ച യൂറോപ്യന്‍ ചാള്‍സ് ഡോട്ടിയുടെ വകയാണ് ഇതിലേക്ക് വെളിച്ചം വീശുന്ന വിവരങ്ങള്‍. രണ്ടാം നഗരമുണ്ടെന്ന് പെട്രയില്‍നിന്ന് ലഭിച്ച വിവരങ്ങളാണ് അദ്ദേഹത്തെ ഇങ്ങോട്ട് നയിച്ചത്.<br />
<div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiz86imVFsVc5183KF9PtrsHGPhfHzMjDbuyiUMd_id5lu4j6GKtlFIHtJH9ihV6y2eHBuiR2CKzMGZL1LS15wZp6Yu9YQSfXXwT383gL5NF_KLqHI4u6-Xx10qV6DF7KjKqhKOQvAQncDl/s1600/archelogical+site.JPG" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiz86imVFsVc5183KF9PtrsHGPhfHzMjDbuyiUMd_id5lu4j6GKtlFIHtJH9ihV6y2eHBuiR2CKzMGZL1LS15wZp6Yu9YQSfXXwT383gL5NF_KLqHI4u6-Xx10qV6DF7KjKqhKOQvAQncDl/s1600/archelogical+site.JPG" height="300" width="400" /></a></div>
<br />
<div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEj-E8OuD_yPY94tu1CdwbaE3EKpsy-gSLpX5Jl9wpnfTqDeJdGwDNC-RtzseDV410OwzhnCBV4PU53wT6JYwYH9g2Zy-yvieoVCsrOtWjHiAvNGd18eYZqCf57EiwyCq4uYYPRZa3R6Rd9x/s1600/diwan.JPG" imageanchor="1" style="margin-left: 1em; margin-right: 1em;"></a></div>
<br />സമൂദ് ജനതയുടെ ആവാസ കേന്ദ്രവും സാലിഹ് നബിയേയും ദൈവിക കല്പനകളേയും ധിക്കരിച്ചതിനാല്‍ ദൈവശിക്ഷ ഇറങ്ങിയ സ്ഥലവും ഇതുതെന്നയെന്ന് ഉറച്ചു വിശ്വസിക്കുന്നതിനാല്‍ സൗദി അറേബ്യയിലെ തദ്ദേശീയരില്‍നിന്ന് ഇവിടേക്ക് വന്‍തോതിലുള്ള ടൂറിറ്റ് പ്രവാഹമില്ല. ടൂറിസം വികസനത്തിന് കോടികളുടെ പദ്ധതികള്‍ നടപ്പിലാക്കിവരുന്ന സൗദി ഭരണകൂടം ഇസ്ലാമിനു മുമ്പത്തെ ചരിത്ര സ്മാരകങ്ങള്‍ കേന്ദ്രീകരിച്ചുകൊണ്ടുള്ള ടൂറിസം പദ്ധതികള്‍ക്ക് മുന്‍ഗണന നല്‍കുന്നുമില്ല. <br />
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEj-E8OuD_yPY94tu1CdwbaE3EKpsy-gSLpX5Jl9wpnfTqDeJdGwDNC-RtzseDV410OwzhnCBV4PU53wT6JYwYH9g2Zy-yvieoVCsrOtWjHiAvNGd18eYZqCf57EiwyCq4uYYPRZa3R6Rd9x/s1600/diwan.JPG" style="margin-left: 1em; margin-right: 1em;"><img border="0" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEj-E8OuD_yPY94tu1CdwbaE3EKpsy-gSLpX5Jl9wpnfTqDeJdGwDNC-RtzseDV410OwzhnCBV4PU53wT6JYwYH9g2Zy-yvieoVCsrOtWjHiAvNGd18eYZqCf57EiwyCq4uYYPRZa3R6Rd9x/s1600/diwan.JPG" height="300" width="400" /></a><br />ജിദ്ദയില്‍നിന്ന് 750 കി.മീറ്ററും മദീനയില്‍നിന്ന് 300കി.മീറ്ററും വടക്ക് സ്ഥിതി ചെയ്യുന്ന മദായിന്‍ സാലിഹ് കാണാന്‍ എത്തുന്നവരില്‍ മലയാളികള്‍ ധാരാളമുണ്ട്. സൗദി അറേബ്യയില്‍ വിശുദ്ധ ഗേഹങ്ങള്‍ക്ക് പുറമേ ഒരേയൊരു സ്ഥലമാണ് കാണുദ്ദേശിക്കുന്നതെങ്കില് അത് മദായിന്‍ സാലിഹായിരിക്കണമെന്ന് നിസ്സംശയം പറയാം. പെരുന്നാള്‍ അവധി ദിവസങ്ങളില്‍ മലയാളികളുടെ നിരവധി പഠനവിനോദ യാത്ര സംഘങ്ങള്‍ ഈ ചരിത്ര ഭൂമിയിലെത്തുന്നു. <br />അല്‍ ഉലാ സിറ്റിയില്‍ എത്തുമ്പോള്‍ തന്നെ പാറകളുടെ രൂപഭാവങ്ങളും വര്‍ണങ്ങളും മനോഹര കാഴ്ചയൊരുക്കി തുടങ്ങും. ജിദ്ദയില്‍നിന്നും റിയാദില്‍നിന്നും തബൂക്കില്‍നിന്നും അല്‍ ഉല സിറ്റിയിലേക്ക് ബസ് സര്‍വീസുണ്ട്. അല്‍ ഉലയില്‍നിന്ന് 23 കി.മീറ്ററാണ് മദായിന്‍ സാലിഹിലേക്കുള്ളത്. <br />
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiQY-nkkTw4fH6F5ZJnII9EvqX9cZTiEbs71ckopYFGVTpMSJgCK-d7sMCy65tFL1zgifqKOPXwd_mlQSs8Pa725ew41KkqOTudOWsaOiMqEC8_kQ_bTjpJXGRwRFehoglClfgVNQYa9JtE/s1600/2012-08-21+15.29.04.jpg" style="margin-left: 1em; margin-right: 1em;"><img border="0" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiQY-nkkTw4fH6F5ZJnII9EvqX9cZTiEbs71ckopYFGVTpMSJgCK-d7sMCy65tFL1zgifqKOPXwd_mlQSs8Pa725ew41KkqOTudOWsaOiMqEC8_kQ_bTjpJXGRwRFehoglClfgVNQYa9JtE/s1600/2012-08-21+15.29.04.jpg" height="298" width="400" /></a><br />വിശുദ്ധ ഖുര്‍ആനില്‍ ഈ പട്ടണത്തെ അല്‍ ഹിജ്ര് എന്നാണ് വിളിച്ചിരിക്കുന്നത്. അല്‍ അഅറാഫ്-7:73-79, ഹൂദ് 11: 61-68, അല്‍ ഹിജ്ര് 15:80-84, അല്‍ ഇസ്രാഅ് 17:59, അശ്ശൂറാ 26: 141-159, അല്‍ നംല് 27: 45-53, ഫുസ്സിലാത്ത് 41: 17-18, അല്‍ ഖമര്‍ 54: 23-32, അശ്ശംസ് 91: 11-15, ഇബ്രാഹിം 14: 8-9 എന്നീ സൂക്തങ്ങളിലാണഅ ഥമൂദ് ഗോത്രത്തേയും സാലിഹ് നബിയേയും ഇവരുടെ പരിണിതിയേയും പരാമര്‍ശിക്കുന്നത്. <br />ആദ് സമുദായത്തിനുശേഷം നിങ്ങളെ പ്രതിനിധികളായി നിശ്ചയിച്ചതും ഭൂമിയില്‍ നിങ്ങള്‍ക്ക് ഈ അധിവാസ സൗകര്യം പ്രദാനംചെയ്തതും ഓര്‍ക്കണമെന്ന് ഖുര്‍ആന്‍ സമൂദ് ജനതയോട് പറയുന്നുണ്ട്. നിങ്ങള്‍ അതിലെ സമതലങ്ങളില്‍ ഉന്നത സൗധങ്ങള്‍ പണിയുന്നുവെന്നും പര്‍വതങ്ങള്‍ തുരന്നു ഭവനങ്ങളുണ്ടാക്കുന്നുവെന്നും ഉണര്‍ത്തിയശേഷം ദൈവത്തിന്റെ ശക്തിയുടെ അടയാളങ്ങളെക്കുറിച്ച് അശ്രദ്ധരാകരുതെന്നും ഭൂമിയില്‍ നാശമുണ്ടാക്കരുതെന്നും മുന്നറിയിപ്പ് നല്കുന്നു. <br />അറേബ്യയിലെ അതിപുരാതനമായ രണ്ടാമത്തെ സമുദായമാണ് സമൂദിനെ കണക്കാക്കുന്നത്. ആദിനുശേഷം ഏറ്റവും പ്രശസ്തമായ ഇവരുടെ കഥകള്‍ വിശുദ്ധ ഖുര്‍ആന്റെ അവതരണത്തിന് മുമ്പുതന്നെ അറബികളില്‍ പ്രചാരം നേടിയിരുന്നു. <br />വലിയ ഒരു നഗരത്തിന്റെ അവശിഷ്ടങ്ങളാണ് ഇവിടെ കാണാന്‍ കഴിയുക.<br />ഖുര്‍ആന്റെ അവതരണകാലത്ത് ഹിജാസിലെ കച്ചവടസംഘങ്ങള്‍ മദായിന്‍ സാലിഹിന്റെ മധ്യത്തിലൂടെയാണ് കടന്നുപോകാറുണ്ടായിരുന്നത്. തബൂക്ക് യുദ്ധവേളയില്‍ പ്രവാചകന് ഈ വഴി യാത്ര ചെയ്തിരുന്നുവെന്നും പുരാവസ്തുക്കള്‍ക്കിടയിലെ കിണര്‍ ചൂണ്ടിക്കാണിച്ചുകൊണ്ട് സാലിഹ് നബിയുടെ ഒട്ടകം അതില്‍നിന്നാണ് വെള്ളം കുടിച്ചിരുന്നതെന്ന് പറഞ്ഞതായും രേഖപ്പെടുത്തിയിട്ടുണ്ട്. സമൂദിന്റെ നഷ്ടാവശിഷ്ടങ്ങളിലൂടെ ചുറ്റിക്കറങ്ങിയ അനുചരന്മാരോട് അല്ലാഹുവിന്റെ ശിക്ഷക്കിരയായ ഒരു ജനതയുടെ പ്രദേശമാണിതെന്നും ഉല്ലാസ വേദിക്കപ്പുറും വിലാപ വേദിയാണെന്നും ചൂണ്ടിക്കാട്ടി അവിടെ നിന്ന് വേഗം പോകണമെന്നും നിര്‍ദേശിക്കുകയും ചെയ്തു.<br />ആദ് സമുദായത്തെ പോലെ സമൂദും വിഗ്രഹാരാധാകരായിരുന്നു. ക്രിസ്തുവിനു മുമ്പ് രണ്ടായിരാമാണ്ടില്‍ സാലിഹ് നബി ഇവരിലേക്ക് നിയോഗിതനായപ്പോള്‍ ചുരുങ്ങിയത് 47 ദൈവങ്ങളാണ് ആരാധിക്കപ്പെട്ടിരുന്നത്. ഏകദൈവ വിശ്വാസത്തിലേക്ക് ക്ഷണിച്ചുകൊണ്ട് ദൈവത്തില്‍ ആരെയും പങ്കു ചേര്‍ക്കരുതെന്നാണ് സാലിഹ് നബി ആഹ്വാനം ചെയ്തത്. ഭൂരിഭാഗം ജനതയും സാലിഹിന്റെ വിളി തള്ളിക്കളയുക മാത്രമല്ല, അദ്ദേഹത്തെ വധിച്ചു കളയാന്‍ പോലും മുതിര്‍ന്നു. ഒരു ദൈവമേയുള്ളൂ എന്ന സാലിഹിന്റെ വാദത്തിനു അവര്‍ തെളിവ് ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് ഗര്‍ഭിണിയായ ചുവന്ന ഒട്ടകം അവരുടെ മുമ്പില്‍ പ്രത്യക്ഷപ്പെട്ടത്. എന്നാല്‍ അവരിലെ പുരോഹിതന്മാര് സാലിഹിന്റെ ദൃഷ്ടാന്തത്തില്‍ വിശ്വസിച്ചാല്‍ ശിക്ഷിക്കുമെന്ന് ജനങ്ങളെ ഭീഷണിപ്പെടുത്തകയും അവരിലെ സമ്പന്നര്‍ ഒട്ടകത്തെ കൊന്നു കളയാന്‍ ആളുകളെ നിയോഗിക്കുകയുമായിരുന്നു. ഒട്ടകം കൊല്ലപ്പെട്ടപ്പോള്‍ കൊലയാളികളും ദൈവധിക്കാരികളും മൂന്ന് ദിവസം മാത്രമേ ജീവിക്കുകയുള്ളൂവെന്ന് സാലിഹ് നബി പ്രവചിച്ചതുപോലെ ഘോരശബ്ദത്തോടെ ഭൂമി കുലുങ്ങുകയും ഏതാനും വിശ്വാസികളെ ഒഴിച്ച് ബാക്കിയുള്ളവര്‍ നാശമടയുകയും ചെയ്തു. <br />നബ്ത്തികളുടെ രണ്ടാം പട്ടണമായി യുനെസ്കോ ഉള്‍പ്പെടുത്തിയിരിക്കുന്ന മദായിന്‍ സാലിഹ് അവരുടെ കാലത്ത് പെട്രയില്‍നിന്നും മക്കയിലേക്കുള്ള വ്യാപാര മാര്‍ഗത്തിലെ സുപ്രധാന കേന്ദ്രമായിരുന്നു. നബ്ത്തികളുടെ തലസ്ഥാനമായ പെട്ര 106-ല്‍ റോമാ സൈന്യത്തോട് അടിയറവു പറഞ്ഞതോടെ മദായിന്‍ സാലിഹിന്റെ പ്രതാപവും അവസാനിച്ചു. ചെങ്കടലില്‍ തുറമുഖങ്ങളുണ്ടാക്കി കരമാര്‍ഗമുള്ള വ്യാപാരത്തിന്റെ പ്രാധാന്യം റോമാക്കാര്‍ കുറക്കുകയായിരുന്നു. പില്ക്കാലത്ത് ദമസ്കസില്‍നിന്ന് മക്കയിലേക്കുള്ള തീര്‍ഥാടകരുടെ യാത്രയില്‍ മദായിന്‍ സാലിഹ് ഒരു കേന്ദ്രമായിരുന്നു. ഹിജാസ് റെയില്‍വേയുടെ പ്രധാന സ്റ്റേഷനായിരുന്ന ഇവിടെ അതിന്റെ കെട്ടിടങ്ങളുടേയും റെയിലിന്റെയും എന്‍ജിന്റേയും അവശിഷ്ടങ്ങള്‍ സൂക്ഷിച്ചിട്ടുണ്ട്. നബ്ത്തികളുടേതായി ഇവിടെ 60 കിണറുകളുണ്ടായിരുന്നതില് ഒരു കിണറുള്ള പ്രദേശം പുരാവസ്തു ഗവേഷണത്തിനായി വളച്ചു കെട്ടിയിരിക്കുന്നതായി കാണാം. ഈ കിണറിലേക്ക് വീഴാതിരിക്കാനും സുരക്ഷിതമാക്കാനും ഹിജാസ് റെയിലിന്റെ പാളങ്ങളാണ് ഉപയോഗിച്ചിരിക്കുന്നത്. <br />നബ്ത്തികള്‍ എവിടെനിന്നു വന്നുവെന്ന് ചരിത്രകാരന്മാര്ക്കിടയില് പല അഭിപ്രായങ്ങളുണ്ടെങ്കിലും അവര്‍ ആദിമ അറബികള്‍ തന്നെയാണെന്ന് പൊതുവെ കരുതുന്നു. കാര്‍ഷികവൃത്തിയില്‍ കേന്ദ്രീകരിക്കുന്നതുവരെ നാടോടികളായ ബദുക്കളായിരുന്ന അവര്‍ക്ക് മരുഭൂമിയിലെ ജലസ്രോതസ്സുകള്‍ ഉപയോഗിക്കുന്നതിലുള്ള മികവും വ്യാപാര മാര്‍ഗങ്ങള്‍ കണ്ടെത്തുന്നതിലുഉണ്ടായിരുന്ന പ്രാഗത്ഭ്യവുമാണ് മേല്‍ക്കൈ സമ്മാനിച്ചത്. പില്ക്കാലത്ത് വാണിജ്യ സംഘങ്ങള്‍ക്ക് സംരക്ഷണം നല്കി ചുങ്കം പിരിക്കാനും തുടങ്ങിയെന്ന് ചരിത്രം പറയുന്നു. ശവകുടീരങ്ങളില്‍ കാണുന്ന അരാമിക് ലിഖിതങ്ങളല്ലാതെ നബ്ത്തികളുടേതായി എഴുതപ്പെട്ട ചരിത്രമൊന്നുമില്ല. പെട്രയും മദായിന്‍ സാലിഹും നിലംപൊത്തിയതിനുശേഷം നബ്ത്തികള്‍ക്ക് എന്തു സംഭവിച്ചുവെന്നതിനു ഉത്തരം ലഭിക്കാന്‍ പുരാവസ്തു ഗവേഷണം ഇനിയും തുടരണം. <br />ശിക്ഷ ഇറങ്ങിയശേഷം മദായിന്‍ സാലിഹില്‍ സമൂദ് ഗോത്രത്തില്‍ അവശേഷിച്ച ഏതാനും വിശ്വാസികള്‍ ജറൂസലമിലേക്ക് രക്ഷപ്പെട്ടുവെന്നും നൂറ്റാണ്ടുകള്‍ക്കുശേഷം അവരുടെ പിന്മുറക്കാരാണ് പെട്രയില്‍ നബ്ത്തി സാമ്രാജ്യത്തിനു തുടക്കം കുറിച്ചതെന്നും സമൂദ് ഗോത്രത്തില്‍ അവശേഷിച്ചവര്‍ റോമാക്കാരോടൊപ്പം ചേര്‍ന്ന് പിന്നീട് നബ്ത്തികളോട് യുദ്ധം ചെയ്തുവെന്നും രണ്ട് അഭിപ്രായങ്ങള്‍ ഇസ്്ലാമിക ചരിത്രകാരന്മാരെ ഉദ്ധരിച്ചുണ്ട്. <br />
<a href="http://www.prabodhanam.net/detail.php?cid=1371&tp=1">പ്രബോധനത്തില്‍ പ്രസിദ്ധീകരിച്ച യാത്ര</a><br /><br /><br />M. Ashrafhttp://www.blogger.com/profile/03844389163144165801noreply@blogger.com4tag:blogger.com,1999:blog-3994916667192828616.post-35840979153486632382012-09-24T16:29:00.002+03:002012-09-24T16:29:43.593+03:00നിരക്ഷരതയില്‍നിന്ന് വാഴ്സിറ്റി വിപ്ലവത്തിലേക്ക് <br />
<br />
<div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjUx9WQYxnMty3V7PNo4JjMUl2hIfc4JzvK07HthGEGceAYjHPEaPqjECgym7_phr439mxI5cSDAD3HWnVuNwizsBC5Jsq40KPjK5FfzpRyl1meOmU1chkErKoEkb6BiKtDrZna2pQ1uIyT/s1600/varsity.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" height="244" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjUx9WQYxnMty3V7PNo4JjMUl2hIfc4JzvK07HthGEGceAYjHPEaPqjECgym7_phr439mxI5cSDAD3HWnVuNwizsBC5Jsq40KPjK5FfzpRyl1meOmU1chkErKoEkb6BiKtDrZna2pQ1uIyT/s320/varsity.jpg" width="320" /></a></div>
<br />
അറിവുള്ളവരും അറിവില്ലാത്തവരും എങ്ങനെ സമമാകുമെന്ന് ഖുര്‍ആന്‍ ഉന്നയിക്കുന്ന ചോദ്യമാണ് രാജ്യത്തെ വിദ്യാഭ്യാസ ഉണര്‍വിനെ കുറിച്ച് സംസാരിക്കുമ്പോഴൊക്കെ തിരുഗേഹങ്ങളുടെ സേവകന് അബ്ദുല്ല രാജാവ് ആവര്‍ത്തിക്കാറുള്ളത്.<br />
<br />
നിരക്ഷരതയില്‍നിന്ന്<br />
വാഴ്സിറ്റി വിപ്ലവത്തിലേക്ക് <br />
<br />
എം. അഷ്റഫ്<br />
മറ്റു പല രാജ്യങ്ങളേയും പോലെ സാക്ഷരതയില്‍ പിറകിലായിരുന്നു ഒരു കാലത്ത് സൗദി അറേബ്യയും. ഇവിടെ 90 ശതമാനം നിരക്ഷരരുണ്ടെന്നാണ് 1950-ല്‍ യുനെസ്കോ കണക്കാക്കിയത്. എന്നാല്‍ ആറു പതിറ്റാണ്ടുകള്‍ കൊണ്ട് ഈ നാട് കൈവരിച്ച വിദ്യാഭ്യാസ പുരോഗതി വിലയിരുത്തുമ്പോള്‍ കണക്കില്‍ അതിശയോക്തി തോന്നാം. ദീര്‍ഘ വീക്ഷണത്തോടെയുള്ള ഭരണാധികാരികളുടെ ചുവടുവെപ്പുകള്‍ ആധുനിക, ഉന്നത വിദ്യാഭ്യാസ രംഗത്ത് വന്‍ കുതിപ്പാണ് പോയ ദശകങ്ങള്‍ സമ്മാനിച്ചത്. നിരക്ഷരരുടെ എണ്ണക്കൂടുതലിനു പുറമേ, രാജ്യത്തെ മനുഷ്യവിഭവ ശേഷിയുടെ വികസനവും ആധുനികവല്കരണവും വിദ്യാഭ്യാസത്തെ മുഖ്യലക്ഷ്യമായി കാണാന്‍ ഭരണാധികാരികളെ പ്രേരിപ്പിച്ചു. ഇന്ന് വിദ്യാഭ്യാസ രംഗത്ത് സാങ്കേതിക വിദ്യ ഏറ്റവും ഫലപ്രദമായും വിപുലമായും ഉപയോഗപ്പെടുത്തുന്ന രാജ്യങ്ങളിലൊന്നായി മാറിയിരിക്കുന്നു സൗദി അറേബ്യ. 1953 വരെ ഉണ്ടായിരുന്ന ജനറല്‍ ഡയരക്ടറേറ്റ് വിദ്യാഭ്യാസ മന്ത്രാലയമായി മാറിയതു മുതല്‍ തുടക്കമിട്ടതായിരുന്നു വിദ്യാഭ്യാസ വിപ്ലവം. പുതിയ തലമുറയെ വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം ഉള്‍ക്കൊണ്ടു വളര്‍ത്തിക്കൊണ്ടുവരികയെന്ന ലക്ഷ്യം മുന്നില്‍ കണ്ടും അതിന്റെ പ്രാധാന്യം മനസ്സിലാക്കിയുമാണ് അബ്ദുല്‍ അസീസ് രാജാവ് മക്കളിലൊരാളായ ഫഹദ് രാജകുമാരനെ (അന്തരിച്ച ഫഹദ് രാജാവ്) രാജ്യത്തെ പ്രഥമ വിദ്യാഭ്യാസ മന്ത്രിയായി നിയോഗിച്ചത്. ഫഹദ് രാജാവ് വഴികാട്ടിയ വിദ്യാഭ്യാസ വിപ്ലവത്തെ തിരുഗേഹങ്ങളുടെ സേവകന് അബ്ദുല്ല രാജാവ് അതിന്റെ പാരമ്യതയിലെത്തിക്കുന്നതാണ് ഇന്ന് കാണാന്‍ കഴിയുക. <br />
പ്രാഥമിക, ഇന്റര്‍മീഡിയറ്റ്, സെക്കന്‍ഡറി വിദ്യാഭ്യാസത്തിനു നല്കിയ പ്രാധാന്യമൊക്കെ കടന്ന് രാജ്യം ഇപ്പോള്‍ സര്‍വകലാശാല വിപ്ലവത്തിനാണ് സാക്ഷ്യം വഹിക്കുന്നത്. രാജ്യത്തെമ്പാടുമുള്ള കുട്ടികളെ വിദ്യാലയങ്ങളിലെത്തിക്കുന്നതിന് സാര്‍വത്രിക സൗജന്യ വിദ്യാഭ്യാസം ഏര്‍പ്പെടുത്തിയതിനു പുറമെ, കുട്ടികളുടേത് നിര്‍ധന കുടുംബങ്ങളാണെങ്കില്‍ അവര്‍ക്ക് പ്രത്യേക അലവന്‍സ് അനുവദിക്കാനും സംവിധാനമുണ്ടാക്കി. വനിതകള്‍ക്ക് ഇസ്ലാം അനുവദിച്ച വിശിഷ്ട സാമൂഹിക പദവിക്ക് അനുഗുണമായി പ്രത്യേകം തന്നെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ആരംഭിച്ച് പെണ്‍കുട്ടികളുടെ പഠനത്തിനും പ്രാധാന്യം നല്കി. 1960 വരെ കുടുംബങ്ങളില്‍ മാത്രമായി ഒതുങ്ങിയിരുന്ന സ്ത്രീ വിദ്യാഭ്യാസമാണ് സര്‍ക്കാര്‍ സ്ഥാപനങ്ങളിലെത്തിച്ചതും പുരോഗതി കൈവരിച്ചതും. ഉന്നത വിദ്യാഭ്യാസം നേടിയ വനിതകള്‍ക്ക് അര്‍ഹമായ തൊഴിലിടങ്ങള്‍ കണ്ടെത്തുന്നതിനാണ് ഇന്ന് രാജ്യം പ്രയാസപ്പെടുന്നത്. <br />
അബ്ദുല്ല രാജാവ് തുടക്കം കുറിച്ച യൂനിവേഴ്സിറ്റി സിറ്റി പദ്ധതിയുടെ രണ്ടാം ഘട്ടത്തിലൂടെയാണ് രാജ്യം ഇപ്പോള്‍ കടന്നു പോകുന്നത്. പതിനായിരം കോടി റിയാലിന്റെ വാഴ്സിറ്റി സിറ്റികളാണ് രാജ്യത്ത് ഉയരുന്നത്. 16 വാഴ്സിറ്റി കാമ്പസുകളും 166 പുതിയ കോളേജുകളും. ജിദ്ദ, റിയാദ് , ദമാം പോലുള്ള വന്‍ നഗരങ്ങളില്‍ മാത്രം കേന്ദ്രീകരിക്കാതെ രാജ്യത്തെ എല്ലാ മേഖലകളിലേക്കും വാഴ്സിറ്റി വിപ്ലവമെത്തിക്കുന്നു എന്നതാണ് സവിശേഷത. ജിസാന്‍, തായിഫ്, ഹായില്‍, തബൂക്ക്, ബാഹ, നജ്റാന്, അല്‍ ജൗഫ്, മജ്മഅ, ശഖ്റ തുടങ്ങിയ സ്ഥലങ്ങളിലെല്ലാം പുതിയ കാമ്പസുകളുണ്ട്. ഉന്നത കലാലയങ്ങളുമായി ബന്ധപ്പെട്ട് അനുബന്ധ വികസനവും രാജ്യത്ത് ദൃശ്യമാണ്. പാര്‍പ്പിട കേന്ദ്രങ്ങളും ആശുപത്രികളും ഇവയോടൊപ്പം ഉയര്‍ന്നുവന്നു. <br />
ക്ഷേമവും ഐശ്വര്യവും സമ്മാനിച്ച വിദ്യാഭ്യാസ നവോത്ഥാനമായാണ് സൗദിയിലെ സര്‍വകലാശാല വിപ്ലവത്തെ വിലയിരുത്തുന്നത്. 2004-ല്‍ രാജ്യത്ത് 15 സര്‍ക്കാര്‍ സര്‍വകലാശാലകളാണ് ഉണ്ടായിരുന്നതെങ്കില്‍ ഇപ്പോള്‍ അത് 32 ആണ്. കോളേജ് കാമ്പസുകള്‍ 314-ല്‍നിന്ന് 452 ആയി വര്‍ധിക്കുകയും ചെയ്തു. ഇതോടൊപ്പം വിദേശ യൂനിവേഴ്സിറ്റികളുടെ വിദ്യാഭ്യാസ സൗകര്യമൊരുക്കി സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളും രാജ്യത്ത് തഴച്ചു വളര്‍ന്നു. <br />
അറിവുള്ളവരും അറിവില്ലാത്തവരും എങ്ങനെ സമമാകുമെന്ന് ഖുര്‍ആന്‍ ഉന്നയിക്കുന്ന ചോദ്യമാണ് രാജ്യത്തെ വിദ്യാഭ്യാസ ഉണര്‍വിനെ കുറിച്ച് സംസാരിക്കുമ്പോഴൊക്കെ അബ്ദുല്ല രാജാവ് ആവര്‍ത്തിക്കാറുള്ളത്. ഉന്നത ശാസ്ത്ര സാങ്കേതിക വിദ്യാഭ്യാസ രംഗത്ത് അബ്ദുല്ല രാജാവിന്റെ സ്വപ്നപദ്ധതിയായിരുന്നു ജിദ്ദയില്‍ സ്ഥാപിതമായ കിംഗ് അബ്ദുല്ല യൂനിവേഴ്സിറ്റി ഓഫ് സയന്‍സ് ആന്റ് ടെക്നോളജി (കൗസ്റ്റ്). രാജ്യത്തെ പൗരന്മാര്ക്ക് മാത്രമല്ല, ലോകത്തെ മുഴുവന്‍ മനുഷ്യര്‍ക്കും ഉപയോഗപ്പെടുംവിധം വിജ്ഞാനത്തിന്റെ വികസനമാണ് കൗസ്റ്റ് ലക്ഷ്യമിടുന്നതെന്ന് അബ്ദുല്ല രാജാവ് പറയുകയുണ്ടായി. ശാസ്ത്രജ്ഞന്മാരുടേയും സാങ്കേതിക വിദഗ്ധരുടേയും എന്‍ജിനീയര്‍മാരുടേയും പുതിയ തലമുറക്ക് ഗവേഷണ പഠനങ്ങള്‍ക്ക് അവസരം നല്കുന്ന ലോകോത്തര വിദ്യാഭ്യാസ സ്ഥാപനമെന്നതാണ് കൗസ്റ്റിനെ കുറിച്ച് അദ്ദേഹത്തിന്റെ സ്വപ്നം. <br />
ഇസ്ലാമിക സംസ്കാരം കെട്ടിപ്പടുക്കുന്നതില്‍ വഖ്ഫിന്റെ പ്രാധാന്യം എടുത്തുപറയാറുള്ള അദ്ദേഹം വരുംതലമുറകള്‍ക്കു കൂടി ഫലം കൊയ്യാവുന്ന സല്‍കര്‍മങ്ങളിലാണ് വിദ്യാഭ്യാസ രംഗത്തെ സഹായത്തെ വിശേഷിപ്പിക്കാറുള്ളത്. <br />
ശാസ്ത്ര, സാങ്കേതിക ഗവേഷണ രംഗത്തെ ലക്ഷ്യം കൈവരിക്കാനുള്ള എല്ലാ വിഭവങ്ങളും ഒരുക്കിയ കൗസ്റ്റിന്റെ മുന്നോട്ടുള്ള പ്രയാണത്തിന് വഖഫ് സംവിധാനം ഏര്‍പ്പെടുത്തിയതും അതിനായി സ്വതന്ത്ര ട്രസ്റ്റ് എര്‍പ്പെടുത്തിയതും സവിശേഷതയാണ്. <br />
രാജ്യത്തെ പൗരന്മാരുടെ മാത്രമല്ല, ലോക ജനതയുടെ തന്നെ സാമ്പത്തിക പുരോഗതിയും സാമൂഹിക ക്ഷേമവുമാണ് അബ്ദുല്ല രാജാവ് നടപ്പിലാക്കുന്ന വിദ്യാഭ്യാസ വിപ്ലവത്തിന്റെ ലക്ഷ്യമെന്നു കൗസ്റ്റില്‍ പഠനത്തിനും ഗവേഷണത്തിനുമെത്തിയ വിവിധ ദേശക്കാരും ഭാഷക്കാരുമായ വിദ്യാര്‍ഥികള്‍ സാക്ഷ്യം വഹിക്കുന്നു. <br />
<br />M. Ashrafhttp://www.blogger.com/profile/03844389163144165801noreply@blogger.com2tag:blogger.com,1999:blog-3994916667192828616.post-30079836954396273562012-09-24T16:03:00.002+03:002012-09-24T16:03:31.634+03:00ദേശീയ ദിനത്തിന് ഇരട്ടി മധുരമേകി ഹോട്ടലുകളും ബേക്കറികളും <div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhPAil9UTAififG9hQfemX5tTLVbqpVFIFcI8jwT1wC1O7kaH_zr4DOiJqFfeVGsBq7y3cXNYRqfHLBgkh3seDYatr5k08_rWSSJX21hBCtxf3KWGZsDo-X7xQxD44_VvCtHhvoL7VlGQ2L/s1600/p2+torta.jpg" imageanchor="1" style="clear: right; float: right; margin-bottom: 1em; margin-left: 1em;"><br /></a></div>
<br />
<br />
<div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhPAil9UTAififG9hQfemX5tTLVbqpVFIFcI8jwT1wC1O7kaH_zr4DOiJqFfeVGsBq7y3cXNYRqfHLBgkh3seDYatr5k08_rWSSJX21hBCtxf3KWGZsDo-X7xQxD44_VvCtHhvoL7VlGQ2L/s1600/p2+torta.jpg" style="margin-left: 1em; margin-right: 1em;"><img border="0" height="640" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhPAil9UTAififG9hQfemX5tTLVbqpVFIFcI8jwT1wC1O7kaH_zr4DOiJqFfeVGsBq7y3cXNYRqfHLBgkh3seDYatr5k08_rWSSJX21hBCtxf3KWGZsDo-X7xQxD44_VvCtHhvoL7VlGQ2L/s640/p2+torta.jpg" width="594" /></a></div>
<br />ജിദ്ദ: ഹോട്ടലുകളും ബേക്കറികളും വിവിധ വിഭവങ്ങളൊരുക്കി സൗദി അറേബ്യയുടെ ദേശീയ ദിനത്തിനു ഇരട്ടി മധുരമേകി. ദേശീയ പതാകയുടേയും പരമ്പരാഗത സൗദി കെട്ടിടങ്ങളുടേയും മാതൃകയില്‍ തീര്‍ത്ത കേക്കുകള്‍ ആകര്‍ഷകമായി. വന്‍ വ്യാപാരം പ്രതീക്ഷിച്ചുകൊണ്ട് പ്രത്യേക കേക്കുകളും കപ്പ് കേക്കുകളും ലോലി പോപ്പുകളും ഒരുക്കിയ ബേക്കറികള്‍ക്ക് നിരാശപ്പെടേണ്ടി വന്നില്ല. ജിദ്ദ, ദമാം, റിയാദ് തുടങ്ങിയ നഗരങ്ങളിലെല്ലാം പ്രമുഖ ബേക്കറികള്‍ ആഘോഷം അവിസ്മരണീയമാക്കാന്‍ വിഭവങ്ങളൊരുക്കിയിരുന്നു.<br />
<div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEj5CMcjD1Mutk191US7PMemr__6_FtnWJa4X9D7fKHTCqnx_i013tEvpeRO_UvPt_FgSczjHNrLaUiwI0Dr8SV5vMPjnNx0Fk6m_hfs9OMPG1WS99MbRvaUQApGrX-y7-RUqodjMt_nel3z/s1600/p2+omhashem.jpg"><img border="0" height="250" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEj5CMcjD1Mutk191US7PMemr__6_FtnWJa4X9D7fKHTCqnx_i013tEvpeRO_UvPt_FgSczjHNrLaUiwI0Dr8SV5vMPjnNx0Fk6m_hfs9OMPG1WS99MbRvaUQApGrX-y7-RUqodjMt_nel3z/s200/p2+omhashem.jpg" width="400" /></a></div>
<br />
<br />
<div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEj52m0QmBmfYuL3Dve_VSHjfg57wXLwGdaYi7z5FoOWGU6_BYei8AebvCZSmG9rWoAzjHu1MPu1ULusrXI4iFf3ltMZiF60DGIW6hEovIq1jUqUHM55VQZ0HfgiUf5mZLYUeWfQsUFMTAbE/s1600/p2+sweetandsavoury.jpg" style="margin-left: 1em; margin-right: 1em;"><img border="0" height="201" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEj52m0QmBmfYuL3Dve_VSHjfg57wXLwGdaYi7z5FoOWGU6_BYei8AebvCZSmG9rWoAzjHu1MPu1ULusrXI4iFf3ltMZiF60DGIW6hEovIq1jUqUHM55VQZ0HfgiUf5mZLYUeWfQsUFMTAbE/s320/p2+sweetandsavoury.jpg" width="320" /></a></div>
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiu-rAoVLT857PvrvTz7gMd7ZZ7AKUPYUIHjcSC1dvPyZSvAUmTqmds-X3SSZ4Lu-hl8Ij22asXQOW0OEu53mUP3Faymb84jzkKtRQKCOwLN8Yia7vcsf53YEB4cDUoVzyTv8AcE_WaQVkX/s1600/p2+pastelcafe.jpg" style="clear: left; float: left; margin-bottom: 1em; margin-right: 1em;"></a><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhPAil9UTAififG9hQfemX5tTLVbqpVFIFcI8jwT1wC1O7kaH_zr4DOiJqFfeVGsBq7y3cXNYRqfHLBgkh3seDYatr5k08_rWSSJX21hBCtxf3KWGZsDo-X7xQxD44_VvCtHhvoL7VlGQ2L/s1600/p2+torta.jpg" style="clear: right; float: right; margin-bottom: 1em; margin-left: 1em;"></a><br />ജിദ്ദ ഹില്‍ട്ടന്റെ അല്‍സാഫിന റെസ്റ്റോറന്റ് ശനി, ഞായര്‍ ദിവസങ്ങളില്‍ ദേശീയ ദിനം ആഘോഷിക്കാന്‍ ബുഫെ ഒരുക്കി. ജോലിക്കാര്‍ പരമ്പരാഗത വേഷമണിഞ്ഞ് അറബിക് കോഫിയും ഈത്തപ്പഴങ്ങളും പഴച്ചാറുകളും നല്‍കിയാണ് അതിഥികളെ വരവേറ്റത്. മനോഹരമായി അലങ്കരിച്ച ഹാളില്‍ തയാറാക്കിയ ബുഫെയില്‍ സൗദി വിഭവങ്ങള്‍ക്കായിരുന്നു മുന്‍തൂക്കം. 190 റിയാല്‍ മുതലായിരുന്നു ഒരാള്‍ക്ക് ബുഫെയില്‍ പങ്കെടുക്കാനുള്ള നിരക്ക്. <br />ജിദ്ദയിലെ അല്‍ അവാനി മോമോനി ഈത്തപ്പഴ സംസ്കരണ ഫാക്ടറി ദേശീയ ദിനാഘോഷത്തില്‍ പങ്കുകൊള്ളാന്‍ ഫാക്ടറി സന്ദര്‍ശനത്തോടൊപ്പം ഈത്തപ്പഴം അടിസ്ഥാനമാക്കിയുള്ള വിഭവങ്ങളുമാണ് ഒരുക്കിയത്. ഈത്തപ്പഴ സംസ്കരണത്തിന്റെ വിവിധഘട്ടങ്ങള്‍ നേരില്‍ കാണാനും തുടര്‍ന്ന് അത്താഴത്തിനും യാത്രാ സൗകര്യമടക്കമാണ് അല്‍ അവാനി ഏര്‍പ്പെടുത്തിയത്. ഒരാള്‍ക്ക് 422 റിയാലും ദമ്പതികള്‍ക്ക് 750 റിയാലുമാണ് ഈടാക്കിയത്. <br />
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiu-rAoVLT857PvrvTz7gMd7ZZ7AKUPYUIHjcSC1dvPyZSvAUmTqmds-X3SSZ4Lu-hl8Ij22asXQOW0OEu53mUP3Faymb84jzkKtRQKCOwLN8Yia7vcsf53YEB4cDUoVzyTv8AcE_WaQVkX/s1600/p2+pastelcafe.jpg" style="clear: left; float: left; margin-bottom: 1em; margin-right: 1em;"><img border="0" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiu-rAoVLT857PvrvTz7gMd7ZZ7AKUPYUIHjcSC1dvPyZSvAUmTqmds-X3SSZ4Lu-hl8Ij22asXQOW0OEu53mUP3Faymb84jzkKtRQKCOwLN8Yia7vcsf53YEB4cDUoVzyTv8AcE_WaQVkX/s1600/p2+pastelcafe.jpg" /></a>M. Ashrafhttp://www.blogger.com/profile/03844389163144165801noreply@blogger.com0tag:blogger.com,1999:blog-3994916667192828616.post-58306535230220092612012-09-06T20:28:00.003+03:002012-09-07T21:18:21.574+03:00ചരിത്രത്തിന്റെ കടലോരത്ത്<div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgewO0RHvmmcJ540ljeIrcAi6LiPwdpZ2vzsA7FoCeTL_A55jmjVP21gq7AbRpFnWsqQRqqgVO1saL6GuzIujoU7VkRj0nBasCq6hH1fReRLZeZLyYN2w1eM1PKnch86c-PegUdkEOb-xTT/s1600/haqal+beach+one.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" height="478" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgewO0RHvmmcJ540ljeIrcAi6LiPwdpZ2vzsA7FoCeTL_A55jmjVP21gq7AbRpFnWsqQRqqgVO1saL6GuzIujoU7VkRj0nBasCq6hH1fReRLZeZLyYN2w1eM1PKnch86c-PegUdkEOb-xTT/s640/haqal+beach+one.jpg" width="640" /></a></div>
<br />
നീലക്കടലിനോട് കിന്നരിക്കുമ്പോള്‍ നീന്തിക്കടക്കാന്‍ ഭ്രമിപ്പിച്ചുകൊണ്ട് മാടിവിളിക്കുന്നു സീനായ് മലനിരകള്‍. ഇടതുവശം തിരിഞ്ഞുനിന്ന് ദൂരേക്ക് കണ്ണു പായിച്ചാല്‍ അകലെ കാണാം, മറ്റൊരു ചരിത്ര ദേശത്തിന്റെ മുനമ്പ്. അവിടെ അവ്യക്തമായി കാണുന്ന കെട്ടിടങ്ങളും സന്ധ്യ കഴിഞ്ഞാല്‍ അരിച്ചെത്തുന്ന വെളിച്ചവും ബൈത്തുല്‍ മഖ്ദിസ് ഉള്‍പ്പെടുന്ന ചരിത്ര ഭൂമിയില്‍നിന്നാണെന്നറിയുമ്പോള്‍ സഞ്ചാരിയുടെ മനസ്സിലേക്ക് ആഹ്ലാദം തിരതല്ലിയെത്തുന്നു. <br />
<div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgKL0tLQWWGXHkPk_-m-Xge5zFD8KbI5fIrK__bEwZbBx3fSBOFv983fkmj1TtwnkAfobgjej1ydYhtpF_1nXbzgqY105B3fRP0slOr7MMl9Ed_g3QmCvIdhwxngbMg1PTS0yXKVVhl1B91/s1600/haqaa.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" height="478" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgKL0tLQWWGXHkPk_-m-Xge5zFD8KbI5fIrK__bEwZbBx3fSBOFv983fkmj1TtwnkAfobgjej1ydYhtpF_1nXbzgqY105B3fRP0slOr7MMl9Ed_g3QmCvIdhwxngbMg1PTS0yXKVVhl1B91/s640/haqaa.jpg" width="640" /></a></div>
<br />
<br />
നില്‍ക്കുന്നത് അഖബ കടലിടുക്കിനോട് ചേര്‍ന്നാണ്. നാല് ദേശങ്ങള്‍ പങ്കിടുന്ന ഈ ഉള്‍ക്കടലിന്റെ ശാന്തതയും മനോഹാരിതയും മറ്റൊരു സമുദ്രത്തിനുമില്ലെന്ന് തോന്നും. അതുകൊണ്ടു തന്നെയാണ് യാത്രക്കൊരുങ്ങുന്ന സൗദി അറേബ്യയിലെ സ്വദേശികളും വിദേശികളും ഈ മനോഹര തീരത്തണയാന്‍ കൊതിക്കുന്നത്. <br />
<div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhepzJ5wY7aLr0CCEgxC6rsKEDNDJI_xhm5-ff_oM93mswFDIM-QZptVcAzXCbJvhYYB5yNb3WXvxQqqlFGMv_i1H8-N-9tP9dHnXfrwrXo7gtDBbLnC1YrGEcIsxfUpfCfQyvIvTzmxxQ2/s1600/haqqqq.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" height="478" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhepzJ5wY7aLr0CCEgxC6rsKEDNDJI_xhm5-ff_oM93mswFDIM-QZptVcAzXCbJvhYYB5yNb3WXvxQqqlFGMv_i1H8-N-9tP9dHnXfrwrXo7gtDBbLnC1YrGEcIsxfUpfCfQyvIvTzmxxQ2/s640/haqqqq.jpg" width="640" /></a></div>
<br />
<br />
ജോര്‍ദാന്‍ അതിര്‍ത്തിയോട് ചേര്‍ന്നു കിടക്കുന്ന ഹഖല്‍ എന്ന കൊച്ചു പട്ടണം വികസനക്കുതിപ്പിലാണ്. ടൂറിസ്റ്റു റിസോര്‍ട്ടുകളും ഉല്ലാസ നൗകകളും ഹഖലിന്റെ പുതിയ കാഴ്ച.<br />
ഹഖലിന്റെ കിഴക്കന്‍ അതിര്‍ത്തിയാണ് ജോര്‍ദാന്‍. ഇന്ത്യ-പാക് അതിര്‍ത്തിയിലെ സൈനിക കോലാഹലങ്ങളാണ് മനസ്സിലെങ്കില്‍ ഇവിടെ പട്ടാള ദൃശ്യങ്ങളില്ല. സൗദി അറേബ്യയും ജോര്‍ദാനും ഈ അതിര്‍ത്തി അടയാളപ്പെടുത്താന്‍ തീരുമാനിച്ചതും ജോര്‍ദാനിലെ ഏക തുറമുഖമായ അഖബയോട് ചേര്‍ന്ന് ജോര്‍ദാന്‍ അല്പം ഭൂമി ലഭിച്ചതും 1965 ലാണ്. മുന്നിലെ കടലിന്റെ ശാന്തത പോലെ ഈ അതിര്‍ത്തിയും ശാന്തമാണ്. പടിഞ്ഞാറ് കടലിനപ്പുറത്ത് ഈജിപ്തും സീനായ് പര്‍വത നിരകളും. പിന്നെ വിദൂരമായി കാണുന്നത് ഇസ്രായിലില്‍ ഉള്‍പ്പെടുന്ന ഈലാത് പട്ടണത്തിലെ ടവറില്‍നിന്നുള്ള വെളിച്ചം.<br />
<br />
<div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhfOG4P19Rn9EoPaT2DkboiP6E3YlNczcsGVfC5nqIyyg3AaeNODehqrfE_L6_XUkLE9TogZdzX9HCNIhBryUIW_QOvH8oUwFwuyPK7zAzjOCV8474xjihXHlCeSKLfVLxbgPgho7zv43m_/s1600/haaaaaa.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" height="478" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhfOG4P19Rn9EoPaT2DkboiP6E3YlNczcsGVfC5nqIyyg3AaeNODehqrfE_L6_XUkLE9TogZdzX9HCNIhBryUIW_QOvH8oUwFwuyPK7zAzjOCV8474xjihXHlCeSKLfVLxbgPgho7zv43m_/s640/haaaaaa.jpg" width="640" /></a></div>
<br />
സൗദിയുടെ വടക്കു പടിഞ്ഞാറ് ചെങ്കടല്‍ തീരത്ത് ഈജിപ്തിന് അഭിമുഖമായുള്ള തബൂക്ക് പ്രവിശ്യയില്‍ ഉള്‍പ്പെടുന്നതാണ് ഹഖല്‍. അതിവേഗം ടൂറിസ്റ്റുകളുടെ പറുദീസയായി മാറിക്കൊണ്ടിരിക്കുന്നു ഹഖല്‍. പ്രവിശ്യയുടെ തലസ്ഥാനമായ തബൂക്ക് സിറ്റിയില്‍ നിന്ന് 250 കി.മീ അകലെയാണ്. തദ്ദേശീയരും വിദേശികളും പ്രകൃതി ഭംഗിയും സവിശേഷമായ കാലാവസ്ഥയും തേടി വാരാന്ത്യത്തില്‍ ഇങ്ങോട്ടൊഴുകുമ്പോള്‍ വിദൂര പ്രദേശങ്ങളില്‍നിന്നുള്ളവര്‍ക്ക് ഹഖലിലെ കാഴ്ചകള്‍ ചരിത്ര പഠന യാത്രകളുടെ ഭാഗമാണ്. <br />
<br />
പൈതൃക കേന്ദ്രങ്ങളായ മദായിന്‍ സാലിഹും മദായിന്‍ ശുഐബും സന്ദര്‍ശിച്ചുകൊണ്ടാണ് ചരിത്രമുറങ്ങുന്ന സീനായ് മലനിരകളും അഖബ കടലിടുക്കും കാണാനെത്തുക. പൂര്‍വ പ്രവാചകന്മാരുടെ ചരിത്രത്തോടൊപ്പം ലോക മഹാ യുദ്ധത്തിന്റെ ശേഷിപ്പുകളും ഈ ഭൂമി ഏറ്റുവാങ്ങിയിരിക്കുന്നു. ഈദ് അവധി ദിനങ്ങളില്‍ ജിദ്ദയില്‍നിന്ന് പുറപ്പെട്ട ഇതുപോലൊരു പഠന യാത്രയിലാണ് ഹഖലില്‍ എത്തിച്ചേര്‍ന്നത്.<br />
<br />
<br />
പ്രകൃതി മനോഹാരതിക്കൊപ്പം ചരിത്രമുറങ്ങുന്ന ഹഖലിലും സൗദി അറേബ്യയിലെ മറ്റു പ്രദേശങ്ങളിലെന്ന പോലെ മലയാളി സാന്നിധ്യമുണ്ട്. തബൂക്ക് മൊത്തം അതിശൈത്യത്തിലമര്‍ന്നാലും ഇവിടെ നല്ല കാലാവസ്ഥയായിരിക്കുമെന്നത് മറ്റൊരു സവിശേഷത.<br />
<br />
<br />
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhqUoN5phkZq8R_U0uQ9u6oko7_8jD33XO-wNy18Ud8BOrGdnxKkWoHDp_Lk8giXDN6knLIHwl34qalx60AX0YKAhyphenhyphen2JbprY_aMoKUhaHlVMwo_UNKGohCv0qEwqYxkLV2IP8_LMAPDDL4n/s1600/hq.JPG" imageanchor="1" style="clear: left; float: left; margin-bottom: 1em; margin-right: 1em;"><img border="0" height="480" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhqUoN5phkZq8R_U0uQ9u6oko7_8jD33XO-wNy18Ud8BOrGdnxKkWoHDp_Lk8giXDN6knLIHwl34qalx60AX0YKAhyphenhyphen2JbprY_aMoKUhaHlVMwo_UNKGohCv0qEwqYxkLV2IP8_LMAPDDL4n/s640/hq.JPG" width="640" /></a><br />
<br />
<br />
<br />
<br />
<br />
<br />
കടലിനോട് ചേര്‍ന്നുള്ള പള്ളിയുടെ പുറത്തെ ഭാഗം സഞ്ചാരികള്‍ക്കായി എപ്പോഴും തുറന്നിട്ടിരിക്കുന്നു. മരത്തണലുകള്‍ കൂടിയുള്ള ഈ പള്ളിയില്‍ പ്രാര്‍ഥന നിര്‍വഹിക്കാം, വിശ്രമിക്കാം. <br />
ശാന്തത ആസ്വാദിച്ചുകൊണ്ട് കടലിലേക്ക് നോക്കിയിരുന്നാല്‍ ദൂരെ സീനായ് മലകളുടെ പശ്ചാത്തലത്തില്‍ കപ്പലുകള്‍ കടന്നു പോകുന്നത് കാണാം. ദൈവ ധിക്കാരത്തിന്റെ ഫലമായി മദായിന്‍ സാലിഹിലും മദായിന്‍ ശുഐബിലും തകര്‍ന്നടിഞ്ഞ ജനപഥങ്ങളുടെ ചരിത്രം അയവിറക്കിയ ശേഷം ഹഖലിലെത്തുന്ന സഞ്ചാരികള്‍ക്ക് മുന്നില്‍ പ്രത്യക്ഷപ്പെടുന്ന സീനായ് മലനിരകള്‍ പറയുന്നതും പ്രവാചക ചരിത്രം തന്നെ.<br />
<br />
മൂസാ നബിയുമായി ബന്ധപ്പെട്ട് വിശുദ്ധ ഖുര്‍ആനിലും ബൈബിളിലും പരാമര്‍ശിക്കുന്ന പര്‍വത നിരകളാണ് സീനായ്. മൂസാ നബിക്ക് വേദഗ്രന്ഥം നല്കപ്പെട്ടത് ഈ പര്‍വത നിരയില്‍ വെച്ചായിരുന്നുവെന്ന് വേദഗ്രന്ഥങ്ങള്‍ പറയുന്നു. മൂസായും കുടുംബവും സീനായുടെ ദക്ഷിണ ഭാഗത്തുകൂടി സഞ്ചരിക്കുമ്പോഴാണ് അകലെ ഒരു വെളിച്ചം കണ്ടതെന്ന് ഖുര്‍ആന്‍ വിവരിക്കുന്നു. അവിടെ പോയി കുറച്ചു തീ കൊണ്ടുവരികയാണെങ്കില്‍ കുട്ടികള്‍ക്കും കുടുംബത്തിനും രാത്രി ശൈത്യത്തില്‍നിന്ന് രക്ഷപ്പെടാനുള്ള ഏര്‍പ്പാടുകള്‍ ചെയ്യാമെന്നായിരുന്നു മൂസാ കരുതിയത്. ഏറ്റവും ചുരുങ്ങിയത് മുന്നോട്ട് സഞ്ചരിക്കാനുള്ള വഴി മനസ്സിലാക്കുകയെങ്കിലും ചെയ്യാമല്ലോ എന്നു കരുതി അങ്ങോട്ട് പോയ അദ്ദേഹത്തിനു മോക്ഷത്തിലേക്കുള്ള വഴി കൂടി അവിടെനിന്ന് ലഭിച്ചു.<br />
ഹഖലിന്റെ മനോഹാരിത ആവോളം ആസ്വദിച്ച് തീരദേശത്തുകൂടി മടങ്ങുമ്പോള്‍ ഒന്നു നീന്തിയിട്ട് പോകാം എന്നു പറയും മഗ്ന ബീച്ച്. ദൂരെ ഈജിപ്തിലെ വെളിച്ചം നോക്കിക്കൊണ്ട് വൃത്തിയും വെടിപ്പുമുള്ള ഇവിടെ നീന്തിത്തുടിക്കാം. ആഴവും വലിയ തിരകളുമുണ്ടെങ്കിലും കൂര്‍ത്തു മൂര്‍ത്ത കല്ലുകള്‍ തറയ്ക്കാനില്ലാത്ത ഇവിടെ നീന്താന്‍ ആഗ്രഹിക്കുന്നവര്‍ക്കായി അടയാളപ്പെടുത്തിയ ബോര്‍ഡ് സ്ഥാപിച്ചിട്ടുണ്ട്. <br />
ഹഖലില്‍ നിന്ന് ജിദ്ദയിലേക്ക് തീരദേശ പാതയുണ്ട്. ഈജിപ്തിലേക്ക് ഫെറി, കപ്പല്‍ സര്‍വീസ് നടത്തുന്ന ദുബയിലേക്ക് ഇതുവഴി എത്താം. അഖബ ഉള്‍ക്കടല്‍ ആരംഭിക്കുന്ന ദുബയില്‍നിന്ന് ഈജിപ്തിലെ രണ്ട് തുറമുഖങ്ങളിലെത്താന്‍ ചുരുങ്ങിയത് മൂന്ന് മണിക്കൂര്‍ മതി. ഈ കൊച്ചു തുറമുഖ നഗരം തിരക്കു കൊണ്ട് വീര്‍പ്പുമുട്ടുന്നുണ്ട്. ഇവിടെ നിന്ന് 180 കി.മീ അകലെയുള്ള തബൂക്കിലും 160 കി.മീ അകലെയുള്ള അല്‍വാജിലും വിമാനത്താവള സൗകര്യമുണ്ട്. ജിദ്ദയില്‍നിന്നും മക്കയില്‍നിന്നും തബൂക്കിലേക്കുള്ള സാപ്റ്റ്കോ ബസ് സര്‍വീസ് ദുബ വഴിയാണ്. <br />
തബൂക്കില്‍നിന്ന് ചരിത്ര വിസ്മയങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഈജിപ്തിലേക്ക് വെറും 22 മിനിറ്റ് കൊണ്ട് എത്തിച്ചേരാവുന്ന പാലത്തിനായുള്ള പദ്ധതി പണിപ്പുരയിലാണ് സൗദി അറേബ്യയും ഈജിപ്തും. 300 കോടി ഡോളറിന്റെ പദ്ധതിയുമായി മുന്നോട്ടു പോകുകയാണെന്ന് ഈജിപ്ത് വിദേശകാര്യ മന്ത്രി മുഹമ്മദ് റഷീദ് അല്‍ മതീനി കഴിഞ്ഞ ദിവസം വ്യക്തമാക്കി. പദ്ധതിയുടെ നടപടികള്‍ ചര്‍ച്ച ചെയ്യാന്‍ സാങ്കേതിക കമ്മിറ്റി ഈ മാസം അവസാനം യോഗം ചേരും. തബൂക്കിലെ റാസ് ഹമീദില്‍നിന്ന് ഈജിപ്ഷ്യന്‍ ടൂറിസ്റ്റ് കേന്ദ്രമായ ശറുമഷെയ്ക്കിലെ റാസ് നസ്റാനിലേക്കുള്ള പാലത്തിന്റെ ദൂരം 32 കി.മീറ്ററാണ്. കഴിഞ്ഞ ജൂണ്‍ 30 ന് അധികാരമേറ്റ ശേഷം രണ്ടു തവണ സൗദി അറേബ്യ സന്ദര്‍ശിച്ച ഈജിപ്ത് പ്രസിഡന്റ് മുഹമ്മദ് മുര്‍സി പദ്ധതി നടപ്പിലാക്കാന്‍ അതീവ തല്പരനാണ്. കോസ് വേ വന്നാല്‍ ഇരുരാജ്യങ്ങളും തമ്മിലുളള വ്യാപാരത്തില്‍ 300 ശതമാനം വര്‍ധനയാണ് പ്രതീക്ഷിക്കുന്നത്. ഈജിപ്ത്, ജോര്‍ദാന്‍, സൗദി അറേബ്യ എന്നീ രാജ്യങ്ങളെ തമ്മില്‍ ബന്ധിപ്പിച്ചുള്ള അറബ് ടൂറിസത്തിനും കോസ്വേ സഹായകമാകും. ലോകത്തെ ഏറ്റവും വലിയ പാലമായിരിക്കും ഇത്. സൗദിയെ ബഹ്റൈനുമായി ബന്ധിപ്പിക്കുന്ന കിംഗ് ഫഹ്ദ് കോസ്വേയുടെ ദൂരം 25 കിലോ മീറ്ററാണ്. നിര്‍മാണം പൂര്‍ത്തിയാക്കാന്‍ മൂന്ന് വര്‍ഷമെങ്കിലുമെടുക്കുമെന്നാണ് കണക്കാക്കിയിരിക്കുന്നത്. <br />
ഉംലജും യാമ്പുവും കടന്ന് ബസ് ജിദ്ദയിലെത്തിയപ്പോള്‍ അവിസ്മരണീയ പ്രകൃതിക്കാഴ്ചകളും ചരിത്ര ശേഷിപ്പുകളും വീണ്ടും മാടിവിളിക്കുന്നു. <br />
<div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEi0NzZP7SeLJyqs8VPtab0iA5KCpjp4TW-PgaF1Sd7ZJOnS05VMnoID-_rglXMsJcJKqQyCzHjvCxm6GJeYryM0rvuMvipRIJGgA65yh3qeil1YANnWAqbbq3cRrafPq85nxD4fZrlNYGFH/s1600/magna.JPG" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" height="480" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEi0NzZP7SeLJyqs8VPtab0iA5KCpjp4TW-PgaF1Sd7ZJOnS05VMnoID-_rglXMsJcJKqQyCzHjvCxm6GJeYryM0rvuMvipRIJGgA65yh3qeil1YANnWAqbbq3cRrafPq85nxD4fZrlNYGFH/s640/magna.JPG" width="640" /></a></div>
<br />
<br />
മഗ്ന ബീച്ചില്‍നിന്ന് അസ്തമയം<br />
<br />
<div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgISJ9mu_jMKQLcSQdEJCGyq4KfRS1A8sgNyyQsokYPj8aorcPL3d1aFdwgTQbV8g0fh24y_lKaYC7sVtF_8zPXoIztxqbS2nMWIT-KuYJHU6dsIZ0kT1idSFZ4A9378wPz_dtghcW-pGDe/s1600/ras+hameed+saudi.bmp" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" height="514" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgISJ9mu_jMKQLcSQdEJCGyq4KfRS1A8sgNyyQsokYPj8aorcPL3d1aFdwgTQbV8g0fh24y_lKaYC7sVtF_8zPXoIztxqbS2nMWIT-KuYJHU6dsIZ0kT1idSFZ4A9378wPz_dtghcW-pGDe/s640/ras+hameed+saudi.bmp" width="640" /></a></div>
<br />
<div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiZvNFEw3KBxaAE63Z6rVmQsEvNOrkGROe_7Fjwo_eKYPBPFo4GeilZHfB-emJzocDRhMaCPQSt6IOjatyZsReYRYMBRSJouvtjaqN7hICPEmAN8uUj4ATb0wtgQySkDm62OV_eOY_doKt7/s1600/ras+hameed.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" height="392" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiZvNFEw3KBxaAE63Z6rVmQsEvNOrkGROe_7Fjwo_eKYPBPFo4GeilZHfB-emJzocDRhMaCPQSt6IOjatyZsReYRYMBRSJouvtjaqN7hICPEmAN8uUj4ATb0wtgQySkDm62OV_eOY_doKt7/s640/ras+hameed.jpg" width="640" /></a></div>
<br />
<div>
നിര്‍ദിഷ്ട സൗദി-ഈജിപ്ത് പാലം ഇതാ ഇവിടെ<br /><br /></div>
<br />
<br />M. Ashrafhttp://www.blogger.com/profile/03844389163144165801noreply@blogger.com3tag:blogger.com,1999:blog-3994916667192828616.post-51654265022148675782012-08-28T17:20:00.000+03:002012-08-28T17:20:27.781+03:00സന്ദര്‍ശകര്‍ക്ക് വിസ്മയമായി ഉസ്മാന്റെ കിണര്‍<div class="separator" style="clear: both; text-align: center;">
</div>
<div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEh5_XXHWWrT5lwji9gwbp_F-Gfh2IPVVGQkrf1Zs21ZqjhDd6cKdORwGmCAWsZ6cGiptZnFadjaGdE2xGvkWH7wYvApi-Ru3V6AnmyarA2zI3cEtKsbGzWRJXqTYYCVHZurZ1mbLlZRKCXC/s1600/p2+usman.JPG" imageanchor="1" style="clear: left; float: left; margin-bottom: 1em; margin-right: 1em;"><img border="0" height="240" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEh5_XXHWWrT5lwji9gwbp_F-Gfh2IPVVGQkrf1Zs21ZqjhDd6cKdORwGmCAWsZ6cGiptZnFadjaGdE2xGvkWH7wYvApi-Ru3V6AnmyarA2zI3cEtKsbGzWRJXqTYYCVHZurZ1mbLlZRKCXC/s320/p2+usman.JPG" width="320" /></a></div>
പുതിയ സംരക്ഷണ വേലി കെട്ടിയിരിക്കുന്ന മദീനയിലെ ബിഅ്റു ഉസ്മാന്. വലത്ത്:
കിണറില്‍നിന്നുള്ള വെള്ളം ശേഖരിക്കുന്നവരെ കൗതുകത്തോടെ നോക്കിനില്ക്കുന്ന
മലയാളികള്‍. <br />
<div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjOT0mxqJKs_kh11N8Cmp89l1CZ-2ojk1Y5wWBPXtX3l9H3zEptIMk3mDyVLJMWeW1O3T_mtWtWHJ0e5Sn4CM-1-H9PdSFi00DUIE9Q5bnEEviJzAFmTTEKE-sdJ0uOsBhOT2ahErteDC6c/s1600/p2+bihur+usman.JPG" imageanchor="1" style="clear: right; float: right; margin-bottom: 1em; margin-left: 1em;"><img border="0" height="240" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjOT0mxqJKs_kh11N8Cmp89l1CZ-2ojk1Y5wWBPXtX3l9H3zEptIMk3mDyVLJMWeW1O3T_mtWtWHJ0e5Sn4CM-1-H9PdSFi00DUIE9Q5bnEEviJzAFmTTEKE-sdJ0uOsBhOT2ahErteDC6c/s320/p2+bihur+usman.JPG" width="320" /></a></div>
<br />
മദീന: ഇസ്ലാമിക ചരിത്രത്തില്‍ കുടിവെള്ള ചൂഷണത്തിനെതിരായ ഇടപെടലിന്റെ കഥ പറയുന്ന ബിഅ്റു ഉസ്മാന് കാണാനെത്തുന്നവര്‍ വര്‍ധിച്ചു. പെരുന്നാള്‍ അവധി ദിനങ്ങള്‍ ചരിത്രപഠന യാത്രക്ക് വിനിയോഗിച്ച ധാരാളം സംഘങ്ങള്‍ ഇത്തവണ ഈ ചരിത്ര കിണര്‍ കാണാനെത്തി. സൗദി അറേബ്യന്‍ മണ്ണിലെ ചരിത്ര സാക്ഷ്യങ്ങള്‍ സന്ദര്‍ശിക്കുന്നവരില്‍ പ്രവാസി മലയാളികള്‍ എന്നും മുന്നിലാണ്. <br />
പ്രവാചകന്റെ കാലത്ത് ജൂതന്റെ ജലചൂഷണത്തെ പരാജയപ്പെടുത്തിയ ചരിത്രത്തിന്റെ ഉറവ ചുരത്തുന്ന കിണറാണ് ബിഅ്റു ഉസ്മാന് എന്ന പേരില്‍ അറിയപ്പെടുന്നത്. <br />
ഹജ്, ഉംറ തീര്‍ഥാടകര്‍ മദീന സന്ദര്‍ശനത്തില്‍ സാധാരണ ഉള്‍പ്പെടുത്താത്തതാണ് ഖിബ്ലത്തൈന്‍ മസ്ജിദിന് അടുത്തുള്ള ഈ കിണര്‍. ഒരു തോട്ടത്തിനകത്ത് സംരക്ഷിച്ചിരിക്കുന്ന കിണറില്‍ ഇപ്പോഴും നല്ല ഉറവയുണ്ട്. വെള്ളം പമ്പ് ചെയ്ത് തോട്ടത്തിനകത്തെ ഈത്തപ്പനകള്‍ക്ക് നനക്കാന്‍ ഉപയോഗിക്കുന്നു. <br />
മദീനയിലെ വരള്‍ച്ച സമയത്ത് ജനങ്ങള്‍ വെള്ളം കിട്ടാതെ വലഞ്ഞപ്പോള്‍ ഉടമ ജൂതനായ റൂമല്‍ ഗിഫാരി സ്വന്തം കിണറിലെ വെള്ളം വില്പന നടത്തിയതോടെയാണ് അതുവരെ ബിഅ്റു റൂമ എന്ന് അറിയപ്പെട്ടിരുന്ന കിണര്‍ ബിഅ്റു ഉസ്മാന് ആയി ചരിത്രത്തില്‍ ഇടം നേടിയത്. <br />
മുസ്ലിംകളില്നിന്ന് കൂടുതല്‍ വില ഈടാക്കി ജൂതന് ജലചൂഷണം തുടര്‍ന്നപ്പോള്‍ പ്രവാചകന് ആ കിണര്‍ വിലക്കു വാങ്ങി എല്ലാവര്ക്കും ജലം വിതരണം ചെയ്യാന്‍ ആഹ്വാനം ചെയ്യുകയായിരുന്നു. ആരെങ്കിലും റൂമയില്‍നിന്ന് കിണര്‍ വാങ്ങി എല്ലാവര്ക്കും വെള്ളമെടുക്കാന്‍ സൗകര്യം ഏര്‍പ്പെടുത്തിയാല്‍ അയാള്‍ക്ക് സ്വര്‍ഗത്തില്‍ പ്രത്യേക പാനീയം ലഭിക്കുമെന്ന പ്രവാചകന്റെ വാക്കുകള്‍ പിന്‍പറ്റി ഉടന്‍ തന്നെ ഉസ്മാനുബ്നു അഫ്ഫാന്‍ അതു വില കൊടുത്തു വാങ്ങി ജനങ്ങള്‍ക്ക് സൗജന്യമായി ജലമെടുക്കാന്‍ സൗകര്യം ഏര്‍പ്പെടുത്തിയെന്ന് ചരിത്രം പറയുന്നു. ഉസ്മാന്റെ സേവനത്തെ സുന്ദര ദാനമെന്ന് പ്രവാചകന് പ്രകീര്‍ത്തിച്ചതോടെ കിണര്‍ പിന്നീട് ബിഅ്റു ഉസ്മാനായി മാറി. <br />
കുടിവെള്ളത്തിനു വേണ്ടി ലോകം പുതിയ യുദ്ധത്തിലേക്ക് നീങ്ങുമ്പോഴും ലോകത്തെ ഒട്ടുമിക്ക രാജ്യങ്ങളിലും ജലചൂഷണം മുഖ്യ വിഷയമാകുമ്പോഴും വറ്റാത്ത ഉറവയുള്ള ഈ കിണര്‍ നല്കുന്ന ചരിത്രപാഠം ചെറുതല്ല. <br />
ചുറ്റും വേലിയും കവാടവും നേരത്തെ തന്നെ ഉണ്ടായിരുന്നുവെങ്കിലും സന്ദര്‍ശകര്‍ വര്‍ധിച്ചതോടെ കിണറും അതിനോടു ചേര്‍ന്നുള്ള പമ്പ് ഹൗസും വേര്‍തിരിക്കാന്‍ ഇപ്പോള്‍ ഇരുമ്പ് വേലി നിര്‍മിച്ചിരിക്കയാണ്. ഒരാഴ്ച മുമ്പാണ് ഈ വേലി നിര്‍മിച്ചതെന്ന് മദീന സന്ദര്‍ശകരോടൊപ്പം ഇവിടെ എത്താറുള്ള ജഅ്ഫര്‍ എളമ്പിലാക്കോട് പറഞ്ഞു. <br />
വേലി നിര്‍മിച്ചുവെങ്കിലും കിണറിലെ വെള്ളം കൗതുകത്തിനു രുചിച്ചു നോക്കുന്നവരെയും പുണ്യം കല്പിച്ചോ അല്ലാതെയോ കുപ്പിയിലാക്കി കൊണ്ടുപോകുന്നവരെയും കാണാന്‍ കഴിഞ്ഞു. കുടിവെള്ളം പോലുള്ള പ്രശ്നങ്ങളോട് മുഖം തിരിക്കരുതെന്ന ആഹ്വാനത്തിനപ്പുറം മദീനയിലെ സംസമെന്നും വിളിക്കാറുള്ള ഈ കിണറിലെ വെള്ളത്തിന് യാതൊരു പുണ്യവുമില്ലെന്ന് ഗ്രന്ഥകാരന് കൂടിയായ ജഅ്ഫര്‍ എളമ്പിലാക്കോട് പറഞ്ഞു. ചരിത്രശേഷിപ്പുകള്‍ ഒന്നൊന്നായി ഇല്ലാതായിക്കൊണ്ടിരിക്കേ അവ കാണാനുള്ള പ്രവാസി മലയാളികളുടെ താല്പര്യം പ്രശംസനീയമാണെന്നും അദ്ദേഹം പറഞ്ഞു. M. Ashrafhttp://www.blogger.com/profile/03844389163144165801noreply@blogger.com9